text
stringlengths
1
219k
ഗള്ഫിലുള്ള പ്രവാസികള് അങ്ങേയറ്റം അപകടകാരികളാണെന്ന് എല്ലാവര്ക്കും അറിയാം. യാത്രക്കാരുമായി തിരുവനന്തപുരത്തേക്കു വന്ന വിമാനം ആറുപേര് ചേര്ന്ന് റാഞ്ചാന് ശ്രമിച്ചത് ഏതാനും ആഴ്ചകള് മുമ്പാണ്. കര്മധീരന്മാരായ നമ്മുടെ പൊലീസുകാരും സര്ക്കാരും ചേര്ന്ന് റാഞ്ചികള്ക്കെതിരേ കേസെടുടുക്കുന്നതിലൂടെ പൈലറ്റ് സമൂഹത്തിന്റെ ആത്മവീര്യം അണയാതെ കാത്തു. അങ്ങനെയിരിക്കെയാണ് പെണ്വാണിഭക്കേസിലെ പ്രതികളായ പ്രവാസികളെല്ലാം ചേര്ന്ന് ഗള്ഫ് പര്യടനം നടത്തുന്ന മന്ത്രി വയലാര് രവിക്കെതിരേ സോഷ്യല് മീഡിയ ക്യാംപെയ്ന് ആസൂത്രണം ചെയ്തത്. ഒരു മന്ത്രിയോട് ഒരിക്കലും ചെയ്തുകൂടാത്ത ക്രൂരതകളാണ് അവര് ചെയ്തത്. വിര്ച്വല് ചീമുട്ടയേറ് എന്നു പറയുമ്പോള് തന്നെ അതിനു പിന്നില് പെണ്വാണിഭക്കാരാണെന്നത് ആര്ക്കും നിസ്സംശയം പറയാം. പെണ്വാണിഭവും മനുഷ്യക്കടത്തും തടയാന് ശക്തമായ നടപടികളെടുത്ത മന്ത്രിയ്ക്കുള്ള പൂമാലകളായി ആ ചീമുട്ടയേറിനെ കണക്കിലെടുക്കാം. പെണ്കുട്ടികളെ കേരളത്തില് നിന്നും ഗള്ഫിലേക്കു കൊണ്ടുപോയി പെണ്വാണിഭം നടത്തുന്നത് ഗള്ഫ് മലയാളികളുടെ പ്രധാനപ്പെട്ട ഒരു വിനോദമാണ്. 30 വയസ്സില് താഴെയുള്ള യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനു കര്ശനനിയന്ത്രണം ഏര്പ്പെടുത്തുന്ന നിയമം വന്നതോടെ പെണ്വാണിഭക്കാരുടെ കച്ചവടം കുറഞ്ഞു. ഇത് മന്ത്രിക്കെതിരെ തിരിയാന് അവരെ പ്രേരിപ്പിച്ചു. പിന്നെ, വിമാനറാഞ്ചികളും പെണ്വാണിഭക്കാരും തമ്മില് പ്രഥമദൃഷ്ട്യാ അകല്ച്ചയിലാണെങ്കിലും അവര്ക്കിടയിലുള്ള അന്തര്ധാര സജീവമാണ് എന്നും വച്ചോളൂ. എന്നാല്, നമ്മുടെ ധീരനായ മന്ത്രി ആ പെണ്വാണിഭക്കാരെ വകവച്ചില്ല. ഭീകരന്മാരായ വിമാനറാഞ്ചികളെയും വകവച്ചില്ല. അദ്ദേഹം ഗള്ഫ് പര്യടനത്തിനു പുറപ്പെടുക തന്നെ ചെയ്തു. വിദ്യാര്ഥിരാഷ്ട്രീയത്തിലായിരുന്ന കാലം മുതല് അദ്ദേഹം ചീമുട്ടയെപ്പറ്റി കേട്ടിട്ടുള്ളതാണല്ലോ. അദ്ദേഹത്തെ വിരട്ടിയോടിക്കാമെന്ന പെണ്വാണിഭക്കാരുടെ ഉദ്ദേശം നടന്നില്ല. അദ്ദേഹം ഗള്ഫിലെത്തിയപ്പോള് ഉടനെയെത്തി കമ്യൂണിസ്റ്റ് ചാരന്മാര്. മാധ്യമപ്രവര്ത്തകരുടെ വേഷത്തിലെത്തിയ അവര്ക്ക് മന്ത്രിയുടെ ഉത്തരം മുട്ടിക്കുക എന്നൊരു ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. പ്രവാസികളുടെ പ്രശ്നങ്ങള് എന്ന മട്ടില് അവര് പല നുണകളും അദ്ദേഹത്തിനു മുന്നില് ഉന്നയിച്ചു. എന്നാല്, മന്ത്രിക്കറിയാത്ത പ്രശ്നങ്ങളൊന്നും പ്രവാസികള്ക്കില്ല എന്നുറപ്പുണ്ടായിരുന്നതിനാല് അദ്ദേഹം പൊട്ടിത്തെറിച്ചു. നാഴികയ്ക്ക് നാല്പത് വട്ടം ആളുണ്ടോ ആളുണ്ടോ എന്നു ചോദിച്ച് പൈലറ്റുമാര് തിത്തിന്നം താനന്നം കളിച്ച് തിരുവനന്തപുരം-കൊച്ചി-കോഴിക്കോട് വഴി സര്വീസ് നടത്തുന്ന എയര് ഇന്ത്യ സര്വീസ് മുടക്കുന്നു എന്നൊക്കെയുള്ള കേട്ടുകേള്വയില്ലാത്ത കാര്യങ്ങള് വച്ചു കീറിയാല് മന്ത്രിക്കല്ല, നമുക്കായാലും ദേഷ്യം വരും. കമ്യൂണിസ്റ്റുകാര്ക്ക് വന്നുവന്ന് ബോധവുമില്ലാതായി. സത്യത്തില് ടിപി വധക്കേസ് പിടിച്ചതിനുള്ള പ്രതികാരമായാണ് കമ്മ്യൂണിസ്റ്റുകാര് മന്ത്രിയെ പ്രകോപിപ്പിച്ചത്. അതിനു മന്ത്രി നല്ല മറുപടി പറയുകയും ചെയ്തു. അതു നന്നായി. എന്നാല്, സൌദിയിലും ബഹ്റൈനിലും അദ്ദേഹത്തെ കാത്തിരുന്നത് എന്തായിരുന്നു ? കമ്യൂണിസ്റ്റുകാര് മാധ്യമപ്രവര്ത്തകരുടെ രൂപത്തിലും പെണ്വാണിഭക്കാര് സോഷ്യല് മീഡിയയുടെ രൂപത്തിലും മന്ത്രിയെ ആക്രമിക്കുമ്പോള് മാവോയിസ്റ്റുകളും ഇതര തീവ്രവാദികളും ബഹ്റൈനിലും സൌദിയിലും അദ്ദേഹത്തെ ഉപദ്രവിക്കാന് കാത്തിരിക്കുമെന്നത് അദ്ദേഹം നേരത്തെ മനസ്സിലാക്കി. ക്ലീന് ബൌള്ഡ് ആയിട്ടും മടങ്ങാതെ പിച്ചില് ചുറ്റിത്തിരിയുന്ന ബാറ്റ്സ്മാനെ ക്യാപ്റ്റന് തിരിച്ചുവിളിക്കുന്നതുപോലെ വയലാര്ജിയെ നയി ദില്ലീന്നു സോണിയാജി സാഹിത്യസമാജത്തില് കവിത അവതരിപ്പിക്കാനോ മറ്റോ പെട്ടെന്നു വിളിപ്പിച്ചത് അപ്പോഴാണ്. മാവോവാദികളുടെയും കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെയും പെണ്വാണിഭക്കാരുടെയുമിടയിലുള്ള പര്യടനം നിര്ത്തി അദ്ദേഹം മടങ്ങാനിരിക്കെയാണ് അത് സംഭവിച്ചത്.
കര്മ രംഗത്ത് ഉന്നതിയും സാമ്പത്തിക മേന്മയും ഉണ്ടാകും. വ്യാപാര രംഗത്ത് അപ്രതീക്ഷിതമായ ലാഭവും നേട്ടങ്ങളും ഉണ്ടായെന്നു വരാം. നല്ല കാര്യങ്ങള്ക്കായി പണം ചിലവഴിക്കും. പണ്ട് ചെയ്ത സത്പ്രവര്ത്തികളുടെ ഫലം അനുഭവത്തില് വരും. കുടുംബസുഖവും സന്താന ഗുണവും പ്രതീക്ഷിക്കാം. ദോഷപരിഹാരംഃ ശാസ്താവിന് നെയ്യ് അഭിഷേകം, മഹാവിഷ്ണുവിന് നെയ്യ് വിളക്ക്. തൊഴില് അന്വേഷകര്ക്ക് പുതിയ ജോലിയില് പ്രവേശിക്കുവാന് കഴിയും. ആരോഗ്യ കാര്യങ്ങളില് അലംഭാവം കാണിക്കുന്നത് ദോഷകരമാകും. ഉയര്ന്ന ഉദ്യോഗസ്ഥരുടെ സഹായത്താല് തൊഴിലില് നേട്ടങ്ങള് ഉണ്ടാകാന് കഴിയും. സാമ്പത്തിക രംഗത്ത് അനുകൂലമായ സാഹചര്യങ്ങള് പ്രതീക്ഷികാം. യാത്രകള് മൂലം കാര്യ സാധ്യം ഉണ്ടാകും. ദോഷപരിഹാരംഃ ഗണപതിക്ക് കറുകമാല, ശിവന് രുദ്രാഭിഷേകം. വേണ്ടത്ര മുന്നൊരുക്കങ്ങള് ഇല്ലാതെ സംരംഭങ്ങളില് പണം മുടക്കുന്നത് മൂലം നഷ്ട സാധ്യത വരാം. ഊഹ കച്ചവടത്തില് നിന്നും ഒഴിഞ്ഞു നില്ക്കണം. കലാസാഹിത്യ രംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് മെച്ചപ്പെട്ട അനുഭവങ്ങള് പ്രതീക്ഷിക്കാവുന്ന വാരമാണ്. പാരമ്പര്യ സ്വത്തുകളില് നിന്നും ലാഭം അനുഭവിക്കും. ദോഷപരിഹാരംഃ മഹാവിഷ്ണുവിന് ഭാഗ്യ സൂക്തം തുളസിമാല. പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി. അര്ഹമായ ആനുകൂല്യം ലഭിക്കാന് താമസം നേരിടും. അപകടങ്ങളില് നിന്നും പ്രതിസന്ധികളില് നിന്നും അത്ഭുതകരമായി രക്ഷപെടും. തൊഴിലില് അനുകൂലമായ പരിവര്ത്തനങ്ങള് ഉണ്ടാകും. സ്ഥാപനങ്ങളുടെ നേതൃസ്ഥാനം ലഭിക്കാന് ഇടയുണ്ട്. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത ഉണ്ട്. ദോഷപരിഹാരംഃ ശാസ്താവിന് നീരാഞ്ജനം, ഗണപതിക്ക് നാളികേരം.
By News Desk on February 25, 2020 (updated February 25, 2020) മുസ്തഫാബാദ് അൽ ഹിന്ദ് ഹോസ്പിറ്റലിലേക്ക് വെടിവെപ്പിലും മറ്റ് ആയുധങ്ങൾ കൊണ്ടും പരിക്കേറ്റവരെ രക്ഷിക്കാൻ പോകുന്ന ആംബുലൻസ് കത്തിക്കുമെന്ന് ആർഎസ്എസ് ഭീകരവാദികൾ ഭീഷണിപ്പെടുത്തുന്നതായി ഡോ. ഹർജിത് സിങ് ഭാട്ടിയുടെ ട്വീറ്റ്. പരിക്കേറ്റവർ ആശുപത്രിയിലെത്തിയിട്ടും ചികിത്സ കിട്ടാതെ മരിക്കുന്ന സാഹചര്യമുണ്ടെന്നും ഡോ.ഹർജിത് ട്വീറ്റ് ചെയ്തു. "ആംബുലൻസ് സഹായം തുടർച്ചയായി ആവശ്യപ്പെട്ടിട്ടും അത് ലഭ്യമാകുന്നില്ല. അൽ ഹിന്ദിൽ പ്രവേശിപ്പിച്ച പരിക്കേറ്റവരുടെ എണ്ണം 22ലേറെ ആയിട്ടുണ്ട്, എന്നാൽ ഇത്തരം പരിക്കുകൾ കൈകാര്യം ചെയ്യാനുള്ള സൌകര്യം ആശുപത്രിയിലില്ല. ഞങ്ങളുടെ ആംബുലൻസുകൾ തീവെക്കുമെന്ന് ഭീകരവാദികൾ ഭീഷണിപ്പെടുത്തുകയും ബ്രിജ്പൂരി ടി പോയിന്റിൽ വെച്ച് തിരിച്ചുപോകാൻ നിർബന്ധിതമാകുകയും ചെയ്തു. സർക്കാർ സംവിധാനമായ സെൻട്രലെെസ്ഡ് ആംബുലൻസ് ട്രോമ സെൻററിൻറെ ആംബുലൻസ് ഡ്രെെവർ മുസ്തഫാബാദിൽ എത്തിയെങ്കിലും ഗുണ്ടകളുടെ ആക്രമണം നേരിട്ടു, പൊലീസ് നോക്കിനിൽക്കെയാണ് ഇത്, ആംബുലൻസിന് തിരിച്ചുപോകേണ്ടിവന്നു. ഇത് ഇൻറർനാഷണൽ ഹ്യുമാനിറ്റേറിയൻ നിയമങ്ങളുടെ ക്രൂരമായ ലംഘനമാണ്." ഡോ. ഹർജിത് പറയുന്നു. "രണ്ട് പേർ ആശുപത്രിയിൽ വെച്ച് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ അമ്പതിലേറെ ആളുകളുണ്ട്. ഇതൊരു ചെറിയ ആശുപത്രിയാണ്. സംവിധാനങ്ങൾ പരിമിതമാണ്. പരിക്കേറ്റ മൂന്ന് മാധ്യമപ്രവർത്തകരും ആശുപത്രിക്കകത്ത് രക്ഷ കാത്ത് കിടക്കുന്നുണ്ട്. ആരോഗ്യവകുപ്പിൽ നിന്നും ആവശ്യപ്പെട്ട ഒരു ആംബുലൻസ് ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. ആശുപത്രിക്ക് ഒരു കിലോമീറ്റർ അകലെ വെച്ച് അത് തടയപ്പെട്ടു. ഡോ. ഹർജിതിന്റെ ആംബുലൻസും ആശുപത്രിയിലെത്തിയിട്ടില്ല. പരിക്കേറ്റവരുടെ എണ്ണം കൂടുതലായതിനാൽ കൂടുതൽ ആംബുലൻസുകൾ ആവശ്യമുണ്ട്." രാത്രി ഒമ്പത് മുപ്പതിന് പുറത്തിറക്കിയ എസ്ഓഎസിൽ ആശുപത്രി അധികൃതർ പറയുന്നു. ആശുപത്രിയിൽ സുഹൃത്തടക്കം ഗുരുതരമായി പരിക്കേറ്റ നിരവധി പേരുണ്ടെന്നും അവരുടെ അടുത്തേക്ക് ഒരു തരത്തിലുള്ള സഹായവും ഇതുവരെയും എത്തിയിട്ടില്ലെന്നും കവി ആമിർ അസീസ് പറയുന്നു. മണിക്കൂറുകൾക്ക് ശേഷം ഹെെക്കോടതി ജഡ്ജിയുടെ ഇടപെടലിൽ പരിക്കേറ്റവരെ പൊലീസ് എസ്കോർട്ടിൽ ആശുപത്രിയിൽ നിന്നും പുറത്ത് കടത്താൻ കഴിഞ്ഞുവെന്നും മെഡിക്കൽ സഹായം ലഭ്യമാക്കാൻ കോടതി ഇടപെടൽ വേണ്ടിവന്നച് ജനാധിപത്യത്തിന് ലജ്ജാകരമാണെന്നും ഡോ.ഹർജിത് ഭാട്ടി പറഞ്ഞു.
അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം പുകയുന്നതിനിടെ പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാനും. ജമ്മു കശ്മീരീലെ റാംപുർ സെക്ടറിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ നാല് നാട്ടുകാർക്ക് പരുക്കേറ്റതായി ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു. മോർട്ടാറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ശനിയാഴ്ച രാവിലെയായിരുന്നു പാക്ക് ആക്രമണമെന്ന് വക്താവ് വ്യക്തമാക്കി. പാക്കിസ്ഥാന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ദക്ഷിണ കശ്മീരിലെ ഷോപിയാനിലും പുൽവാമയിലെ പാംപോറിലും ഏറ്റുമുട്ടലുകളിൽ 8 ഭീകരരെ കൂടി സുരക്ഷാസേന വധിച്ചിരുന്നു. ഇതോടെ ഈ വർഷം ജനുവരിക്കുശേഷം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 102 ആയി. ഈ വർഷം കൊല്ലപ്പെട്ടവരിൽ ഹിസ്ബുൽ മുജാഹിദീൻ, ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ എന്നീ ഭീകരസംഘടനകളിലെ മുതിർന്ന കമാൻഡർമാരും ഉൾപ്പെടുന്നു.
ചന്തുവിന്റെ വീടിനു മുന്നില് ഒരു വലിയ വീടില്ലേ, അവിടെ താമസിക്കാന് ഒരച്ഛനുമമ്മയും കുഞ്ഞാവയും വന്നു, രണ്ടുദിവസം മുമ്പ്. അവര് കാറില് വന്നിറങ്ങുന്നതും പിന്നെ ഒരു ലോറിയില് അവരുടെ കട്ടില്, കസേര, സോഫ തുടങ്ങിയ വീട്ടുസാധനങ്ങള് കുറേ ആളുകള് കൊണ്ടുവന്നിറക്കുന്നതും ചന്തു ജനലിലൂടെ കണ്ടു. പിറ്റേന്നു വൈകുന്നേരം കുഞ്ഞാവ, അവന്റെ വിട്ടിലെ ചേച്ചിയുമായി നടക്കാനിറങ്ങിയ നേരത്ത് ചന്തു ഗേറ്റില് നില്പ്പുണ്ടായിരുന്നു. അവന് ചന്തുവിനെ ചൂണ്ടിക്കാണിച്ച് പറഞ്ഞു, "ചേട്ട. " പിന്നെ അവന് കുറച്ചു വാക്കുകള് പറഞ്ഞു. "അമ്മ, വീട്, ജോലി"- അതിനര്ത്ഥം അവന്റെ അമ്മ വീട്ടില് പണിയെടുക്കുകയാണ് എന്നാണെന്ന് കുഞ്ഞാവയുടെ കൂടെയുള്ള ചേച്ചി, ചന്തുവിന് പറഞ്ഞു കൊടുത്തു. ചന്തു അവന് ഷേക് ഹാന്ഡ് കൊടുത്തു. "അപ്പ, ദൂരെ, പാട്ട്" എന്നും പറഞ്ഞു പിന്നെ അവന്. അവന്റെ അപ്പ പാട്ടിന് ട്യൂണ് കൊടുക്കുന്ന ആളാണെന്നാണ് എന്നും പാട്ടിന് ട്യൂണ് കൊടുക്കാനായി ആരോ വിളിച്ചിട്ട് അപ്പ ദൂരെ പോയിരിക്കുകയാണ് എന്നും ഒക്കയാണ് അതിനര്ത്ഥം എന്ന് ആ ചേച്ചി പറഞ്ഞു. "അതെയോ, അങ്ങനാണോ," എന്നു ചോദിച്ചു അപ്പോ ചന്തു. കുഞ്ഞാവ മുഴുവന് വാചകവും പറയാത്തതെന്താണെന്നോ? അവന് ഒരിത്തിരിക്കുഞ്ഞനാണ്. അവന് വാക്കുകള് മാത്രമേ പറയാറായിട്ടുള്ളൂ, ഇനി കുറച്ചുനാള് കൂടി കഴിയുമ്പോ അവനിത്തിരി കൂടി വലുതാവും, അപ്പോ അവന് ചന്തുവിന്റെ ഗേറ്റില് വന്നു നിന്ന് "ചന്തുച്ചേട്ടാ, എന്റെ കൂടെ കളിക്കാന് വായോ," എന്നു പറയുമായിരിക്കും. അവന്റെ പേര് റെറ്റോ. അവന് ഒന്നര വയസ്സ്. അതൊക്കെ ആ ചേച്ചി പറഞ്ഞാണ് ചന്തു അറിഞ്ഞത്. ചന്തു അവന്റെ താടിയില് തൊട്ട് പുന്നാരിച്ച് "റെറ്റോ ബേബി" എന്നു വിളിച്ചു. ആ തൊടലും പുന്നാരിക്കലും ഇഷ്ടപ്പെട്ട മട്ടില് അവന് ചന്തുവിന്റെ തൊട്ടടുത്തു വന്നു നിന്ന്, "ഇനീം ഇനീം" എന്നു പറഞ്ഞു കൊണ്ടിരുന്നു. ചന്തു നാലഞ്ചു തവണ കൂടി അങ്ങനെ പുന്നാരിച്ചു. അതിനിടെ ചന്തുവിന്റെ അമ്മ, ഗേറ്റില് നിന്ന് ചന്തു ആരോടാ സംസാരിക്കുന്നതെന്നറിയാന് അങ്ങോട്ടുവന്നു. അങ്ങനെ പറയുന്നതുകൊണ്ട് അവനെന്താണുദ്ദേശിക്കുന്നതെന്ന് ചന്തു അമ്മയ്ക്ക് വിശദീകരിച്ചു കൊടുത്തു. ചന്തുവും കുഞ്ഞാവയായിരുന്നു ഒരിയ്ക്കല്, ചന്തുവിനും ഒരിയ്ക്കല് ഒന്നര വയസ്സായിരുന്നു എന്നൊക്കെ ചന്തുവിനറിയാം. പക്ഷേ ഇതു പോലെ വാക്കുകള് മാത്രം കൊണ്ട് കാര്യങ്ങള് പറയാന് ശ്രമിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ചന്തുവിനും എന്നറിഞ്ഞപ്പോള് ചന്തു അത് സങ്കല്പിച്ച് പാടുപെട്ടു. അപ്പോ ഒരു ചെറിയ മഴ വന്നു. "തിരിച്ചു പൊക്കോ വീട്ടിലേക്ക് വേഗം... അതോ ഞങ്ങളുടെ വീട്ടില് കേറി നില്ക്കുന്നോ മഴ കൊള്ളാണ്ട്," എന്നു ചോദിച്ചു ചന്തു റെറ്റോക്കുഞ്ഞനോട്. "വെള്ളമാണതെന്നവനറിയാഞ്ഞിട്ടല്ല, എണ്ണയാണതെന്ന് അവന് ഭാവിക്കുകയാണ്, അങ്ങനെയൊക്കെയാണ് കുഞ്ഞുങ്ങളുടെ ഭാവനക്കളി," അമ്മ പറഞ്ഞു. ചന്തു, അതെല്ലാം കേട്ട് റെറ്റോക്കുഞ്ഞനെ കൌതുകത്തോടെ നോക്കി നിന്നു. മഴച്ചാറ്റല് പെട്ടെന്ന് മാറി. പിന്നെ ആകാശത്ത് മഴവില്ല് തെളിഞ്ഞു. മഴവില്ല് അമ്മയുടെ ഹെയര്ബാന്ഡാണെന്നു പറയുന്ന ഒരാളെ ഞാനാദ്യമായി കാണുകയാണെന്നു പറഞ്ഞ് ആകെ ചിരിച്ചു പോയി ചന്തു. റെറ്റോ ജനിച്ചിട്ടാദ്യമായാണ് മഴവില്ലു കാണുന്നതെന്നും അവനാകെ അമ്മയുടെ ഹെയര്ബാന്ഡുമാത്രമേ 'റ' ആകൃതിയില് കണ്ടിട്ടുള്ളുവെന്നു പറഞ്ഞ് ആ ചേച്ചിയും ചന്തുവിന്റെ കൂടെ ചിരിച്ചു. ചന്തു എത്തിവലിഞ്ഞു നോക്കി, എവിടെ 'ബൌ ബൌ? ' അവിടെങ്ങും ഒരു പട്ടിയെയും കാണാനുണ്ടായിരുന്നില്ല. അതും അവന്റെ ഭാവനക്കളിയാണെന്ന് അമ്മ് പറഞ്ഞു കൊടുക്കാതെ തന്നെ ചന്തുവിന് മനസ്സിലായി. പിന്നെ റെറ്റോക്ക് മേലുകഴുകാനുള്ള നേരമായെന്നു പറഞ്ഞ് ചേച്ചി അവനെയും എടുത്തു കൊണ്ട് അവരുടെ വീടിനകത്തേക്കു പോയി. അപ്പോ ചന്തുവിന് എന്തു പറയണമെന്നറിയാതെയായി, അപ്പോ. അമ്മ തലയാട്ടി. 'കുഴിതവി'യ്ക്കു പകരം അമ്മൂമ്മ എന്ന ഇത്തിരിക്കുഞ്ഞത്തി പറഞ്ഞു കൊണ്ടിരുന്നത് 'കുഴുവതി' എന്നാണെന്നു കേട്ടപ്പോള് ചന്തുവിന് 'കുഴിതവി' എന്താണെന്നറിയില്ലെങ്കിലും ചിരി സഹിക്കവയ്യാതെയായി. 'കഞ്ഞിയും കൂട്ടാനുമൊക്കെ വിളമ്പാന് തക്കവണ്ണം നല്ലോണം കുഴിയുള്ള മരത്തവിയ്ക്കാണ് 'കുഴിതവി' എന്നു പറയുക എന്നമ്മ പറഞ്ഞുകൊടുത്തത് കേള്ക്കാന് നില്ക്കാതെ ചന്തു, അമ്മൂമ്മയോട് 'കുഴുവതിക്കാര്യം' ചോദിക്കാനായി അകത്തേക്കോടി. ഇത്തിക്കുഞ്ഞത്തിയായിരുന്നപ്പോ അമ്മൂമ്മ എങ്ങനെയായിരിക്കും ഇരുന്നിട്ടുണ്ടാവുക എന്നോര്ത്ത് ഓട്ടത്തിനിടയിലൊക്കെ കുടുകുടെ ചിരിക്കുന്നുണ്ടായിരുന്നു ചന്തു.
2019 ഏഷ്യാ കപ്പിന് യോഗ്യത നേടുക എന്ന സ്വപ്നം ഇന്ത്യ നേടി. യോഗ്യതാ റൌണ്ടിലെ നാലാം മത്സരവും വിജയിച്ച് ഗ്രൂപ്പിൽ രണ്ടു മത്സരം ശേഷിക്കെ ഏഷ്യാ കപ്പ് യോഗ്യത ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. മകാവോയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യ യോഗ്യത ഉറപ്പിച്ചത്. ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ പൂർണ്ണ ആധിപത്യം ഇന്ത്യയ്ക്കു തന്നെ ആയിരുന്നു. 28ആം മിനുട്ടിൽ റോളിംഗ് ബോർജസ് ആണ് ഇന്ത്യയ്ക്ക് ആദ്യം ലീഡ് നൽകിയത്. ജെജെയുടെ പാസിൽ നിന്ന് ബോർജസ് തൊടുത്ത ഷോട്ട് ഡിഫ്ലക്ഷനോടെ വലയിൽ എത്തുക ആയിരുന്നു. 2015നു ശേഷം ബോർജസിന്റെ ഇന്ത്യയ്ക്കു വേണ്ടിയുള്ള ആദ്യ ഗോളായിരുന്നു അത്. എന്നാൽ 37ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ഗുർപ്രീതിനെ കീഴടക്കികൊണ്ട് മകാവോ ഇന്ത്യയെ ഞെട്ടിച്ചു. പ്രിതം കോട്ടാൽ മാർക്ക് ചെയ്യുന്നതിൽ വരുത്തിയ പിഴവ് മുതലെടുത്ത് നികി ആണ് മകാവോയുടെ യോഗ്യതാ റൌണ്ടിലെ തന്നെ ആദ്യത്തെ ഗോൾ നേടിയത്. ഇന്ത്യ യോഗ്യത റൌണ്ടിൽ വഴങ്ങിയ ആദ്യത്തെ ഗോളുമായിരുന്നു ഇത്. രണ്ടാം പകുതിയിൽ ബല്വന്തിന്റെ വരവോടെ വീര്യം കൂടിയ ഇന്ത്യയെ വിജയത്തിൽ നിന്ന് തടയാൻ മകാവോയ്ക്ക് ആയില്ല. അറുപതാം മിനുട്ടിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ ഇന്ത്യ വീണ്ടും ലീഡിലെത്തി. ജെജെ തുടങ്ങി വെച്ച നീക്കമായിരുന്നു ഗോളിൽ എത്തിയത്. എഴുപതാം മിനുട്ടിൽ ഓൺ ഗോളും ഇന്ത്യയ്ക്ക് അനുകൂലമായപ്പോൾ സ്കോർ 3-1 എന്നായി. കളിയുടെ അവസാന നിമിഷം ഛേത്രിയുടെ പാസിൽ നിന്ന് വലകുലുക്കി ജെജെ ഇന്ത്യൻ ജയം 4-1 എന്ന സ്കോറിനായി. 2011ൽ ആണ് ഇന്ത്യ അവസാനമായി ഏഷ്യാകപ്പ് കളിച്ചത്. ഇന്ത്യയുടെ അഞ്ചാം ഏഷ്യാകപ്പ് ആകും 2019ൽ നടക്കുന്നത്. രണ്ടു മത്സരങ്ങൾ കൂടെ ഇന്ത്യയ്ക്ക് ഗ്രൂപ്പിൽ ബാക്കിയുണ്ട്. നവംബർ 14ന് മ്യാന്മാറുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
തെരഞ്ഞെടുപ്പില് കുഡുംബി സമുദായം കോണ്ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിക്കുമെന്ന് കുഡുംബിസേവാസംഘം സംസ്ഥാന ജനറല് സെക്രട്ടറി പി. എസ്. രാമചന്ദ്രന് പറഞ്ഞു. കലൂര് സ്റ്റേഡിയത്തില് നടന്ന കുഡുംബി സേവാസംഘത്തിന്റെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്ക്കാരുകള് വോട്ട് ബാങ്ക് നോക്കിയാണ് ആനുകൂല്യങ്ങള് നല്കുന്നത്. കുഡുംബികള്ക്ക് വോട്ട് ബാങ്ക് ഇല്ലാത്തതിനാല് അവര്ക്ക് അര്ഹമായ ആനുകൂല്യങ്ങളും ആവശ്യങ്ങളും നിഷേധിക്കപ്പെടുന്നു. ദളിത് ക്രിസ്ത്യാനികള്ക്ക് പ്രത്യേകം സംവരണം നല്കുന്ന സംസ്ഥാനത്താണിത്. എന്നിട്ടും കുഡുംബികള്ക്ക് ഒരു ശതമാനം സംവരണം നല്കാന് പോലും സര്ക്കാര് തയ്യാറാകുന്നില്ല. കുഡുംബി സമുദായത്തെ പട്ടികജാതിയില് പെടുത്താമെന്ന് കെപിസിസി പ്രസിഡന്റായിരുന്ന സമയത്ത് രമേശ് ചെന്നിത്തല രേഖാമൂലം ഉറപ്പു നല്കിയിരുന്നു. എന്നാല് മന്ത്രിയായിട്ടും ഈ ഉറപ്പ് പാലിച്ചില്ലെന്ന് രാമചന്ദ്രന് പറഞ്ഞു. കുഡുംബി സമുദായത്തെ പട്ടികജാതിയില് ഉള്പ്പെടുത്തുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുമായി കേന്ദ്രമന്ത്രി കെ. വി. തോമസിന്റെ സാന്നിധ്യത്തില് ചര്ച്ച നടത്തിയിരുന്നു. എന്നാല് കേന്ദ്രസര്ക്കാരില്നിന്ന് ഒരു ശതമാനം സംവരണം നേടി നല്കാന് കെ. വി. തോമസിനോട് പറഞ്ഞ് മുഖ്യമന്ത്രി കൈയ്യൊഴിയുകയാണുണ്ടായത്. മുഖ്യമന്ത്രിയുടെ നിര്ദ്ദേശം കെ. വി. തോമസ് വിഴുങ്ങി. പട്ടികജാതിയില് പെടുത്തിയില്ലെങ്കില് പട്ടികവര്ഗത്തില്പെടുത്താന് നടപടി സ്വീകരിക്കുന്നതിനുപകരം സോഷ്യോ ഇക്കണോമിക് സര്വ്വെ നടത്താനാണ് സര്ക്കാരിന്റെ തീരുമാനം. അതിനാല് കോണ്ഗ്രസിന് വോട്ട് ചെയ്യുന്നതില് അര്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊങ്കിണീ ഭാഷ മാതൃഭാഷയായിട്ടുള്ള സമുദായത്തിന് ഭാഷാ ന്യൂനപക്ഷപദവി നിഷേധിച്ചു. സാമൂഹിക നീതിക്കായുള്ള സമരങ്ങളെയും സര്ക്കാര് കണ്ടില്ലെന്ന് നടിക്കുന്നതായും അവര് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില് പിന്നോക്കക്കാരുടെ സ്ഥാനാര്ഥിയായി മത്സരിക്കുന്ന കെ. വി. ഭാസ്ക്കരന് പിന്തുണ പ്രഖ്യാപിച്ചു.
കണ്ണൂർഃ നഗരത്തിൽ ലോറി ഡ്രൈവറെ വെട്ടിക്കൊന്ന പ്രതികളിലൊരാൾ ജയിലിൽവെച്ച് സഹതടവുകാരനെ കഴുത്തിൽ മാരകമായി കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ ഉച്ചയോടെ കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലാണ് സംഭവം. റിമാൻ്റിൽ കഴിയുന്ന മലപ്പുറം തിരൂർ സ്വദേശി അബ്ദുൾ സലാമിൻ്റെ മകൻ നൌഫലിനാണ്(23) കുത്തേറ്റത്. കണ്ണൂരിൽ ലോറി ഡ്രൈവറെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ കോഴിക്കോട് കക്കട്ട് സ്വദേശി അൽത്താഫ് (38) ആണ് മൂർച്ഛയുള്ള ആയുധം കൊണ്ട് നൌഫിലിൻ്റെ കഴുത്തിന് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ നൌഫലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്താം ബ്ലോക്കിൽ ഉച്ചഭക്ഷണം കഴിഞ്ഞ സമയത്ത് തടവുകാർ ടി. വി കണ്ടുകൊണ്ടിരിക്കെയാണ് സംഭവം. നൌഫലിന്റെ കയ്യിലാണ് ടിവി റിമോർട്ടുണ്ടായിരുന്നത്. ഇതിനിടെ ചാനൽ മാറ്റി മാറ്റി ടിവി പ്രവർത്തിപ്പിക്കുന്നത് അൽത്താഫ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. മേശയുടെ സമീപമുണ്ടായ മൂർച്ചയുള്ള ഉപകരണം കൊണ്ട് അൽത്താഫ് ഉടൻ നൌഫലിലെ കുത്തി വീഴ്ത്തുകയായിരുന്നു. കഴുത്തിൽ മുറിവേറ്റ നൌഫലിനെ ഉടൻ ജയിലധികൃതർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൌൺ പോലീസ് കേസെടുത്തിട്ടുണ്ട്. അൽത്താഫിന് നേരത്തെ വധശ്രമം, മയക്കുമരുന്ന്, പിടിച്ചുപറി, അടിപിടി, മോഷണം തുടങ്ങി, കോഴിക്കോട് ജില്ലയിൽ മാത്രം എട്ടോളം കേസുകൾ നിലവിലുണ്ട്. കണ്ണൂർ നഗരത്തിൽ വച്ച് ഡ്രൈവർ ജിന്റോയെ മോഷണശ്രമത്തിനിടെ ഇക്കഴിഞ്ഞ ജൂൺ അഞ്ചിനാണ് അൽത്താഫും കൂട്ടാളികളും ചേർന്ന് വെട്ടികൊലപെടുത്തിയത്. ഇതിൽ കൂട്ടുപ്രതിയായ ഷെബീറും കണ്ണൂർ സെൻട്രൽ ജയിലിലുണ്ട്. ജിന്റോയെ വധിക്കുന്നതിന് നാല് മാസം മുമ്പാണ് ഇരുവരും ജയിലിൽ നിന്ന് ഇറങ്ങിയത്.
തോട്ടടയിൽ 142 കിലോ ചന്ദന മുട്ടിയുമായി രണ്ട് പേർ പിടിയിൽ. കാസർഗോഡ് സ്വദേശി സിറാൻ പി (24) തൃശൂർ സ്വദേശി മുഹമ്മദ് സുഫൈൽ (24) എന്നിവരാണ് പിടിയിലായത്. എടക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന 142 കിലോ ചന്ദനമുട്ടികൾ കണ്ടെത്തിയത്. ഡോക്ടർ എംബ്ലം പതിച്ച കാറിൽ നിന്നാണ് ചന്ദനം പിടികൂടിയത്.
ഭൂമി വിവാദത്തെ തുടര്ന്ന് എറണാകുളം -അങ്കമാലി അതിരൂപതയില് അഴിച്ചുപണി. ഭൂമി ഇടപാട് വിവാദത്തില്പെട്ട സിറോ മലബാര് സഭ എറണാകുളം-അങ്കമാലി അതിരൂപതയില് വന് അഴിച്ചുപണി. പാലക്കാട് രൂപതാ മെത്രാൻ ജേക്കബ് മാനത്തോടത്തിനെ ഭരണച്ചുമതല നല്കി പുതിയ അഡ്മിനിസ്ട്രേറ്റീവ് ആർച്ച് ബിഷപ്പായി നിയമിച്ചു. മാർ ജേക്കബ് മനത്തോടത്ത് എറണാകുളം- അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി ഇന്ന് ചുമതലയേൽക്കും. വത്തിക്കാന് തീരുമാനത്തില് കനത്ത തിരിച്ചടി നേരിട്ടെങ്കിലും കര്ദിനാള് ജോർജ് ആലഞ്ചേരിയെ ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിലനിര്ത്തി. സഹായ മെത്രാന്മാര്ക്ക് ഭരണച്ചുമതല നല്കിയ സിനഡ് തീരുമാനവും ഇതോടെ റദ്ദായി. ഭൂമിയിടപാട് വിവാദത്തിന്റെ പശ്ചാത്തലത്തിലുടലെടുത്ത ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനാണ് പുതിയ നിയമനം. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിർവഹണ ചുമതലകൾ സഭാ സിനഡ് നേരത്തെ സഹായമെത്രാന്മാർക്ക് കൈമാറിയിരുന്നു. സഹായ മെത്രാൻമാരായ സെബാസ്റ്റ്യൻ എടയന്ത്രത്തും, ജോസ് പുത്തൻവീട്ടിലും വഹിച്ചിരുന്ന ഭരണനിർവണ ചുമതലകൾ പുതിയ ആർച്ച് ബിഷപ്പ് ജേക്കബ് മാനത്തോടത്ത് ഏറ്റെടുക്കും. ഫാദര് സെബാസ്റ്റ്യന് എടയന്ത്രത്തിന് നൽകിയിരുന്ന അതിരൂപതാ അഡ്മിനിസ്ട്രേറ്റർ പദവി പുതിയ തീരുമാനത്തോടെ റദ്ദായി. സഹായമെത്രാന്മാർ തൽസ്ഥാനങ്ങളിൽ തുടരും. അതിരൂപതയിലെ വിവിധ കാനോനിക സമിതികളും, പാസ്റ്ററൽ കൌൺസിലും പുനസംഘടിപ്പിക്കാനും ഇതോടെ അവസരമൊരുങ്ങി . ജേക്കബ് മാനത്തോടത്ത് ഇന്ന് 3 മണിക്ക് ചുമതലയേല്ക്കും. പാലക്കാട് രൂപതാ മെത്രാൻ പദവിയിലും മാനത്തോടത്ത് തുടരും. ഭൂമിക്കച്ചവട വിവാദത്തെത്തുടർന്നുള്ള സീറോ മലബാർ സഭാ സിനഡ് തീരുമാനപ്രകാരം രൂപതയുടെ ഭരണനിർവഹണച്ചുമതല കർദ്ദിനാൾ ആലഞ്ചേരി ഒഴിഞ്ഞിരുന്നു. സമവായ നീക്കം പാളിയതോടെയാണ് പുതിയ നിയമനം.
കഴിഞ്ഞ വർഷമാണ് ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന വിവരം ഭാമ തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ആദ്യത്തെ കൺമണിയുടെ ചിത്രം പങ്കുവെക്കാൻ പലതവണ താരത്തിന്റെ ആരാധകർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭാമ തയ്യാറായിരുന്നില്ല. സമയമാകുമ്പോൾ പങ്കുവെക്കാം എന്നാണ് ഭാമ അറിയിച്ചിരുന്നത്. ഒടുവിൽ മകളുടെ ഒന്നാം പിറന്നാളിനായിരുന്നു ഭാമ മകളുടെ ചിത്രം ആദ്യമായി പങ്കിട്ടത്. തന്റേത് ഏറെ പ്രതിസന്ധികൾ നിറഞ്ഞ ഒരു ഗർഭ കാലഘട്ടം തന്നെ ആയിരുന്നു. വീട്ടിൽ വെറുതെയിരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ഒരാൾ ആണ് താൻ. ഒരുപാട് യാത്രകൾ ഇഷ്ടപെടുന്ന വ്യക്തിയും. വിവാഹം കഴിഞ്ഞസമയത്താണ് ലോക്ക് ഡൌൺ ആകുന്നത്. ആ സമയത്താണ് ഗർഭിണി ആയതും. ലോകം മുഴുവനും നിശ്ചലമായ സമയം ആയിരുന്നു. വീട്ടിലെ നാല് ചുമരിനുള്ളിൽ താൻ പെട്ടത്പോലെ തോന്നിയെന്നും ഭാമ പറയുന്നു. മകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ഒരുപാട് ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുമെന്നും ഡോക്ടർ പറഞ്ഞു തന്നു. പ്രത്യേകിച്ചും ലോക്ഡൌണും മറ്റും ആയതുകൊണ്ടുതെന്നേ അവസ്ഥയെ കുറിച്ചുള്ള ഒരു ധാരണയും ഡോക്ടർ പറഞ്ഞു തന്നിരുന്നു. ഗർഭകാലം ആസ്വദിക്കണം എന്നാണ് പൊതുവെ പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാൽ തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ആണ് നേരിടേണ്ടി വന്നു. ആ കാലത്ത് ഒരുപാട് അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വരും ഒരു സ്ത്രീ. മാനസികമായ തളർച്ചകൾ മുതൽ, ഒന്ന് തിരിഞ്ഞുപോലും കിടക്കാൻ പറ്റാത്ത അവസ്ഥകൾ വരെ ഉണ്ടായേക്കാം. ഗര്ഭകാലത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനു ഊന്നൽ നൽകുന്ന പോലെ തന്നെ അമ്മയുടെ മാനസിക പരിചരണത്തിനും ശ്രദ്ധ നൽകണം എന്നും ഭാമ പറയുന്നു. ഒരുപാട് സ്ത്രീകൾ ഈ അവസരത്തിൽ കുറ്റപ്പെടുത്തലുകൾ കേൾക്കാനിടയുണ്ട്. ആ സമയത്തൊക്കെയും വേണ്ടത് മാനസിക പരിചരണം ആണ്. അരുണിന്റേയും അമ്മയുടെയും പിന്തുണയോടെ തനിയ്ക്ക് ഉള്ളിൽ ഉണ്ടായിരുന്ന സംഘർഷങ്ങൾ മാറിയെന്നും ഇപ്പോൾ മനസ്സ് പൂർവ സ്ഥിതിയിൽ ആയെന്നും നടി പറഞ്ഞു. മാത്രമല്ല നീന്തൽ പരിശീലനം, മെഡിറ്റേഷൻ, വ്യായാമം ഇതൊക്കെ താൻ വീണ്ടും ആരംഭിച്ചുവെന്നും കണ്ണാടിക്ക് മുൻപിൽ നിൽക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുവെന്നും ഭാമ പറയുന്നു.
തിരുവനന്തപുരം : ആദ്യകാലത്ത് താനൊരു ഹിന്ദുതീവ്രവാദിയായിരുന്നെന്നും എന്നാല് ഇന്ന് താനൊരു മിതവാദിയാണെന്നും രാഹുല് ഈശ്വര്. ഗാന്ധിയുടെ പാതയിലേയ്ക്ക് പരിണമിച്ച ഗോള്വള്ക്കറാണു ഇക്കാര്യത്തില് തന്റെ മാതൃകയെന്നും രാഹുല് പറയുന്നു. ഒരു ബ്രാഹ്മണ കുടുംബപശ്ചാത്തലത്തില് ജനിച്ച താന് സംവരണത്തിനെതിരായ നറേറ്റീവുകള് കേട്ടുവളര്ന്ന് ഒരു സംവരണവിരുദ്ധനായി മാറിയിരുന്നു. എന്നാല് പിന്നീട് സംവരണം എന്നത് സമൂഹത്തിനു ആവശ്യമുള്ള ഒരു സംഗതിയാണെന്ന് താന് തിരിച്ചറിയുകയായിരുന്നുവെന്നും രാഹുല് പറയുന്നു. ഹാദിയ പ്രശ്നത്തിന്റെ രണ്ടുവശങ്ങളും ചര്ച്ചയാക്കുന്നതിനാണ് താന് അവരുടെ വീട് സന്ദര്ശിച്ചത്. എന്നാല് ചിലര് അതു കേരളത്തിനെതിരായ ക്യാമ്പയിന് നടത്താന് ഉപയോഗിച്ചതായും രാഹുല് ആരോപിക്കുന്നു. ആര്. എസ്. എസ് എന്ന സംഘടനയോട് എനിക്കു ബഹുമാനമുണ്ട്. പക്ഷേ മീററ്റ് ഹിന്ദുമഹാസഭയുടേയും അഭിനവ് ഭാരതിന്റെയും ഒന്നും നിലപാടുകള് രാജ്യത്തിനു ഗുണകരമല്ല. ഇവരുടെ നിലപാടുകള് സൂക്ഷമതയോടെ വിശകലനം ചെയ്യേണ്ടതുണ്ട്. " രാഹുല് പറയുന്നു. 'റിപ്പബ്ലിക് ചാനലില് വി എച്ച് പി നേതാ ഇന്ദിരാ തിവാരി പറഞ്ഞത് ഒരിക്കലും അംഗീകരിക്കാന് കഴിയില്ല. കേരളത്തില് സര്ജ്ജിക്കല് സ്ട്രൈക്ക് നടത്തണമെന്നൊക്കെ ഒരു ദേശീയ ചാനലില് വന്നിരുന്നു പറയുന്ന ഇവര്ക്ക് ഭ്രാന്തുണ്ടായിരിക്കണമെന്നും രാഹുല് പറയുന്നു. ഹിന്ദുക്കളെ ഒരുമിച്ചു നിര്ത്തുവാനായി തീവ്ര ഹിന്ദുസംഘടനകള് പശുവിനെ ഒരു ആയുധമായി ഉപയോഗിക്കുകയാണ്. കേരളത്തിലും തീവ്രവലതു ഹിന്ദു സംഘടനകള് സമൂഹത്തില് വര്ഗീയതയും വെറുപ്പും സൃഷ്ടിക്കാന് പശുവിനെ ഉപയോഗിക്കുന്നതായി രാഹുല് ഈശ്വര് പറയുന്നു. "ഈയടുത്താണു തികഞ്ഞ മതേതരവാദിയും ഒരു ഹിന്ദുമതവിശ്വാസിയുമായ ഒരു സുഹൃത്ത് എന്നോടിങ്ങനെ പറഞ്ഞത് ' ഈ മുസ്ലീങ്ങള് ഒക്കെ കുഴപ്പക്കാരാണു. ഇവര് എന്റെ അടുത്തുള്ള അമ്പലത്തിനു മുന്നില് പോത്തിന്റെ തല കൊണ്ടിട്ടു' . ഇയാളിത് പറഞ്ഞതും എനിക്ക് മനസ്സിലായി, അതു ചെയ്തതു ഏതെങ്കിലും തീവ്രഹിന്ദു തന്നെ ആയിരിക്കും എന്ന്. തികഞ്ഞ മതേതരവാദിയായ ഈ മനുഷ്യനുപോലും മുസ്ലീങ്ങളോട് വിരോധം തോന്നത്തക്കവിധത്തില് ഇത് ആസൂത്രണം ചെയ്തത് ഏതെങ്കിലും തീവ്ര വലതുപക്ഷ ഹിന്ദുസംഘടനകള് തന്നെയാകണം. " രാഹുല് ഈശ്വര് പറയുന്നു.
കൊവിഡ്-19 പടര്ന്നു പിടിച്ച സാഹചര്യത്തില് വലിയ തോതില് തൊഴിലാളികളെ തേടി ഇ-കൊമേര്സ് ഭീമന്മാര്. ഒടുവിലായി വാള്മാര്ട്ടാണ് തൊഴിലാളികളെ തേടി രംഗത്തു വന്നിരിക്കുന്നത്. ഒന്നരലക്ഷം തൊഴിലാളികളെയാണ് വാള്മാര്ട്ടിന് അമേരിക്കയില് ആവശ്യം. നേരത്തെ ഒരു ലക്ഷം തൊഴിലാളികളെ തേടി വാള്മാര്ട്ടിന്റെ പ്രധാന എതിരാളിയായ ആമസോണും രംഗത്തു വന്നിരുന്നു. മുഴുവന് സമയ തൊഴിലാളികള്ക്ക് 300 ഡോളര് ബോണസായും പാര്ട് ടൈം തൊഴിലാളികള്ക്ക് 150 ഡോളര് ബോണസായും നല്കാമെന്നാണ് വാള്മാര്ട്ടിന്റെ പ്രഖ്യാപനം. താല്ക്കാലികമായാണ് ഈ തൊഴിലാളികളെ നിയമിക്കുന്നതെങ്കിലും ഇവരില് പലരെയും പിന്നീട് സ്ഥിരപ്പെടുത്തുമെന്നും വാള്മാര്ട്ട് പറയുന്നു. തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടി ക്രമങ്ങള്ക്കായി എടുക്കുന്ന രണ്ടാഴ്ച സമയം വെട്ടിക്കുറച്ച് 24 മണിക്കൂറാക്കിയിട്ടുണ്ട്. കൊവിഡ്-19 വ്യാപകമായി പടര്ന്ന സാഹചര്യത്തിലാണ് ഇ-കൊമേര്സ് കമ്പനികള്ക്ക് ഇത്തരത്തില് തൊഴിലാളികളെ ആവശ്യമായി വരുന്നത്. കൊവിഡ് ഭീഷണിയുള്ളതിനാല് വലിയ ഒരു വിഭാഗം ജനങ്ങളും പുറത്തിറങ്ങാതെ കഴിയുന്നതിനാലാണ് ഇ-കൊമേര്സ് കമ്പനികള്ക്ക് ഓര്ഡറുകള് കൂടിയത്. വലിയ തോതില് ഓര്ഡറുകള് കൂടിയത് ഈ കമ്പനികള്ക്ക് കൃത്യമായി ഓര്ഡറുകള് എത്തിക്കാന് ബുദ്ധിമുട്ടിക്കുന്നുണ്ട്. കൊവിഡ് ഭീതിയിലായ ജനങ്ങള് ഒരുമാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള് ഉള്പ്പെടെ ഒരുമിച്ച് വാങ്ങുന്നതിന് കാരണം ഇ-കൊമേര്സ് സ്ഥാപനങ്ങളുള്പ്പെടെ ഉല്പ്പന്ന ക്ഷാമവും നേരിടുന്നുണ്ട്.
കൊച്ചി.ഫ്രഞ്ച് പ്രീമിയം ബ്രാൻഡ് ജെസിബി സലൂൺ ചലച്ചിത്ര താരം മോഹൻലാൽ, ഫ്രഞ്ച് കോൺസൽ ജനറൽ ലിസ് ടാൽബോ ബാറെ ചേർന്നു ഉൽഘാടനം നിർവഹിച്ചു. ജെസിബി സലൂൺ ഇന്ത്യ സിഇഒ സമീർ ശ്രീവസ്തവ,ജെസിബി സലൂൺ ഇന്ത്യ ഡയറക്ടർ സ്നേഹ കൊട്ടിച്ച, യൂണിവേഴ്സ ലൈഫ്സ്റ്റൈൽ ഇൻടെയും ജെസിബി സലൂൺ കൊച്ചിയുടെയും മാനേജിങ് ഡയറക്ടർ സമീർ ഹംസാ, സുചിത്ര മോഹൻലാൽ എന്നിവർ പങ്കെടുത്തു. സൌന്ദര്യ സംരക്ഷണ ട്രെയിനിങ് അക്കാദമിയും അഞ്ചു സലൂൺകളും ഒരു വർഷത്തിന് ഉള്ളിൽ ജെസിബി സലൂൺ കേരളത്തിൽ ആരംഭിക്കും. നഷ്ടത്തിലായ കരുവന്നൂർ ബാങ്കിനെ റിസർവ് ബാങ്ക് അനുമതിയില്ലാതെ രക്ഷിക്കാൻ കഴിയുമോ? 50 കോടി പോയിട്ട് 50 പൈസ കരുവന്നൂർ ബാങ്കിന് നൽകാൻ കേരള ബാങ്കിന് കഴിയില്ലെന്ന് ബിജെപി; 30 കോടി കരുവന്നൂരിൽ എത്തിച്ചിട്ടുണ്ടെന്നും 40 കോടി കൂടിയുണ്ടെങ്കിൽ പ്രതിസന്ധി തീരുമെന്നും എം കെ കണ്ണൻ; നിക്ഷേപകരെ കയ്യിലെടുക്കാൻ ഉള്ള വ്യാജ ക്യാപ്സ്യൂൾ മാത്രമോ? - ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും! - ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
തിരുവനന്തപുരംഃ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 11 പോപ്പുലര് ഫ്രണ്ട് കേന്ദ്രങ്ങളില് ഇഡി റെയ്ഡ് പുരോഗമിക്കുന്നു. മലപ്പുറം, എറണാകുളം, തൃശ്ശൂര്, വയനാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. 250 സിആര്പിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്. കൊച്ചി ഇഡി ഓഫീസില് നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് ഇന്ന് രാവിലെയാണ് പരിശോധന തുടങ്ങിയത്. ചാവക്കാട് മുനയ്ക്കകടവില് പോപ്പുലര് ഫ്രണ്ട് നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലും കൊച്ചി കുമ്പളത്ത് പിഎഫ്ഐ മുന് ജില്ലാ പ്രസിഡന്റ് ജമാല് മുഹമ്മദിന്റെ വീട്ടിലുമടക്കം 11 ഇടത്താണ് പരിശോധന പുരോഗമിക്കുന്നത്. മലപ്പുറം അരീക്കോട് എസ്ഡിപിഐ നേതാവ് നൂറുല് അമീന്റെ മൂര്ക്കനാട്ടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കൊച്ചിയില് നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധനക്ക് എത്തിയത്. മൂര്ക്കനാട്ടെ സ്വകാര്യ സ്കൂളിലെ അറബിക് അധ്യാപകനാണ് നൂറുല് അമീന്. മലപ്പുറം മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്ദുള് ജലീല്, കാരാപ്പറമ്പ് സ്വദേശി ഹംസ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. അഖിലേന്ത്യാ നീറ്റ് എൻട്രൻസ് പരീക്ഷയിൽ റാങ്ക് നേടി. രേഖകളും പണവും അടങ്ങിയ പേഴ്സ് ഉടമസ്ഥന് കൈമാറി യുവാക്കള് മാതൃകയായി. കാസര്കോട് ചൂരി സ്വദേശി അര്ഷാദ്, ഹാരിസ്. കൊച്ചി : വികസനകുതിപ്പിന് ആക്കം കൂട്ടാന് പുതുതായി. കോഴിക്കോട്ഃ നിപയില് ആശങ്ക അകലുന്നതിന്റെ ആശ്വാസത്തില്.
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കടൽ കടക്കാൻ ഒരുങ്ങി കശ്മീരി ആപ്പിൾ. യുഎഇ ആസ്ഥാനമായുള്ള അൽ മായ ഗ്രൂപ്പ് ബിസിനസ്സ് കമ്പനിയാണ് ഗുണനിലവാരമുള്ള ആപ്പിളിനെ യുഎഇയുടെ വിപണികളിലേക്ക് എത്തിക്കുന്നത്. ജിസിസി രാജ്യങ്ങളിൽ 50-ലധികം സൂപ്പർ മാർക്കറ്റുകളിൽ കാശ്മീരി ആപ്പിലെ ലഭ്യമാകും. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ആണ് സാധാരണയായി പ്രീമിയം ഗുണമേന്മയുള്ള കശ്മീരി ആപ്പിളിന്റെ വിളവെടുപ്പ് കാലം. മികച്ച ഗുണനിലവാരമുള്ള ആപ്പിളുകളിൽ ഒന്നായാണ് കശ്മീരി ആപ്പിൾ കണക്കാക്കപ്പെടുന്നത്. ലോകത്തെ മികച്ച ആപ്പിളുകളിൽ ഒന്നായ കശ്മീരി ആപ്പിൾ യുഎഇയുടെ വിപണിയിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു എന്ന് അൽ മായ ഗ്രൂപ്പ് ഡയറക്ടറും പങ്കാളിയുമായ കമൽ വചാനി പറഞ്ഞു. യുഎഇ ആസ്ഥാനമായുള്ള ബിസിനസ് കൂട്ടായ്മയായ അൽ മായ ഗ്രൂപ്പിന് ജിസിസി രാജ്യങ്ങളിൽ ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൌദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ 50-ലധികം സൂപ്പർമാർക്കറ്റുകളുണ്ട്. കൂടാതെ മറ്റ് ബിസിനസുകളും അൽ മായ ഗ്രൂപ്പിന് കീഴിലുണ്ട്. ആദ്യമായാണ് കശ്മീരി ആപ്പിൾ യുഎഇ സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്നത് എന്ന് ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നു. "ഞാൻ മറ്റ് പല രാജ്യങ്ങളിൽ നിന്നുള്ള ആപ്പിൾ കഴിച്ചിട്ടുണ്ടെങ്കിലും കശ്മീരി ആപ്പിൾ രുചിയിലും പുതുമയിലും വ്യത്യസ്തമാണ്" അറബ് സ്വദേശി യാസ്മിന സാറ പറഞ്ഞു. ആപ്പിൾ ഉൽപ്പാദനത്തിൽ ലോകത്തിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ. ഉത്പാദനത്തിൽ മൂന്ന് ശതമാനത്തോളം വിഹിതമാണ് കശ്മീരി ആപ്പിളിനുള്ളത് എന്ന് കശ്മീരിലെ ഫെഡറേഷൻ ചേംബേഴ്സ് ഓഫ് ഇൻഡസ്ട്രീസ് പ്രസിഡന്റ് മിർ സയ്യിദ് ഷാഹിദ് അഹമ്മദ് കാമിലി പറഞ്ഞു. അതേസമയം, ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ആപ്പിളിന്റെ 80 ശതമാനവും കാശ്മീരിൽ നിന്നുള്ളതാണ്. കശ്മീരി ഉൽപന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ അനുവദിച്ച സബ്സിഡികൾ ഏറെ സഹായകമാകുന്നുണ്ട് ഇതിൽ ഇന്ത്യൻ സർക്കാരിനോട് നന്ദിയുണ്ടെന്ന് ഷാഹിദ് അഹമ്മദ് കാമിലി പറഞ്ഞു.
തിരുവനന്തപുരംഃ റവന്യു വിഭാഗം സംബന്ധിച്ച സിഎജി റിപ്പോർട്ട് നിയമസഭയിൽ. നികുതി ചുമത്തലിലും ഈടാക്കലിലും പിഴവുകൾ ഉണ്ടായതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആര്ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയി എന്നും റിപ്പോർട്ടിൽ പറയുന്നു. അർഹതയില്ലാത്ത പലർക്കും സാമൂഹിക സുരക്ഷാ പെൻഷൻ നൽകിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡാറ്റാ ബേസിലെ അടിസ്ഥാന രേഖകൾ പരിശോധിക്കാത്തതാണ് നികുതി നഷ്ടം വരുത്തിയത്. ബാർ ലൈസൻസ് അനധികൃതമായി കൈമാറ്റം അനുവദിച്ചത് മൂലം 2.17 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ ലൈസൻസുകൾ അനുവദിക്കുന്നതിന് പകരം അനധികൃതമായി കൈമാറ്റം അനുവദിച്ചതാണ് നഷ്ടം വരുത്തിയതെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. ബ്രഹ്മപുരം മാലിന്യ സംസ്കാരണ പ്ലാന്റിനെതിരെയും സിഎജി റിപ്പോർട്ടിൽ വിമർശനമുണ്ട്. മലിന ജലം പുറത്തേക്ക് പോകുന്ന സംവിധാനം പ്രവർത്തിച്ചില്ലെന്നും മാലിന്യം ശരിയായ രീതിയിൽ തരം തിരിക്കുന്നില്ലെന്നുമാണ് വിമര്ശനം.
തിരുവനന്തപുരംഃ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ ഇന്ന് വൈദ്യുതി തൊഴിലാളികളുടെ ദേശവ്യാപക പണിമുടക്ക്. സ്വകാര്യകമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം തകർക്കുകയാണെന്നാണ് തൊഴിലാളി സംഘനകളുടെ വിമർശനം. നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്ഡ് എഞ്ചിനിയേഴ്സിന്റെ നേതൃത്വത്തിലാണ് ഇന്ന് ദേശവ്യാപക പ്രക്ഷോഭം. ബി. എം. എസ് ഒഴികെയുള്ള സംഘടനകളാണ് പ്രതിഷേധിക്കുന്നത്. തൊഴിലാളികൾ ഇന്ന് ഓഫീസുകളിലേക്ക് എത്തില്ല. കേരളത്തിലും വൈദ്യുതി ഉത്പാദനം, വിതരണം, അറ്റകുറ്റപ്പണി, ബില്ലിംഗ് അടക്കമുള്ള ഓഫീസ് ജോലികൾ എല്ലാം തടസപ്പെടും. അടിയന്തര സേവനങ്ങൾ മാത്രം ലഭ്യമാക്കും. സെക്ഷൻ ഓഫീസുകളും ഡിവിഷൻ ഓഫീസുകളും കേന്ദ്രീകരിച്ച് ധർണ സംഘടിപ്പിക്കും. ഭേദഗതിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണെങ്കിൽ സമരം കടുപ്പിക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.
കുമ്പളയിൽ നടന്ന റാലിയിൽ ആയിരങ്ങൾ അണിനിരന്നു. തുടർന്ന് പൊതുയോഗവും ഉണ്ടായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാംസ്കാരിക സാമൂഹ്യ പ്രവർത്തകരും സംയുക്ത ജമാഅത്ത് നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു. പൊതുയോഗത്തിൽ സംയുക്ത ജമാത്ത് പ്രെസിഡന്റ് ഐ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹാദി തങ്ങൾ സ്വാഗതം പറഞ്ഞു. ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. എം സി ഖമറുദ്ദിൻ എം എൽ എ ,സി പി എം ഏരിയ സെക്രട്ടറി സി ഇ സുബൈർ, സി പി ഐ നേതാവ് നാരായണൻ,കൊണ്ഗ്രെസ്സ് നേതാക്കളായ മഞ്ജുനാഥ ആൽവ, ലക്ഷ്മൺ പ്രഭു, വെൽഫെയർ പാർട്ടി നേതാക്കളായ അമ്പുഞ്ഞി തലക്ലായി,കെ. രാമകൃഷ്ണൻ, ലത്തീഫ് കുമ്പള, പിഡിപി നേതാവ് എസ് എം ബഷീർ, മുനീർ അഹ്ദൽ തങ്ങൾ , ഷമീം തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. കാസര്കോട് നഗരത്തിൽ സംയുക്ത ജമാഅത്തിന്റെ ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് കാസര്കോട് നഗരത്തെ ഇളക്കി മറിച്ചുകൊണ്ട് റാലി നടന്നത്. പതിനായിരങ്ങള് അണിനിരന്നറാലി പൌരത്വനിയമവുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്ക്കാരിന്റെ നിലപാടിനുള്ള ശക്തമായ താക്കീതായി മാറി. കാസര്കോട് സംയുക്ത ജമാഅത്തിന്റെ കീഴിലുള്ള നൂറോളം ജമാഅത്തുകളില് നിന്നും പരമാവധി ആളുകള് റാലിയില് പങ്കെടുത്തു. കാസര്കോട് നഗരത്തിൽ സംയുക്ത ജമാഅത്തിന്റെ ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് കാസര്കോട് നഗരത്തെ ഇളക്കി മറിച്ചുകൊണ്ട് റാലി നടന്നത്. പതിനായിരങ്ങള് അണിനിരന്നറാലി പൌരത്വനിയമവുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്ക്കാരിന്റെ നിലപാടിനുള്ള ശക്തമായ താക്കീതായി മാറി. കാസര്കോട് സംയുക്ത ജമാഅത്തിന്റെ കീഴിലുള്ള നൂറോളം ജമാഅത്തുകളില് നിന്നും പരമാവധി ആളുകള് റാലിയില് പങ്കെടുത്തു. കാസര്കോട് നുള്ളിപ്പാടിയില് നിന്നാണ് പ്രകടനം ആരംഭിച്ചത്. പുതിയ ബസ് സ്റ്റാന്റ് വഴി ഹെഡ്പോസ്റ്റ് ഓഫീസില് നിന്നും കെ.പി.ആര് റാവു റോഡ്, താലൂക്ക് ഓഫീസ് വഴി എം.ജി റോഡില് പ്രവേശിച്ച് പുലിക്കുന്ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തിലായിരുന്നു റാലിയുടെ സമാപനം. സമീപകാലത്തൊന്നും ഇത്രയും വലിയ പ്രതിഷേധപ്രകടനത്തിന് കാസര്കോട് സാക്ഷ്യം വഹിച്ചിട്ടില്ല. ക്രമസമാധാനപ്രശ്നമുണ്ടാകാത്ത വിധം തികഞ്ഞ അച്ചടക്കത്തോടെയാണ് പ്രകടനം നടന്നത്. ഇത്ര വലിയ പ്രകടനമായിട്ടും വാഹനഗതാഗതത്തിന് തടസമാകാത്ത വിധത്തിലാണ് സമരത്തെ ക്രമീകരിച്ചത്. സംയുക്ത ജമാഅത്ത് പ്രസിഡന്റ് എന്.എ. നെല്ലിക്കുന്ന് എം.എല്.എ., ജനറല് സെക്രട്ടറി ടി.ഇ. അബ്ദുല്ല, ട്രഷറര് എന്.എ അബൂബക്കര് ഹാജി, ഭാരവാഹികളായ കെ.എസ് മുഹമ്മദ് കുഞ്ഞി ഹാജി, കെ.ബി. മുഹമ്മദ്ക്കുഞ്ഞി, മൊയ്തീന് കൊല്ലമ്പാടി, മജീദ് പട്ട്ള, എ. അബ്ദുര് റഹ്്മാന്, ഹാജി പൂന അബ്ദുല് റഹ്മാന്, അബ്ദുല് കരിം കോളിയാട്, സി.എച്ച് മുഹമ്മദ്ക്കുഞ്ഞി ചായിന്റടി, പി.എം. മുനീര് ഹാജി, അബ്ദുല് മജീദ് ബാഖവി, അഷ്റഫ് ബദിയടുക്ക നേതൃത്വം നല്കി. മുനിസിപ്പല് സന്ധ്യാരാഗം ഓഡിറ്റോറിയത്തില് നടന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല് ഉലമ ജനറല് സെക്രട്ടറിയും സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ഇന്ത്യന് ഭരണഘടന അനുസരിച്ച് എല്ലാ വിഭാഗം ആളുകള്ക്കും ഇന്ത്യയില് ജീവിക്കാന് അവകാശമുണ്ടെന്നും ഒരു വിഭാഗത്തെ ഇന്ത്യയുടെ മണ്ണില് നിന്ന് ആട്ടിയോടിക്കാനുള്ള ശ്രമം നടക്കില്ലെന്നും ഖാസി പറഞ്ഞു. 300ലേറെ മതങ്ങളും അതിലേറെ ഭാഷയും ഇന്ത്യയിലുണ്ട്. അതില് ഒരു ഭാഷ പ്രചരിപ്പിക്കുന്നതും ഒരു മതക്കാരെ മാറ്റി നിര്ത്തുന്നതും ശരിയല്ല. ജനാധിപത്യ രാജ്യത്ത് എല്ലാ വിഭാഗം ആളുകള്ക്കും തുല്യമായ അവകാശത്തോടെ ജീവിക്കാനുള്ള അവസരം ഭരണ കര്ത്താക്കള് ഒരുക്കുകയാണ് വേണ്ടതെന്ന് ഖാസി പറഞ്ഞു. എന്.എ. നെല്ലിക്കുന്ന് എം.എല്.എ. അധ്യക്ഷത വഹിച്ചു. ടി.ഇ.അബ്ദുല്ല സ്വാഗതം പറഞ്ഞു. യു.എം. അബ്ദുല് റഹ്മാന് മുസ്ലിയാര്, പിണങ്ങോട് അബൂബക്കര് മുസ്ലിയാര്, കെ.എം. അബ്ദുല് മജീദ് ബാഖവി, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര് സി.ടി. അഹമ്മദലി, ജില്ലാ ജനറല് സെക്രട്ടറി എ. അബ്ദുല് റഹ്മാന്, യു.ഡി.എഫ് കണ്വീനര് എ. ഗോവിന്ദന് നായര്, എല്.ഡി.എഫ് കണ്വീനര് കെ.പി. സതീഷ് ചന്ദ്രന്, ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്, ബി.എസ്. അബുല്ല കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല് ഖാദര് സഅദി, അതീഖ് റഹ്മാന് ഫൈസി, അബ്ദുല് റസാഖ് അബ്റാര്, മിസാജ് സുല്ലമി വാരം, അഹമ്മദ് ഹസ്സന് റസൂഖി, വി. രാജന്, അബ്രഹാം തോണക്കര, മുഹമ്മദ് വടക്കെകര, അസീസ് കടപ്പുറം, സി.എച്ച്. കുഞ്ഞമ്പു, എന്.യു. അബ്ദുല് സലാം, എ.അബ്ദുല് ഖാദര്, അബ്ദുല്ല ബദിയടുക്ക പ്രസംഗിച്ചു. ഉപ്പളയിലും മഞ്ചേശ്വരത്തും പൌരത്വ ബില്ലിനും ദേശീയ ജനസംഘ്യ രെജിസ്റ്ററിനുമെതിരെ സമരപരിപാടികൾ സംഘടിപ്പിച്ചു. ഉപ്പളയിലും മഞ്ചേശ്വരത്തും പൌരത്വ ബില്ലിനും ദേശീയ ജനസംഘ്യ രെജിസ്റ്ററിനുമെതിരെ സമരപരിപാടികൾ സംഘടിപ്പിച്ചു.
തമിഴ്നാട് പ്രീമിയര് ലീഗിലെ തകര്പ്പന് പ്രകടനം കണ്ട് 8. 4 കോടിക്ക് കിങ്സ് ഇലവന് പഞ്ചാബ് സ്വന്തമാക്കിയ താരമാണ് വരുണ് ചക്രവര്ത്തി. പരിക്കിനെത്തുടര്ന്ന് അവസാന സീസണ് നഷ്ടമായ വരുണിനെ ഈ സീസണില് പഞ്ചാബ് പുറത്താക്കുമെന്നാണ് വിവരം. വരുണിനെ റിലീസ് ചെയ്യുന്ന തുകകൊണ്ട് മികച്ചൊരു സ്പിന് ഓള്റൌണ്ടറെ സ്വന്തമാക്കുകയാണ് പഞ്ചാബിന്റെ ലക്ഷ്യം. രവിചന്ദ്ര അശ്വിന് ടീം വിട്ടതോടെയാണ് പഞ്ചാബിന്റെ പുതിയ നീക്കം. മുന് ദക്ഷിണാഫ്രിക്കന് താരത്തെ വെടിക്കെട്ട് ബാറ്റ്സ്മാന് പരിവേഷത്തോടെയാണ് ഡല്ഹി ക്യാപിറ്റല്സ് അവതരിപ്പിച്ചത്. ബിഗ്ബാഷ് ലീഗിലെ തകര്പ്പന് പ്രകടനത്തിന്റെ അടിസ്ഥാനത്തില് 6. 4 കോടി രൂപയ്ക്ക് ഡല്ഹിയിലെത്തിയ ഇന്ഗ്രാം 12 മത്സരങ്ങളില് നിന്ന് ആകെ നേടിയത് 184 റണ്സ്. ടോപ് ഓഡറില് തുടര്ച്ചയായി പരാജയപ്പെട്ട ഇന്ഗ്രാമിനെ ഇത്തവണ ഡല്ഹി കൈയൊഴിയുമെന്നുറപ്പ്. ട്വന്റി20യില് മികച്ച റെക്കോഡുകളുള്ള താരമാണെങ്കിലും കൊല്ക്കത്തയ്ക്ക് നഷ്ടകച്ചവടമായിരുന്നു ബ്രാത്ത്വെയ്റ്റ്. അഞ്ച് കോടി രൂപയ്ക്ക് കൊല്ക്കത്ത സ്വന്തമാക്കിയെങ്കിലും അഞ്ച് പൈസയ്ക്കുള്ള പ്രകടനം പോലും പുറത്തെടുക്കാന് അദ്ദേഹത്തിനായില്ല. റസലിനൊപ്പം ഫിനിഷറായി ബ്രാത്ത് വെയ്റ്റിനെ പരിഗണിച്ചെങ്കിലും നീതി പുലര്ത്താന് അദ്ദേഹത്തിന് സാധിച്ചില്ല. വിന്ഡീസിന്റെ യുവ വെടിക്കെട്ട് ബാറ്റ്സ്മാനെ പ്രതീക്ഷയോടെയാണ് ബംഗളൂരു സ്വന്തമാക്കിയത്. എന്നാല് താരം തീര്ത്തും നിരാശപ്പെടുത്തി. കരീബിയന് പ്രീമിയര് ലീഗില് 12 മത്സരത്തില് നിന്ന് 440 റണ്സ് നേടിയ ഹെറ്റ്മെയറെ 4. 2 കോടിക്കാണ് ബംഗളൂരു വാങ്ങിയത്. താരം ആകെ നേടിയത് അഞ്ച് മത്സരങ്ങളില് നിന്ന് 70 റണ്സാണ്.
- 59 min ago വീണ്ടും അതേ വർക്ക് ഫ്രം ഹോം 'ദുരന്തം', ഇത്തവണ ഇരയായത് നാൽപ്പത്തിനാലുകാരി! - 5 hrs ago തരംഗമാകാൻ സാംസങ് ഗാലക്സി എം34 5ജി; 6. 5 ഇഞ്ച് AMOLED ഡിസ്പ്ലേയുമായി എത്തുന്നത് 16,999 രൂപ പ്രാരംഭവിലയിൽ! ഏറ്റവും മികച്ച ആന്ഡ്രോയിഡ് ന്യുഗട്ട് സ്മാര്ട്ട്ഫോണുകള്! കഴിഞ്ഞ വര്ഷമാണ് ആന്ഡ്രോയിഡ് 7. 0 ന്യുഗട്ട് എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം തിരഞ്ഞെടുത്തത്. ഈ ഒരു പുതിയ വേര്ഷന് സ്മാര്ട്ട്ഫോണുകളില് ഒട്ടനേകം മാറ്റങ്ങള് വരുത്തി. 2017ല് അനേകം സ്മാര്ട്ട്ഫോണുകള്ക്കാണ് ആന്ഡ്രോയിഡ് 7. 0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം വന്നത്. ഇന്നത്തെ ഗിസ്ബോട്ട് ലേഖനത്തില് 15,000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച ആന്ഡ്രോയിഡ് സ്മാര്ട്ട്ഫോണുകളുടെ ഒരു ലിസ്റ്റ് നല്കാം.
മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില് നിന്നും പോയത്. പിന്നീട് മകളെ കാണാനില്ലെന്ന് പറഞ്ഞ് യുവതിയുടെ പിതാവ് ആണ് പോലീസില് കേസ് രജിസ്റ്റര് ചെയ്തത്. ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് യുവതി സുഹൃത്ത് അശോകിന്റെ കൂടെ പോലീസ് സ്റ്റേഷനിൽ എത്തിയത്. താൻ പ്രായപൂർത്തിയായ ആളാണെന്നും തന്റെ ആഗ്രഹം അശോകിനൊപ്പം ജീവിക്കാന് ആണെന്ന് യുവതി പറഞ്ഞതായി പോലീസ് പറയുന്നു. അശോക് ജലൂരിലെ ഒരു ഗ്രാനൈറ്റ് ഫാക്ടറിയിൽ ജോലി ചെയ്യുകയാണ് കാമുകന്.തനിക്ക് വിഹാഹ മോചനം ലഭിക്കുന്നത് വരെ അശോകിനൊപ്പം ജീവിക്കും എന്ന് യുവതി പറഞ്ഞു. തന്റെ ഭര്ത്തൃ പിതാവ് തനിക്കെതിരെ നല്കിയ പരാതിക്ക് കോടതിയില് ഉത്തരം നല്കും. താന് രണ്ടാമത് വിവാഹം കഴിച്ചെന്നും അവരുടെ കുടുംബത്തിന് അപമാനം ഉണ്ടാക്കിയെന്നത് കള്ളമാണെന്നും യുവതി പറയുന്നു. അഞ്ച് വയസ്സുള്ള മകനോടൊപ്പം ആണ് യുവതി വീട്ടില് നിന്നും പോയത്.
Don't Miss! - Automobiles ചീര വില്ക്കാനെത്തിയത് ഔഡിയുടെ ആഡംബര സെഡാനില്; വൈറലായി 'വറൈറ്റി ഫാര്മര്' - Technology ജിയോ ഫൈബർ ബ്രോഡ്ബാൻഡ് ജനം ഇഷ്ടപ്പെടുന്നു; കാരണം വിലക്കുറവല്ല, ഈ കിടിലൻ ഓഫർ! - Travel മൂന്നാർ, ഗവി, വാഗമൺ, മലമ്പുഴ.. തീരുന്നില്ല പട്ടിക! റിസ്കില്ല, ചെലവും കുറവ്..കെഎസ്ആർടിസി യാത്രാ പാക്കേജ് ഇതാ.. 'അപ്രതീക്ഷിതമായ കൂടിക്കാഴ്ച...'; ബിഗ് ബോസ് താരങ്ങളായ ബ്ലെസ്ലിയും രജിത്ത് കുമാറും കണ്ടുമുട്ടിയപ്പോൾ! തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ആരംഭിച്ച് വിജയം കണ്ടശേഷമാണ് ബിഗ് ബോസിന് മലയാളം പതിപ്പ് വന്ന് തുടങ്ങിയത്. ഇതുവരെ നാല് സീസണുകളാണ് ബിഗ് ബോസ് മലയാളത്തിന്റേതായി സംപ്രേഷണം ചെയ്തിട്ടുള്ളത്. അതിൽ മൂന്ന് സീസണുകളിൽ മാത്രമാണ് വിജയിയുണ്ടായിരുന്നത്. രണ്ടാം സീസൺ കൊവിഡ് മൂലം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നതിനാൽ വിജയിയുണ്ടായിരുന്നില്ല. ഇതുവരെ വന്ന നാല് സീസണുകളെ അപേക്ഷിച്ച് അതിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ സീസൺ നാലായിരുന്നു. ന്യൂ നോർമൽ എന്ന ഹാഷ്ഗാടുമായി വന്ന സീസണിന് വളരെ പെട്ടാണ് പ്രേക്ഷകർ കൂടിയത്. 'പ്രതികരണ ശേഷിയുള്ള ചക്കപ്പഴം ഫാൻസിന്റെ ശബ്ദത്തിന്റെ പ്രതിഫലനമാണ് ഈ ഒത്തുകൂടൽ'; സബീറ്റയുടെ കുറിപ്പ്! വോട്ടിങിന്റെ കാര്യത്തിലും പ്രേക്ഷക പങ്കാളിത്തം വളരെ വലുതായിരുന്നു. ബിഗ് ബോസ് മലയാളം സീസണ് 4ലെ ടൈറ്റില് വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. ഫിനാലെയില് പങ്കെടുത്ത ആറ് മത്സരാര്ഥികളില് സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ്, ദില്ഷ, ബ്ലെസ്ലി എന്നിവരായിരുന്നു ഉണ്ടായിരുന്നത്. അതിൽ നിന്നും പ്രേക്ഷകരുടെ വോട്ടിങിൽ ബ്ലെസ്ലിയെ മറികടന്ന് ദില്ഷ ടൈറ്റില് വിജയിയാവുകയായിരുന്നു. ദിൽഷ ബിഗ് ബോസ് മലയാളത്തിലെ ആദ്യത്തെ ലേഡി ബിഗ് ബോസ് ടൈറ്റിൽ വിന്നറാണ്. 20 പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസില് പങ്കെടുത്തത്. 'മകനോട് ചെയ്തതിന് നിങ്ങൾ പശ്ചാത്തപിക്കും'; വീണ നായരുടെ പുതിയ വീഡിയോയെ കുറിച്ച് ആരാധകർ! നാലാം ബിഗ് ബോസ് സീസണിൽ പ്രേക്ഷകരിൽ സ്വാധീനം ചെലുത്തിയ മത്സരാർഥികളിൽ പ്രധാനിയായിരുന്നു ബ്ലെസ്ലി. ബ്ലെസ്ലിക്കും റോബിനുമാണ് നാലാം സീസണിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ചത്. റോബിൻ സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്തായില്ലായിരുന്നുവെങ്കിൽ റോബിൻ തന്നെയാകും ടൈറ്റിൽ വിൻ ചെയ്യുക. ബ്ലെസ്ലി തുടക്കം മുതൽ നല്ല പ്രേക്ഷക പിന്തുണയോടെ ഗെയിം കളിച്ച് മുന്നേറി വന്ന മത്സരാർഥിയായിരുന്നു. റോബിനെ കൂടാതെ ഇതിന് മുമ്പും സഹമത്സരാർഥിയോട് മോശമായി പെരുമാറിയതിന് പുറത്താക്കപ്പെട്ട മറ്റൊരു മത്സരാർഥി ഉണ്ടായിരുന്നു. രണ്ടാം സീസണിൽ പങ്കെടുത്ത രജിത്ത് കുമാറായിരുന്നു അത്. സഹമത്സരാർഥിയായിരുന്ന രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനായിരുന്നു എഴുപത് ദിവസത്തോട് അടുത്തപ്പോൾ രജിത്ത് കുമാർ പുറത്തായത്. ഷോ അവസാനിച്ച ശേഷം പഴയ മത്സരാർഥികൾ തമ്മിൽ കണ്ടുമുട്ടുകയും വിശേഷങ്ങൾ പങ്കുവെക്കുകയുമെല്ലാം ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. രണ്ടാം സീസണിലെ മത്സരാർഥിയായിരുന്ന രജിത്ത് കുമാറും നാലാം സീസൺ കഴിഞ്ഞതോടെ താരമായി മാറിയ ബ്ലെസ്ലിയും തമ്മിലാണ് അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നിരിക്കുന്നത്. പത്തനാപുരത്ത് കഴിഞ്ഞ ദിവസം ബ്ലെസ്ലി ഒരു ഉദ്ഘാടനത്തിന് എത്തിയിരുന്നു. അപ്പോഴാണ് മറ്റൊരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന രജിത്ത് കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ടാം സീസണിൽ മത്സരാർഥിയായിരുന്നപ്പോൾ രജിത്ത് കുമാറിനായിരുന്നു ഏറെയും ഫാൻസുണ്ടായിരുന്നത്. ഷോയിൽ നിന്നും പുറത്താക്കപ്പെട്ട് തിരികെ നാട്ടിലേക്ക് വന്നപ്പോൾ വിമാനത്താവളത്തിൽ അടക്കം രജിത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളുമായി രജിത്ത് കുമാർ സജീവമാണ്. ബിഗ് ബോസ് കഴിഞ്ഞശേഷം വലിയ താരമാണ് ബ്ലെസ്ലി. ഓരോ ഉദ്ഘാടനത്തിനും മറ്റും ചെല്ലുമ്പോൾ ഗംഭീര വരവേൽപ്പാണ് ബ്ലെസ്ലിക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം റോബിനും ബ്ലെസ്ലിയും പിണക്കം മറന്ന് ഒന്നായത് വലിയ വാർത്തയായിരുന്നു. ഹൌസിലെ ചില പ്രശ്നങ്ങൾ കാരണം ബ്ലെസ്ലിയും റോബിനും ഷോ കഴിഞ്ഞ ശേഷം സൌഹൃദത്തിലായിരുന്നില്ല. ഇരുവരും വീണ്ടും പഴയ സൌഹൃദം പുതുക്കിയപ്പോൾ ആരാധകരും ആവേശത്തിലായി. ബ്ലെസ്ലി, റോബിൻ ആരാധകരാണ് സീസൺ ഫോർ വിജയമാകാൻ കാരണക്കാരിൽ പ്രധാനികൾ. ബിഗ് ബോസ് മലയാള മറ്റ് ഭാഷകളേക്കാളും വലിയ ഷോയായി മാറിയെന്ന് ദി വാള്ട്ട് ഡിസ്നി കമ്പനി ഇന്ത്യയുടേയും സ്റ്റാര് ഇന്ത്യയുടേയും പ്രസിഡന്റായ കെ.മാധവൻ പറഞ്ഞു ഫിനാലെയിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞിരുന്നു. 'എന്തിനാണ് കല്യാണം കഴിക്കുന്ന ആളിന്റ ജീവിതം നശിപ്പിക്കുന്നത്, നിശ്ചയമാകുമ്പോൾ ഡിമാന്റ് തുടങ്ങും'; സുചിത്ര!
തിരുവനന്തപുരംഃ സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ ഡോ. വിജയ്. പി. നായർക്കെതിരെ പൊലീസ് കേസെടുത്തു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് നടപടി. കോട്ടയംഃ മാന്നാനത്ത് യുവാവ് കുത്തേറ്റ് മരിച്ചു. അതിരമ്പുഴ നടുംപറമ്പിൽ സന്തോഷ് (40) ആണ് മരിച്ചത്. കള്ളുഷാപ്പിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പാലാഃ പൈകയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന വയോധികന് കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സവും മറ്റ് ആരോഗ്യപ്രശ്നങ്ങളും നേരിട്ട വയോധികനെ ഒരാഴ്ച മുമ്പാണ് ആശുപത്രിയിലെത്തിച്ചത്. തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില് വന് വര്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ശ്രീനഗർഃ ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാൻ പാകിസ്ഥാൻ തുരങ്കങ്ങൾ ഉപയോഗിക്കുന്നത് സ്ഥിരീകരിച്ച് കശ്മീർ പോലീസ് മേധാവി. ഭീകരർക്ക് രാജ്യത്തിലേക്ക് കടക്കാൻ നല്ല വഴിയൊരുക്കുന്നതിനാണ് അതിർത്തിയിൽ ഇത്തരം തുരങ്കങ്ങൾ ഉണ്ടാക്കിയതെന്ന് ദിൽബാഗ് സിംഗ് പറഞ്ഞു. ഗാല ജില്ലയിൽ കണ്ടെത്തിയ 170 മീറ്റർ നീളമുള്ള തുരങ്കം പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം അവസാനം 25 അടിയോളമുള്ള തുരങ്കം അതിർത്തി രക്ഷാസേന കണ്ടെത്തിയിരുന്നു. അതിർത്തിയിൽ സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. 2013-14ൽ കാലത്ത് ചന്യരിയിൽ കണ്ടെത്തിയതിനു സമാനമാണ് ഈ തുരങ്കമെന്ന് സൂചനകളുണ്ട്. നഗ്രോട്ടയിൽ നടന്ന ഏറ്റുമുട്ടലിനു ശേഷമാണ് ഈ തുരങ്കം കണ്ടെത്തിയത്. ഇതിന്റെ പിന്നിലെ കാരണങ്ങൾ വ്യക്തമാണെന്നും നടപടി വൈകാതെ തന്നെയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും അതിർത്തിയിൽ കൂടുതൽ തുരങ്കങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ പോലീസ് തള്ളിക്കളയുന്നില്ല.
ആത്മാഭിമാനം - അതു അവനെ സമൂഹത്തിൽ തന്റെ സ്ഥലം യുദ്ധം അനുവദിക്കുന്നു, ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങൾ ഒന്നാണ്. ഇത് അവനെ നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും ഗോൾ ആത്മവിശ്വാസത്തോടെ നീക്കാൻ ബലം നൽകുന്ന ആത്മാഭിമാനം ശക്തി തോന്നി അവസരം നൽകുന്നു. ആത്മാഭിമാനം - ആധുനിക ലോകത്തിലെ സുസ്ഥിര മനുഷ്യജീവിതത്തിന്റെ ഒരു ആവശ്യമായ അവസ്ഥയാണെന്ന്. ഇത് പല ഘടകങ്ങളുണ്ട്ഃ - വൈകാരിക - ഒരു വ്യക്തി സ്വയം ആദരിക്കാൻ വ്യക്തിഗത ഒബ്ലിഗെസ്. - അര്ഹത - ചില മേഖലകളിൽ അറിവ് അവൻ ആത്മവിശ്വാസത്തിലാണ് എവിടെ. - കമ്മ്യൂണിക്കേഷൻ - മറ്റുള്ളവരുമായി ആശയവിനിമയം, ഒരു സ്വയം തിരിച്ചറിവ് വേണ്ടി അവസരം കണ്ടെത്തുന്നു. അതു തന്റെ ആത്മാഭിമാനവും ആത്മാഭിമാനം വർദ്ധിപ്പിക്കുകയും മറ്റൊരു ഒന്നോ അതിലധികമോ വ്യക്തികളെ, അംഗീകാരം തോന്നുമ്പോൾ, വളരെ പ്രധാനമാണ്. ശക്തമായ വ്യക്തി പോലും താഴെ ഫോമുകൾ പ്രകടിപ്പിച്ച കഴിയുന്ന ആത്മാഭിമാനം, ഒരു അഭാവം പിന്തുടരും കഴിയുംഃ - മറ്റുള്ളവരുടെ അവിശ്വാസം; - വ്യക്തിഗത ഏർപ്പെട്ടിരിക്കുന്ന കേസ്, ഉപയോഗക്ഷമത പ്രാധാന്യവും ചോദ്യം; - മറ്റുള്ളവരെ അത് ഇഷ്ടമല്ലാത്ത കരുതുന്നു; - തന്നെ ബന്ധപ്പെട്ട് തട്ടിപ്പാണ് സ്ഥിരമായ സംശയം; - സമൂഹത്തിൽ ഏകാന്തത തോന്നൽ. ആത്മാഭിമാനം - ഒരു സങ്കീർണ്ണമായ വിഭാഗം ആണ്. ഇത് കാഴ്ച ഏതു ബിന്ദു സ്വയം കാണുന്നു, അത് ആശ്രയിച്ചിരിക്കും. അവ അടിസ്ഥാന ക്രമീകരണങ്ങൾ വിളിക്കാംഃ - ആളുകൾ അവിടെ കാര്യങ്ങളെല്ലാം നേരിടാൻ ആത്മാർത്ഥമായ വേണം; - സഹായം ആവശ്യമെങ്കിൽ സഹായിക്കും, കഴിവ്,; - തന്റെ പ്രവൃത്തികൾ മറ്റുള്ളവരെ പ്രയോജനം ച്ചു; - ആത്മാഭിമാനം - എപ്പോഴും അവർ വാഗ്ദാനം നൽകാൻ കഴിവ്; - ജനം അവരുടെ അറിവ് ഒരു അഭ്യർത്ഥന നിഷേധിക്കുന്നതും; - യാതൊരു സ്വയം വിഷയത്തിൽ വ്യക്തി എപ്പോഴും അറിയിച്ച് കൊള്ളും. നിങ്ങളുടെ ആത്മവിശ്വാസം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, മനശാസ്ത്രജ്ഞർ, സ്വയം സ്നേഹിക്കുക നല്ല ഗുണങ്ങൾ കണ്ടെത്തി എല്ലാ വിധത്തിലും പ്രദർശിപ്പിക്കുന്ന ശുപാർശ. നിങ്ങൾ സ്വയം തോന്നുന്ന പക്ഷം, ചിന്തിക്കുക, നിങ്ങൾ കാണുന്ന എന്തൊക്കെ മാത്രം ഒരു മതിയായ ആത്മാഭിമാനം നിങ്ങൾ നിഴലുകൾ നിന്നു വരുന്നു സഹായിക്കും. എന്നാൽ ഞങ്ങൾ അതിന്റെ സാധ്യതകൾ വലുതാക്കിപ്പറയുക പാടില്ല. ഇത് സ്വയം ഉറപ്പിക്കൽ ബന്ധമില്ല ഉണ്ട്. സാധാരണയായി, ഈ സ്വഭാവം അവരുടെ ഇംസെചുരിതിഎസ്, പകരം അത് യുദ്ധം മാസ്ക് ചെയ്യാൻ ലക്ഷ്യം. അത് സ്നേഹിക്കാൻ എന്താണ് അർഥം സ്വയം? ആത്മവിശ്വാസം മനഃശാസ്ത്രം സ്വയം സ്നേഹിക്കാൻ കഴിവ് ബന്ധിപ്പിക്കുകയും. കാരണം അത് നര്ചിഷിസ്മ് പോലും സ്വാർത്ഥത ഒരു അടയാളം എന്നു കരുതാം നിരവധി ആളുകൾ ഈ തോന്നൽ ഭയമാണ്. എന്നാൽ ഈ ശരിയല്ല. സ്വയം സ്നേഹം അവരുടെ ആഗ്രഹങ്ങൾ ആവശ്യങ്ങളും, സ്വപ്നങ്ങളും സ്വയം തിരിച്ചറിവ് മറക്കാനാഗ്രഹിക്കാത്ത അല്ല കഴിവാണ്. ഈ സാഹചര്യത്തിൽ, നിങ്ങൾ മറ്റുള്ളവരെ, സ്വാർത്ഥ എന്ന പ്രതി ഭയമില്ലാതെ സഹായിക്കും. സ്വയം സ്നേഹവും ആദരവും പഠിക്കാൻ വേണ്ടി, നിങ്ങൾ താഴെ പോയിന്റ് ലേക്ക് നയിക്കുംഃ - ഒരു തനിക്കു ഒരു നല്ല സുഹൃത്ത് ആകാൻ ഉണ്ട്. ഇതു അടുത്ത സുഹൃത്ത് അല്ലെങ്കിൽ ബന്ധു അതേ സ്നേഹവും സഹിഷ്ണുത, കരുതലും ഔദാര്യത്തോടെ കാണണം എന്നാണ്. - ചുറ്റുമുള്ള നിങ്ങൾ ചിന്തിക്കുക വസ്തുത വളരെയധികം പ്രാധാന്യം ചെയ്യരുത്. അവകാശവാദം കൂടുതൽ വ്യക്തമായ കൂടെ, എപ്പോഴും ശരിയാണ്. മാത്രം അതിന്റെ സികള്ക്കു് താഴെ, അത് ആത്മാഭിമാനം വന്നിരിക്കുന്നു സാധ്യമാണ്. - ജനം, ശീലങ്ങൾ, വിഷയങ്ങൾ സമാജവാദികളും വീഴും ചെയ്യരുത്. ഇത് അത് നൽകുന്ന എല്ലാ അവസരങ്ങളും നിറഞ്ഞ ഉപയോഗിക്കാനാകില്ല ഒരു വൈകല്യമുള്ള ഒരു വ്യക്തിയെ ചെയ്യുന്നു. അഹങ്കാരം, ആത്മാഭിമാനം ഒരു സോളിഡ് നിലത്തു അനുസരിച്ച് വേണം. അതിന്റെ നിഗമനങ്ങൾ അനുസരിച്ച്, സാധാരണ ആത്മപരിശോധന സ്വയം മെച്ചപ്പെടുത്തൽ നടത്താനുള്ള ആവശ്യം പ്രതീതി വികസിപ്പിച്ചെടുക്കാൻ. അത് ഇനിപ്പറയുന്ന ഇനങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ രൂപയുടെഃ - അനുഭവം. സ്വകാര്യ വികസനത്തിന് സംഭാവന സാഹചര്യം എന്താണ്? - കഴിവ്. മനുഷ്യൻ 5 കഴിവുകളും കഴിവുകൾ കുറഞ്ഞത് കണ്ടെത്തേണ്ടിയിരിക്കുന്നു. - ഒപ്പം കേരളത്തിന്റെയും. ആദ്യം വികസന കാര്യത്തിൽ പരിഗണിക്കും വേണം, രണ്ടാം - മറികടക്കാൻ. - പ്ലാനുകളും സ്വപ്നങ്ങൾ. നിങ്ങൾ ജീവിതത്തിൽ നേടാൻ എന്താണ് ആഗ്രഹിക്കുന്നു നിങ്ങൾ ഇപ്പോഴും ഇതിനകം അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ എന്തുകൊണ്ട്? - ആരോഗ്യ. ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു പ്രശ്നം ഉണ്ടോ? അങ്ങനെ അവരെ പരിഹരിക്കാൻ എങ്ങനെ എങ്കിൽ? - സ്വയം എന്ന രെഅലിജൊവന്ന അർത്ഥത്തിൽ. അവതരിപ്പിക്കാൻ ഉണ്ടോ? എന്തു നേടാൻ അവനെ സഹായിക്കുന്നു? തീർച്ചയായും, നുറുങ്ങുകൾ വരുവാൻ ആത്മാഭിമാനവും ആത്മാഭിമാനം വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നാൽ ഒരു പ്രത്യേക ഉദാഹരണം ഉണ്ടെങ്കിൽ നാവിഗേറ്റ് വളരെ എളുപ്പം ആണ്. അങ്ങനെ, താഴെ ഒരു ഉയർന്ന ആത്മാഭിമാനം ഇല്ലാതെ ഒരു മനുഷ്യന്റെ മാനസിക ഛായാചിത്രം ചെയ്യപ്പെട്ടിട്ടുണ്ട്ഃ - അവൻ എപ്പോഴും സ്വന്തം വഴിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അത് പൊതു അഭിപ്രായം വിരുദ്ധമാണെന്നാണ്, ചിട്ടവട്ടങ്ങൾ എന്നിവയിൽ വകഭേദങ്ങൾക്ക് ലഭിച്ചു പോലും. - അവൻ മറ്റൊരാളുടെ അനുമതി ആരാധനയ്ക്കും ആവശ്യമില്ല. മറ്റുള്ളവർക്കുവേണ്ടി നിന്ന് ബഹുമാനിക്കാൻ കാരണമാകുകയും ചെയ്യും സ്വന്തം, നടപ്പാക്കുന്നത് ജോലി. - അവൻ എപ്പോഴും മറ്റുള്ളവരെ ബഹുമാനിക്കുന്ന. ഒരു താഴ്ന്ന സാമൂഹിക പദവി അളന്ന് ജനങ്ങള്, അത്തരം ഒരു വ്യക്തി ആദരവോടെയാണ് സൂക്ഷിച്ചിരിക്കുന്നു, അവഗണന എന്നിവ ക്രൂരതയുടെ പ്രവേശിപ്പിക്കുകയും ഇല്ല. - എല്ലാ സാഹചര്യങ്ങളിൽ അത് അന്തസ്സോടെ താങ്ങി. പോലും കളിയിൽ അല്ലെങ്കിൽ പരിമിതികളുണ്ട് സ്ഥാനം, ഒരു വ്യക്തി സ്വയം നിയന്ത്രണം നഷ്ടപ്പെടാൻ ഇല്ല. - ഇത് പ്രതിരോധശേഷി (അല്ലെങ്കിൽ ഈ കരാറും) വിസ്തൃതി. ഈ ഒരു വ്യക്തി വിശ്വാസങ്ങളെയും അത് പോലും നിർണായക സാഹചര്യങ്ങളിൽ മാറ്റം ബാധകമാകുന്നില്ല തത്ത്വങ്ങൾ ഒരുകൂട്ടം എന്നാണ്. പ്രധാന തെറ്റ് കുറഞ്ഞ മതിപ്പു അധികപേരും - മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ശ്രദ്ധ. മറ്റ് ആളുകളുടെ ഉപദേശവും പരമ്പരാഗത ജ്ഞാനം കേൾക്കാൻ ശ്രമിക്കുന്നു, ഒരു വ്യക്തി പഠനം, ജോലി, ജീവിത പങ്കാളിയുടെ, ഹോബികൾ, അങ്ങനെ ഒരു സ്ഥലം തെരഞ്ഞെടുക്കുന്നു. ഈ സാഹചര്യത്തിൽ, ഒരു വ്യക്തി അത് സ്വന്തം അഭിപ്രായങ്ങൾ പ്രതിരോധിക്കാൻ ലജ്ജാകരമായ പരിഗണിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, അത് അക്കൌണ്ടിലേക്ക് രണ്ടു കാര്യങ്ങൾ എടുത്തു അത്യാവശ്യമാണ്ഃ - ഉപദേശകർ സൂക്ഷിക്കുക. നിങ്ങൾ വിമർശിക്കാൻ, അല്ലെങ്കിൽ ജീവിതം പഠിപ്പിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിക്കും, തന്റെ സ്ഥാനം തൃപ്തിവരുന്നു, നിങ്ങൾ പ്രയാസം അതിൽ നിന്ന് ചില അനുഭവ വരയ്ക്കാൻ കഴിയും. പകരം, താൻ വഷളാക്കി ഒരു തെറ്റായ പാതയിലേക്ക് നിങ്ങളെ push ശ്രമിക്കുന്നു. - അവരുടെ ജീവിതം കൊണ്ട് സന്തോഷമുണ്ട് ധാരാളം നേടി ആളുകളിൽ നിന്നുള്ള പഠിക്കാൻ ശ്രമിക്കുക. സാധാരണയായി, അവർ ഉപദേശങ്ങൾ നൽകാൻ മടിക്കും അവരുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുകയില്ല. എന്നാൽ അത്തരം ആളുകളെ അവരുടെ ആശ്രയം വിജയം കഴിയുമെങ്കിൽ, നല്ല ഉപദേഷ്ടാക്കളായി കഴിയും. ആത്മാഭിമാനം ആവശ്യം പൊതു അംഗീകാരം ആവശ്യം അധികം ശക്തമായ പ്രകടിപ്പിച്ചു. ഏതിൽ ആദ്യം, ചട്ടം പോലെ, രണ്ടാം ശക്തമായ അടിത്തറ. വിജയം സമരത്തിൽ മനുഷ്യൻ, ദിവസേന സ്വയം മറ്റുള്ളവരോടുള്ള അവരുടെ സ്വന്തം പ്രാധാന്യം തെളിയിച്ചു ക്രിയാത്മകമായി വിഘടനവാദികളും പഠിക്കണം. ഇതുവരെ ആത്മാഭിമാനവും ഉയർന്ന ആത്മാഭിമാനം പ്രാധാന്യം മനസ്സിലാക്കിയിട്ടില്ലാത്ത ചെയ്തവരാരോ, മൊഴി എലെഒനൊര്യ് രുജ്വെല്ത് ചിന്തിക്കാൻ അത്യാവശ്യമാണ്. അവൾ അത് അനുവദിക്കില്ല മാത്രം ആരും, നിങ്ങൾ അപര്യാപ്തവും അല്ലെങ്കിൽ വികലമായ എന്നു തോന്നി കഴിയും എന്നു പറഞ്ഞു.
ന്യൂഡല്ഹിഃ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവസാന ചടങ്ങായ 'ബീറ്റിങ് റിട്രീറ്റി'ല് നിന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം ഒഴിവാക്കി കേന്ദ്ര സര്ക്കാര്. ബീറ്റിങ് റിട്രീറ്റ് ചടങ്ങ് അവസാനിക്കുന്നുവെന്ന് സൂചന നല്കുന്ന 'abide with me' എന്നു തുടങ്ങുന്ന ഗാനമാണ് ഒഴിവാക്കുക. യുദ്ധത്തിന് അന്ത്യം കുറിച്ച് സൈനികര് ആയുധങ്ങളുമേന്തി യുദ്ധക്കളത്തില് നിന്ന് പിന്വാങ്ങി പോരാട്ടത്തിന് വിരാമമിടുന്ന ഗാനമാണ് ഒഴിവാക്കുക. ഇതോടെ നൂറ്റാണ്ടുകള് പഴക്കമുള്ള സൈനിക പാരമ്പര്യവും ഇല്ലാതാകും. ട്യൂണുകള് ഇല്ലാതെ ചടങ്ങില് ഉപയോഗിച്ചിരുന്ന ഒരേയൊരു ഗാനവും ഇതായിരുന്നു. ഡല്ഹിയിലെ വിജയ് ചൌക്കില് ജനുവരി 29നാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടത്തുന്നത്. ഇതോടെ റിപ്പബ്ലിദ് ദിനാഘോഷങ്ങള് ഔദ്യോഗികമായി അവസാനിക്കും. കൊളോണിയല് ഭരണകാലത്താണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങിന്റെ ഉദ്ഭവം. എന്നാല് ചടങ്ങില് ഉപയോഗിച്ചിരുന്ന എല്ലാ പാശ്ചാത്യ ഗാനങ്ങള്ക്കും പകരം ഇന്ത്യന് ട്യൂണുകളാണ് ഇപ്പോള് ഉപയോഗിക്കുന്നത്. ഈ വര്ഷം ആറു ബാന്റുകളില് നിന്നായി 44 ബ്യൂഗിളുകള്, 75 ഡ്രമ്മുകള്, 16 ട്രെംപറ്റുകള് എന്നിവയുടെ സഹായത്തോടെ 25 ട്യൂണുകള് ചടങ്ങില് വായിക്കും. സാരേ ജഹാന് സെ അച്ഛാ എന്ന ഗാനത്തിന്റെ ട്യൂണോടെയാണ് ചടങ്ങിന് സമാപനം കുറിക്കുക. ഇന്ത്യാ ഗേറ്റിലെ അമര് ജവാന് ജ്യോതി തൊട്ടടുത്തെ ദേശീയ യുദ്ധ സ്മാരകത്തിലെ ജ്യോതിയിലേക്ക് ലയിപ്പിച്ചത് രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് കേന്ദ്രസര്ക്കാരിന്റെ പുതിയ നീക്കം. ചരിത്രത്തെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്ഗ്രസ് ആരോപിച്ചിരുന്നു. വീരജവാന്മാര്ക്ക് വേണ്ടിയുള്ള അനശ്വര ജാല അണച്ചതു ദുഃഖകരമായ കാര്യമാണെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്ര നീക്കത്തെ എതിര്ത്തും പിന്തുണച്ചും മുന് സൈനിക ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു. ന്യൂഡല്ഹിഃ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവസാന ചടങ്ങായ 'ബീറ്റിങ് റിട്രീറ്റി'ല് നിന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം ഒഴിവാക്കി കേന്ദ്ര സര്ക്കാര്. ബീറ്റിങ് റിട്രീറ്റ് ചടങ്ങ് അവസാനിക്കുന്നുവെന്ന് സൂചന നല്കുന്ന 'abide with me' എന്നു തുടങ്ങുന്ന ഗാനമാണ് ഒഴിവാക്കുക.
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച വാട്സ്ആപ്പ് സ്റ്റാറ്റസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു. മനാമഃ ബഹ്റൈന് ദേശീയ ദിനത്തോടനുബന്ധിച്ചു ഫ്രന്റ്സ് സോഷ്യല് അസോസിയേഷന് കാപിറ്റല് ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് നടത്തിയ 'ഇന്സ്പെയര്' എക്സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ച വാട്സ്ആപ്പ് സ്റ്റാറ്റസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടത്തിയ മത്സരത്തില് ഏറ്റവും കൂടുതല് വ്യൂവേഴ്സിനെ ലഭിച്ച ഫാത്തിമത്ത് സുമയ്യ, റഊഫ് കരൂപ്പട, നഫീസത്തുല് ജംഷീദ എന്നിവരാണ് വിജയികളായത്. ഇവര്ക്കുള്ള സമ്മാനങ്ങള് ഫ്രന്റ്സ് സോഷ്യല് അസോസിയേഷന് ആക്ടിങ്ങ് പ്രസിഡന്റ് എം. എം. സുബൈര്, ജനറല് കവീനര് മുഹമ്മദ് മുഹിയുദ്ധീന്, വൈസ് പ്രസിഡന്റ് ജമാല് ഇരിങ്ങല് എന്നിവര് നല്കി. ചടങ്ങില് ജനറല് സെക്രട്ടറി എം. അബ്ബാസ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് വി. കെ അനീസ് എന്നിവര് സംബന്ധിച്ചു. മത്സരത്തിന് റഷീദ സുബൈര്, ജാഫര് പൂളക്കല്, ബഷീര് കാവില് എന്നിവര് നേതൃത്വം നല്കി.
കുട്ടനാട്ടില് വന് കൃഷിനാശം. കുട്ടനാട്ടില് മാത്രം പതിനെട്ട് കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് സര്ക്കാരിന്റെ പ്രാഥമിക കണക്ക്. ചെറുതനയില് 400 ഏക്കര് വരുന്ന തേവരി പാടശേഖരത്ത് മട വീണു. രണ്ടാം കൃഷി പൂര്ണമായും നശിച്ചു. കുട്ടനാട്, അപ്പര് കുട്ടനാട് എന്നിവിടങ്ങളില് ജലനിരപ്പ് കുറയുകയാണെങ്കിലും നദീതീരങ്ങളോട് ചേര്ന്ന പ്രദേശങ്ങളില് വെള്ളക്കെട്ട് തുടരുകയാണ്. ജലനിരപ്പ് കാര്യമായി കുറയുന്നുണ്ടെന്നത് ആശ്വാസമാണ്. തോട്ടപ്പള്ളിയില് സ്പില്വേ വഴി ജലം കടലിലേക്ക് ഒഴുകുന്നുണ്ട്. 40 ഷട്ടറുകളില് 39 എണ്ണവും തുറന്നിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം കുട്ടനാട്ടില് ഇല്ല. കൃഷിനാശം ഉണ്ടായെങ്കിലും കൂടുതല് മടവീഴ്ചക്കു സാധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എന്നാല്, വെള്ളക്കെട്ട് ഉള്ളതിനാല് കൊയ്ത്തുയന്ത്രം പാടത്തേക്ക് ഇറക്കാന് കഴിയാത്ത സാഹചര്യമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില് ഉള്ളവരെ തത്കാലം തിരികെ അയക്കേണ്ട എന്നാണ് തീരുമാനം.
കൊച്ചിഃ പതിനേഴാമത് ഇ-ഗവേണന്സ് ദേശീയ സമ്മേളനത്തിന് കൊച്ചിയില് തുടക്കമായി. രണ്ടു ദിവസം നീണ്ടുനില്ക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന് ചാണ്ടി ഉദ്ഘാടനം ചെയ്തു. ഇ-ജില്ലാ പദ്ധതിക്കു കീഴില് വിവരാവകാശ സേവനങ്ങള് ഓണ്ലൈനായി പൊതുജനങ്ങള്ക്ക് ലഭ്യമാക്കിയ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 97 ശതമാനം ജനങ്ങളെയും ആധാര് എന്റോള്മെന്റിനു കീഴില് കൊണ്ടുവരാനും ടെന്ഡറുകള് ഇ-പ്ലാറ്റ്ഫോമിലാക്കി സുതാര്യത ഉറപ്പാക്കാനും കഴിഞ്ഞു. യുവജനങ്ങളെ വിവരസാങ്കേതിക ഇലക്ട്രോണിക് മേഖലയിലേക്ക് ആകര്ഷിച്ച് അവരെ ജോലി തേടുന്നവരില് നിന്ന് ജോലി നല്കുന്നവരാക്കുന്നതിന് ടെക്നോപാര്ക്കിലും ഇന്ഫോപാര്ക്കിലും സ്റ്റാര്ട്ട് അപ്പ് വില്ലേജിലും സൌകര്യങ്ങള് ഒരുക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. പൊതുജനങ്ങള്ക്ക് ഇപ്പോള് അക്ഷയകേന്ദ്രങ്ങള് വഴി അഞ്ഞൂറിലധികം സേവനങ്ങള് ലഭ്യമാണ്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആന്ഡ് പബ്ലിക്ക് ഗ്രീവന്സസ് വകുപ്പും കേന്ദ്ര ഇലക്ട്രോണിക്സ് ആന്ഡ് ഇന്ഫര്മേഷന് ടെക്നോളജി വകുപ്പും കേരളാ ഗവണ്മെന്റിന്റെ ഐടി വകുപ്പും ചേര്ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഒരു മാസത്തിനുള്ളില് 1000 അക്ഷയ കേന്ദ്രങ്ങളിലേക്ക് കൂടി ബാങ്കിങ് കിയോസ്ക്കുകള് വ്യാപിപ്പിക്കുമെന്ന് ചടങ്ങില് അധ്യക്ഷത വഹിച്ച സംസ്ഥാന ഐടി, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവില് 200 അക്ഷയ കേന്ദ്രങ്ങളില് മിനി എടിഎമ്മുകള് എന്നറിയപ്പെടുന്ന ബാങ്കിങ് കിയോസ്ക്കുകള് പ്രവര്ത്തിക്കുന്നുണ്ട്. ഇ-ഗവേണന്സ് ജനങ്ങളിലേക്ക് എത്തിക്കുന്നതില് അക്ഷയ കേന്ദ്രങ്ങള് പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഓരോ പഞ്ചായത്തിലും കുറഞ്ഞത് രണ്ട് എന്ന കണക്കില് 2300 അക്ഷയ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുടനീളം വിജയകരമായി പ്രവര്ത്തിക്കുന്നത്. ഇ-ഓഫീസ് പദ്ധതി നടപ്പാക്കുന്നതോടെ സെക്രട്ടറിയേറ്റ് പേപ്പര് രഹിതമാകുമെന്നും പരീക്ഷണാടിസ്ഥാനത്തില് ധനമന്ത്രാലയത്തില് നടപ്പാക്കിയ പദ്ധതി മറ്റ് വകുപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അക്ഷയ കേന്ദ്രങ്ങള് വഴി ഇന്ഷുറന്സ് സേവനങ്ങള് ലഭ്യമാക്കുമെന്നും 1500 ഓളം അക്ഷയ സംരംഭകര് ഇതിനായി ഐആര്ഡിഎയുടെ പരീക്ഷ എഴുതി കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്ത്തു. മികച്ച ഇ-ഗവേണന്സ് സംരംഭങ്ങള് രാജ്യത്ത് സ്ഥാപിച്ച സ്ഥാപനങ്ങള്ക്ക് പ്രശംസാ പത്രത്തിനു പുറമേ ക്യാഷ് അവാര്ഡും ഇക്കൊല്ലം മുതല് നല്കുമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആന്ഡ് പബ്ലിക്ക് ഗ്രീവന്സസ് വകുപ്പ് സെക്രട്ടറി സഞ്ജയ് കോത്താരി പറഞ്ഞു. ഇ-ഗവേണന്സ് അവാര്ഡുകളുടെ എണ്ണം ഏഴ് വിഭാഗങ്ങളില് നിന്ന് ഒന്പതാക്കി വര്ധിപ്പിച്ചു. അവാര്ഡിനായി ലഭിച്ച നോമിനേഷനുകളുടെ എണ്ണം കഴിഞ്ഞ വര്ഷത്തെ 240 ല് നിന്ന് 360 ആയി വര്ധിച്ചിട്ടുണ്ട്. 'സാന്ഡ്' പദ്ധതിയിലെ 'ഇ-ക്രാന്തി' വൈകാതെ യാഥാര്ത്ഥ്യമാകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്ഡ് ഇന്ഫര്മേഷന് ടെക്നോളജി വകുപ്പ് സെക്രട്ടറി ജെ സത്യനാരായണ പറഞ്ഞു. ഗവണ്മെന്റുമായി ഇ-ഗവേണന്സ് പദ്ധതികളില് സംയുക്ത സംരംഭങ്ങള് ആരംഭിക്കുന്ന സ്വകാര്യ സംരംഭങ്ങള്ക്ക് യഥാസമയം പണം ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് നാസ്കോം പ്രസിഡന്റ് ആര് ചന്ദ്രശേഖര് പറഞ്ഞു. ഗവണ്മെന്റിന്റെയും സ്വകാര്യ മേഖലയുടെയും ഭാഗത്തു നിന്ന് ഇ-ഗവേണന്സിന് ഗൌരവതരമായ സമീപനം ലഭിക്കുന്നില്ല. വീട്ടിലിരുന്ന് തന്നെ എല്ലാ സേവനങ്ങളും പൌരന് ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകണം. ഓണ്ലൈന് സംവിധാനം ഉപയോഗപ്പെടുത്തിയ ഒരാള് വീണ്ടും ഗവണ്മെന്റ് ഓഫീസുകള് സന്ദര്ശിക്കേണ്ട സാഹചര്യം ഉണ്ടാകാന് പാടില്ലെന്നും അദ്ദേഹം തുടര്ന്നു. സംസ്ഥാന ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ് സ്വാഗതവും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആന്ഡ് പബ്ലിക്ക് ഗ്രീവന്സസ് വകുപ്പ് അഡീഷണല് സെക്രട്ടറി അരുണ് ഝാ നന്ദിയും പറഞ്ഞു. നാല്പതോളം സ്റ്റാളുകളിലായി നടത്തുന്ന പ്രദര്ശനവും മുഖ്യമന്ത്രി ഉമ്മന് ചാണ്ടി ഉദ്ഘാടനം ചെയ്തു. സമ്മേളനം ഇന്ന് സമാപിക്കും. സമാപന സമ്മേളനത്തില് സംസ്ഥാന ഗവര്ണ്ണര് നിഖില് കുമാര്, കേന്ദ്രമന്ത്രിമാരായ വി നാരായണസ്വാമി, പ്രഫ. കെ. വി തോമസ്, സംസ്ഥാന മന്ത്രിമാര് തുടങ്ങിയവര് പങ്കെടുക്കും. ഇ-ഗവേണന്സ് അവാര്ഡുകളും സമാപന സമ്മേളനത്തില് സമ്മാനിക്കും.
കോഴിക്കോട്ഃ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പുല്ലൂരാംപാറ ഇലന്ത്കടവ് പ്രദേശത്തെ ഇറിഗേഷൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പ്രളയ ഭീഷണി തടയുന്നതിനായി ഇരുവഴിഞ്ഞി പുഴയോരത്ത് ഒരുക്കിയ വെള്ളപ്പൊക്ക പ്രതിരോധ ബണ്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പാക്കുമ്പോൾ അതിൽ ഇലന്ത്കടവ് പ്രദേശത്തെ ഉൾപ്പെടുത്തും പ്രദേശത്തെ സാഹചര്യങ്ങൾ പരിഗണിക്കും. ബണ്ട് പൂർത്തീകരിക്കാൻ ആവശ്യമായ ബാക്കി തുകയായ 20 ലക്ഷം രൂപ നടപടികൾ പൂർത്തിയാക്കി അനുവദിക്കും. ജനങ്ങളുടെ ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം. വകുപ്പുകൾ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രളയഭീഷണി തടയാനായി ജലസേചന വകുപ്പ് എഫ് സി പ്ലാൻ, ആർ കെ ഐ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ബണ്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പുല്ലൂരാംപാറ ഇലന്തുകടവ് പരിസരത്ത് നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഇറിഗേഷൻ എക്സി. എൻജിനിയർ ശാലു സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ അബ്ദുറഹിമാൻ, മെമ്പർ കെ. ഡി ആന്റണി, പി. ടി. അഗസ്റ്റിൻ, സൂപ്രണ്ട് എഞ്ചിനീയർ ബാലകൃഷ്ണൻ മണ്ണാരക്കൽ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കോര്ക്ക്ഃ ബിഷപ് ടൌണ് ബാര് ഹാളില് മേയ് 19നു (വ്യാഴം) നടന്ന പൊതുയോഗത്തില് ഡബ്ള്യുഎംസി കോര്ക്കിന്റെ രണ്ടു വര്ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പോളി ജോസ് (ചെയര്മാന്), ജയ്സണ് ജോസഫ് (വൈസ് ചെയര്മാന്), ഷാജു കുര്യാക്കോസ് (പ്രസിഡന്റ്), സുനു ജോസഫ് (വൈസ് പ്രസിഡന്റ്), ലേഖ മേനോന് (ജനറല് സെക്രട്ടറി), ജോണ്സന് ചാള്സ് (സെക്രട്ടറി), മധു മാത്യു (ട്രഷറര്), ഹാരി തോമസ് (മീഡിയ ആന്ഡ് പിആര്ഒ), അയൂബ് നാസര് (യൂത്ത് ഫോറം സെക്രട്ടറി) എന്നിവരേയും എക്സിക്യൂട്ടീവ് മെംബര്മാരായി ജോസഫ് ജോസഫ്, മെയ്മോള് സെല്വരാജ്, ലിജോ ജോസഫ്, റീജ ബിജു, ഫിലിപ്പ് ജോസഫ്, സന്തോഷ് തോമസ്, ജോസ് പി. കുര്യന്, ജിനോ ജോസഫ്, ശ്രീരാം ഉദയന് എന്നിവരെയും തെരഞ്ഞെടുത്തു. പ്രാര്ഥനയോടെ ആരംഭിച്ച പൊതുയോഗത്തില് ചെയര്മാന് ജോസഫ് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഹാരി തോമസ് എല്ലാ അംഗങ്ങള്ക്കും സ്വാഗതം ആശംസിച്ചു. ജനറല് സെക്രട്ടറി ലിജോ ജോസഫ് അവതരിപ്പിച്ച വാര്ഷിക റിപ്പോര്ട്ട് എല്ലാവരും ചേര്ന്ന് കരഘോഷത്തോടെ പാസാക്കി. ട്രഷറര് ഷാജു കുര്യാക്കോസ് വാര്ഷിക കണക്കുഅവതരിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്ഷത്തെ ഡബ്ള്യുഎംസി കോര്ക്കിന്റെ സാമൂഹികവും സാംസ്കാരികവുമായ വളര്ച്ചയില് പങ്കുവഹിച്ച എല്ലാ നല്ലവരായ കോര്ക്ക് നിവാസികള്ക്കും അംഗങ്ങള്ക്കും ഹാരിതോമസ് പ്രത്യേകം നന്ദി പറഞ്ഞു. പുതിയ അംഗങ്ങള്ക്കും പഴയ ഭാരവാഹികള്ക്കും അയര്ലന്ഡ് പ്രോവിന്സിന്റെയും യൂറോപ്പ് റീജണിന്റെയും നേതൃത്വവും ഗ്ളോബല് വൈസ് ചെയര്മാന് രാജു കുന്നക്കാട്, ഷൈബു കൊച്ചിന് യൂറോപ്യന് റീജണ് ചെയര്മാന് എന്നിവരും പ്രത്യേകം അഭിനന്ദനം അറിയിച്ചു. പോളി ജോസ്, ഷാജു കുര്യാക്കോസ്, ലേഖ മേനോന്, ഹാരി തോമസ് എന്നിവരെ അയര്ലന്ഡ് പ്രോവിന്സ് കമ്മിറ്റിയിലേക്കു നോമിനേറ്റ് ചെയ്തതായി അറിയിച്ചു . Comments: Keywords: Europe - Associations - wmc_cork_new_ob Europe - Associations - wmc_cork_new_ob,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline. com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Other News Titles:
കേരള സോപ്സ് സൌദി അറേബ്യയിലെ വിവിധയിടങ്ങളില് അടുത്ത മാസം മുതല് ലഭ്യമായി തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. 2023 മെയ് മാസത്തില് സൌദി അറേബ്യയിലെ പ്രധാന സൂപ്പര് മാര്ക്കറ്റുകളില് കേരള സോപ്സ് ഉത്പന്നങ്ങള് ലഭ്യമാക്കാനുള്ള ധാരണാപത്രം ഒപ്പുവയ്ക്കാന് കേരള സോപ്സിന് സാധിച്ചിരുന്നു. കൂടാതെ ഒമാന്, യു എ ഇ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി സംബന്ധിച്ചുള്ള നടപടികളും അവസാന ഘട്ടത്തിലാണെന്നും പി രാജീവ് പറഞ്ഞു. 2022-23 വര്ഷത്തിന് ശേഷം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അറ്റാദായം നേടിയെടുക്കാന് സാധിച്ച സോപ്സിന് 2023-24 വര്ഷത്തിലും മികച്ച തുടക്കം നേടാന് കേരള സാധിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാന സര്ക്കാര് പ്രതിസന്ധിയിലുള്ള കയര് മേഖലയില് കൂടുതല് ഇടപെടലുകള് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.നിലവിലെ മാനദണ്ഡങ്ങള്ക്ക് വിധേയമായി 534 കയര് സഹകരണ സംഘങ്ങളില് പ്രവര്ത്തന മൂലധനമായും നവീകരണ പ്രവര്ത്തനങ്ങള് നടത്തുന്നതിനായും 4.5 കോടി രൂപ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്. 300 സംഘങ്ങള്ക്കായി ഒന്നര ലക്ഷം രൂപ വീതം അനുവദിക്കും. ഇതോടൊപ്പം 100 സംഘങ്ങള്ക്ക് ഒരു ലക്ഷം രൂപ വീതവും, ബാക്കി 134 സംഘങ്ങള്ക്ക് അര്ഹതയുടെ അടിസ്ഥാനത്തില് നിശ്ചിത തുക നല്കുന്നതിനായും രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഹാമിൽട്ടൺഃ വെസ്റ്റ് ഇൻഡീസ് താരം സുനിൽ ആംബ്രിസിന് ന്യൂസിലൻറിനെതിരായ ടെസ്റ്റ് പരമ്പര ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്തതായിരിക്കും. ആംബ്രിസ് ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയത് ന്യൂസിലൻറിനെതിരെയാണ്. ആദ്യ മത്സരത്തിൽ തന്നെ ഹിറ്റ് വിക്കറ്റ് ആയി അദ്ദേഹം നാണക്കേടിൻെറ റെക്കോർഡ് നേടി. ആദ്യ മൂന്ന് ഇന്നിങ്സുകൾക്കിടയിൽ അദ്ദേഹം രണ്ട് തവണ ഹിറ്റ് വിക്കറ്റായി പുറത്തായി. ഒടുവിൽ രണ്ടാം ടെസ്റ്റിൻെറ രണ്ടാം ഇന്നിങ്സിൽ ഇതാ ആംബ്രിസിൻെറ കയ്യുടെ എല്ലൊടിഞ്ഞു. നെയ്ൽ വാഗ്നറുടെ പന്താണ് താരത്തിൻെറ എല്ലൊടിച്ചത്. ബൌൺസർ നേരിട്ടപ്പോഴായിരുന്നു സംഭവം. താരത്തെ ആശുപത്രിയിൽ എത്തിക്കുകയും എക്സ്-റേ എടുക്കുകയും ചെയ്തു. അപ്പോഴാണ് എല്ല് പൊട്ടിയതായി മനസ്സിലാക്കിയത്. ഇതോടെ ന്യൂസിലൻറിനെതിരായ ഏകദിന പരമ്പരയിൽ ആംബ്രിസിന് കളിക്കാനാവില്ല.
Don't Miss! മലയാളം ബിഗ് ബോസിന്റെ നാലാം സീസണിലൂടെ മലയാളികളുടെ മനംകവര്ന്നിരിക്കുകയാണ് നടി ധന്യ മേരി വര്ഗീസ്. സിനിമയില് നിന്നും സീരിയലിലേക്ക് എത്തി ഇപ്പോള് മിനിസ്ക്രീനില് നിറഞ്ഞ് നില്ക്കുന്നതിനിടയിലാണ് ധന്യ ബിഗ് ബോസിലേക്ക് പോവുന്നത്. തുടക്കം മുതല് അവസാനം വരെ നിന്ന് നൂറ് ദിവസത്തെ മത്സരം പൂര്ത്തിയാക്കിയതിന് ശേഷമാണ് ധന്യ പുറത്തേക്ക് വരുന്നത്. 'ബിഗ് ബോസ് ഷോ യില് പോയപ്പോള് ഞാന് പ്രത്യേകം ശ്രദ്ധിച്ചത് അഭിനയിക്കാതെ ഇരിക്കാനാണ്. ഞാന് ഞാനായി തന്നെയാണ് അതില് പങ്കെടുത്തത്. പൊതുവേ ഞാനൊരു വഴക്കാളിയല്ല. അധികമായി പ്രതികരണശേഷിയൊന്നുമില്ലാത്ത ഒരു സാധാരണ ആര്ട്ടിസ്റ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് എന്നെ ആ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. ധന്യ എന്ന വ്യക്തിത്വം നിലനിര്ത്തി കൊണ്ട് തന്നെ നൂറ് ദിനങ്ങള് അവിടെ പൂര്ത്തിയാക്കാന് സാധിച്ചതിന്റെ സംതൃപ്തിയുണ്ടെന്നും' നടി പറയുന്നു. ബിഗ് ബോസിന് ശേഷം കുറച്ചൂടി ആളുകളിലേക്ക് എത്തിപ്പെടാന് സാധിച്ചു എന്നതാണ് ഇതിലൂടെ ഉണ്ടായ ഗുണങ്ങളിലൊന്ന്. സീരിയലുകളിലെ കഥാപാത്രമല്ലാതെ എന്നെ പ്രേക്ഷകര്ക്ക് തിരിച്ചറിയാന് ഇതൊരു വേദിയായി എന്നാണ് തോന്നിയിട്ടുള്ളതെന്ന് മഹിളരത്നം മാഗസിന് നല്കിയ അഭിമുഖത്തിലൂടെ നടി വ്യക്തമാക്കുന്നു. എല്ലാത്തിനും ഭര്ത്താവ് ജോണിന്റെയും മകന്റെയും സപ്പോര്ട്ട് തന്റെ കൂടെയുണ്ടെന്നും ധന്യ വ്യക്തമാക്കുന്നു. ഷോ യില് പങ്കെടുക്കുമ്പോള് കരുതിക്കൂട്ടി നമുക്കൊന്നും ചെയ്യാന് സാധിക്കില്ല. അവിടെ നടക്കുന്ന കാര്യങ്ങള് പുറംലോകം മനസിലാക്കുന്നതിലും വ്യത്യാസം ഉണ്ടാവാറുണ്ട്. ബിഗ് ബോസിനെ കുറിച്ച് കൂട്ടുകാര് പറഞ്ഞ നല്ല അഭിപ്രായങ്ങളും പലപ്പോഴായി ഷോ കണ്ടിട്ടുള്ള അനുഭവവും മാത്രമാണ് എന്റെ മനസിലുണ്ടായിരുന്നത്. പിആര് വര്ക്കുകളൊന്നും ചെയ്യാതെ പോയതിനാല് ഗെയിം നന്നായി പെര്ഫോം ചെയ്യാന് കഴിഞ്ഞു എന്നാണ് എനിക്ക് പറയാനുള്ളതെന്നും ധന്യ കൂട്ടിച്ചേര്ത്തു. ബിഗ് ബോസിലെ എന്റെ പ്രകടനം കണ്ടതിന് ശേഷം തികച്ചും വ്യത്യസ്തയായിരുന്നു എന്നുള്ള കമന്റാണ് പ്രേക്ഷകരില് നിന്നും കേട്ടത്. പ്രശ്നങ്ങളെ മനോഹരമായി കൈകാര്യം ചെയ്തുവെന്നും ഗെയിം ബ്രില്യന്റായി കളിച്ചു എന്നുമൊക്കെ പലരും പറഞ്ഞു. ഈ ഷോ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. പല സാഹചര്യങ്ങളിലും ഞാന് പ്രതികരിച്ച വിധത്തിലാണ് ആളുകള്ക്ക് ഇഷ്ടപ്പെട്ടതെന്ന് ധന്യ പറഞ്ഞു.
എന്താണ് ഇന്ത്യക്കും കാനഡയ്ക്കുമിടയിൽ സംഭവിക്കുന്നത്? അതില് എന്തുകൊണ്ടാണ് സിഖ് സമൂഹവും ഖലിസ്താന് വിഘടനവാദികളും പങ്കാളികളാകുന്നത് ? ഹര്ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം എന്ത് കൊണ്ട് രാഷ്ട്രീയ പ്രശ്നമാകുന്നു? എന്തായിരിക്കും ഇതിന്റെ അനന്തരഫലങ്ങൾ? ഖാലിസ്ഥാന്വാദികൾ ഇന്ത്യയോട് ചെയ്ത ഏറ്റവും വലിയ കൊടുംചതി, കനിഷ്ക വിമാന ദുരന്തത്തില് കാനഡയ്ക്കും പങ്ക്? ലഗേജിൽ കയറ്റി വിട്ടത്...കത്തിയമര്ന്ന വിമാനം കടലില് പതിച്ചത് 329 യാത്രക്കാരും 22 ജീവനക്കാരുമായി...!! വടക്കന് തായ്ലന്ഡിലെ ഗുഹയ്ക്കുള്ളില് കുടുങ്ങിയ യൂത്ത് ഫുട്ബോള് ടീമിനെ കണ്ടെത്താനുള്ള ശ്രമം രണ്ടാം ദിവസവും ഫലപ്രദമായില്ല. ബാങ്കോക്കിലെ ചിയാംഗ് റായ് പ്രവിശ്യയിലുള്ള ഗുഹയിലാണ് 11നും 16നും ഇടയില് പ്രായമുള്ള 12 ആണ്കുട്ടികളും പരിശീലകനും കുടുങ്ങിക്കിടക്കുന്നത്. ഇവര് ജീവനോടെയുണ്ടെന്ന് രക്ഷാപ്രവര്ത്തകര് പറയുന്നു. ശനിയാഴ്ച വൈകുന്നേരം ഫുട്ബോള് പരിശീലനത്തിനു പോയ കുട്ടികളും കോച്ചുമാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴമൂലം ഗുഹാമുഖത്തു മണ്ണും ചെളിയും അടിഞ്ഞു മൂടിയതോടെ കുട്ടികളും കോച്ചും അകത്ത് കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താന് നീന്തല് വിദഗ്ധരുടെ സഹായം തേടിയിരുന്നു.
തിരുവനന്തപുരംഃ പ്രതിപക്ഷനേതാവിെൻറ പേഴ്സനൽ സ്റ്റാഫിൽ പുതുതായി അനുവദിച്ച അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി തസ്തികക്കുണ്ടായിരുന്ന സാങ്കേതികതടസ്സം നീക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ ആഗസ്റ്റ് 26നാണ് പ്രതിപക്ഷ നേതാവിെൻറ അഭ്യർഥനപ്രകാരം തസ്തിക അനുവദിച്ചതെങ്കിലും ഇതുൾപ്പെടുന്ന 'എ' വിഭാഗത്തിലെ മൊത്തം സ്റ്റാഫുകളുടെ എണ്ണം 17ൽ കൂടരുതെന്ന നിബന്ധനകാരണം നിയമനം അനിശ്ചിതത്വത്തിലായിരുന്നു. ഇൌ നിയമനം കൂടിയാകുമ്പോൾ 18 പേരാകുന്നതായിരുന്നു കാരണം. ഈ വ്യവസ്ഥ നീക്കണമെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് വീണ്ടും നൽകിയ കത്ത് പരിഗണിച്ചാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. ഡ്രൈവർ, കുക്ക്, പ്യൂൺ എന്നിവ ഒഴിച്ചുള്ള എല്ലാ തസ്തികകളും എ വിഭാഗത്തിലാണ് പെടുന്നത്. ഇന്നലെ വിഷയം ചർച്ചക്കെത്തിയപ്പോൾ, നമുക്കെതിരെ തന്നെയുള്ള രേഖകൾ സംഘടിപ്പിച്ച് കൊടുക്കാനായി ഇങ്ങനെ അനുവദിക്കണമോയെന്ന സന്ദേഹം പകുതി തമാശയായി ചില മന്ത്രിമാർ ഉയർത്തി.
കലാലോകത്തിന് കോടിയേരി(Kodiyeri) നല്കിയ അവിസ്മരണീയമായ സംഭാവനയായിരുന്നു കൊച്ചി മുസിരിസ് ബിനാലെ(Biennale). രാജ്യത്തെ ഏറ്റവും വലിയ കലാപ്രദര്ശനമായ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ആദ്യമായി ഫണ്ട് അനുവദിച്ചത് കൊടിയേരി ടൂറിസം മന്ത്രിയായിരിക്കെയാണ്. ബിനാലെയ്ക്ക് എക്കാലത്തും വലിയ പിന്തുണ നല്കിയ നേതാവിനെയാണ് നഷ്ടമായതെന്ന് ബിനാലെ സ്ഥാപകര് അനുസ്മരിച്ചു. സമകാലീന കലയ്ക്കായി സംസ്ഥാനത്ത് ഒരു അന്താരാഷ്ട്ര വേദി, ഇത്തരമൊരാശയം ഉയര്ന്നു വന്നത് 2010 ല് ഇടതു സര്ക്കാര് അധികാരത്തിലിരിക്കെയായിരുന്നു. അന്ന് ആഭ്യന്തര ടൂറിസം മന്ത്രി കൊടിയേരി ബാലകൃഷ്ണന്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമകാലിക കലോത്സവത്തിന് സംസ്ഥാനം വേദിയാകുന്നുവെന്ന പുത്തന് ആശയത്തെ കൊടിയേരി പിന്തുണച്ചു. മാത്രമല്ല രാജ്യത്തെ ഏറ്റവും വലിയ കലാപ്രദര്ശനത്തിനായി കൊച്ചി ബിനാലെ ഫൌണ്ടേഷന് ടൂറിസം വകുപ്പില് നിന്ന് തുക അനുവദിക്കുകയും ചെയ്തു. എക്കാലത്തും ബിനാലെയ്ക്ക് വലിയ പ്രോത്സാഹനം നല്കിയ നേതാവായിരുന്നു കൊടിയേരിയെന്ന് ബിനാലെ സ്ഥാപകരില് ഒരാളും കഥാകൃത്തും ചിത്രകാരനുമായ ബോണി തോമസ് പറഞ്ഞു. 2012 മുതല് 2 വര്ഷം കൂടുമ്പോള് നടന്നു വന്നിരുന്ന ബിനാലെ പിന്നീട് അന്തര്ദേശീയ തലത്തില് പ്രശസ്തിയാര്ജ്ജിച്ച കലാപ്രദര്ശനമായി മാറിയിരുന്നു. സാംസ്കാരിക ടൂറിസത്തിന്റെ സാധ്യതകള് തിരിച്ചറിഞ്ഞാണ് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കൊടിയേരി ബിനാലെയ്ക്ക് പണമനുവദിച്ചത്. തുടര്ന്നിങ്ങോട്ടും ടൂറിസം വകുപ്പു തന്നെ ആ ദൌത്യം ഏറ്റെടുത്തു പോരുകയായിരുന്നു. കൈരളി ഓണ്ലൈന് വാര്ത്തകള് വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില് അംഗമാകാന് ഈ ലിങ്കില് ക്ലിക്ക് ചെയ്യുക.
ഗ്രേറ്റ് ഫാദറിനെ പൊട്ടിച്ച് മോഹന്ലാല്! - റെക്കോര്ഡുകള് പൊളിച്ചടുക്കി ഇടിക്കുളയുടെ ജൈത്രയാത്ര! ഡേവിഡ് നൈനാനെ പൊട്ടിച്ച് ഇടിക്കുള! ഇനി ആ റെക്കോര്ഡും മോഹന്ലാലിന് സ്വന്തം! ഓണച്ചിത്രത്തിന്റെ ലിസ്റ്റില് ആദ്യം റിലീസ് ചെയ്തത് മോഹന്ലാലിന്റെ വെളിപാടിന്റെ പുസ്തകമാണ്. ലാല് ജോസ് - ബെന്നി പി നായരമ്പലം കൂട്ടുകെട്ടില് പിറന്ന ചിത്രം തീയേറ്ററുകളില് നിറഞ്ഞോടുകയാണ്. വെളിപാടിന്റെ പുസ്തകം ആദ്യ ദിനം പിന്നിടുമ്പോള് റെക്കോര്ഡുകള് തകര്ത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ എക്കാലത്തേയും കളക്ഷന് ചിത്രമായ ഗ്രേറ്റ് ഫാദറിനെ വെളിപാടിന്റെ പുസ്തകം പൊട്ടിച്ചുവെന്നാണ് റിപ്പോര്ട്ടുകള്. മമ്മൂട്ടി ഡേവിഡ് നൈനാന് ആയി നിറഞ്ഞാടിയ ഗ്രേറ്റ് ഫാദറിന്റെ ആദ്യ ദിന കൊച്ചി മള്ട്ടിപ്ലക്സ് റെക്കോര്ഡ് കളക്ഷന് മോഹന്ലാലിന്റെ ഓണച്ചിത്രം തകര്ത്തു. ഗ്രേറ്റ് ഫാദറിന് കൊച്ചിന് മള്ട്ടിപ്ലക്സുകളില് നിന്നും ആദ്യ ദിനം നേടിയത് 13. 77 ലക്ഷവും വെളിപാടിന്റെ പുസ്തകം ഇവിടെ നിന്നും ആദ്യ ദിനം സ്വന്തമാക്കിയത് 14. 56 ലക്ഷം രൂപയുമാണ്. ഒരു മലയാള സിനിമക്ക് ആദ്യ ദിനം ലഭിക്കുന്ന ഏറ്റവും കൂടുതല് ഷോ എന്ന റെക്കോർഡ് അങ്ങനെ വെളിപാടിന്റെ പുസ്തകത്തിന് സ്വന്തമായിരിക്കുകയാണ്.
ഇടുക്കിഃ ഇടുക്കിയിൽ അരിക്കൊമ്പനെ പിടികൂടണമെന്ന ആവശ്യമുന്നയിച്ച് നടത്തുന്ന ഹർത്താൽ നിയമവിരുദ്ധമെന്ന് പോലീസ്. ഹര്ത്താല് അനുകൂലികള്ക്ക് പോലീസ് നോട്ടീസ് നല്കി. ഹർത്താലിൽ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഹർത്താൽ നടത്തുന്നവർക്കാണെന്നും നോട്ടീസില് ചൂണ്ടികാട്ടുന്നു. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി പരാമർശത്തെ തുടർന്നാണ് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിൽ ജനകീയ സമിതി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അരിക്കൊമ്പന് മദപ്പാട് ഉള്ളതിനാൽ നിരീക്ഷിക്കണമെന്നും ശല്യം തുടർന്നാൽ മയക്കു വെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അഞ്ചാം തീയതി കേസ് പരിഗണിക്കുന്ന കോടതി തുടർനടപടികൾ സ്വീകരിക്കുക. അതുവരെ ദൌത്യ സംഘവും കുങ്കി ആനകളും ഇടുക്കിയിൽ തന്നെ തുടരും. ആനയെ പിടികൂടി നീക്കേണ്ടതിന്റെ ആവശ്യകത വിദഗ്ധ സമിതി മുഖേന കോടതിയെ ബോദ്ധ്യപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
ഇത് കേട്ടോഃ ഞാനും ഒരു മുസ്ലിമാണ്; പത്തു മക്കളുടെ ബാപ്പയാകാൻ കൊതിക്കുന്ന ഒരു സാധാരണ മലപ്പുറത്തുകാരൻ.. You Are Reading: Home » വി എസ് അച്ചുതാനന്ദൻ » ഞാനും ഒരു മുസ്ലിമാണ്; പത്തു മക്കളുടെ ബാപ്പയാകാൻ കൊതിക്കുന്ന ഒരു സാധാരണ മലപ്പുറത്തുകാരൻ.. പത്ത് മതിയോ? ഇരുപത്തൊന്നാണെന്നു തോന്നുന്നു കേരളത്തിന്റെ റെക്കോർഡ്. ഒന്നു ആഞ്ഞ് ശ്രമിച്ചാൽ പുഷ്പം പോലെ തകർക്കാം ആ റെക്കോർഡ്. :) നല്ല ശ്രമം.. മക്കളെ ജനിപ്പിച്ച് അവർക്ക് തോന്നിയപോലെ ജീവിക്കാൻ വിടുന്ന , മക്കളെ വളർത്താൻ നേരമില്ലാതെ അന്യമതസ്ഥരുടെ നെഞ്ചത്ത് കയറിയിരുന്നു മതവിരോധം മതരോഗം വളർത്തുന്ന ചില നശിച്ചു നാരാണക്കാല്ല് പിടിച്ച ജന്മങ്ങൾക്ക് പേടി സ്വപ്നമാകുക. ജനിപ്പിച്ചട്ടവർക്ക് സഹജീവികളുടെ കഴുത്തറുക്കാൻ മൌനാനുവാദം കൊടുക്കുന്ന മതഭ്രാന്ത് മൂത്ത അച്ഛൻമാർക്കിടയിൽ നിയാസ് വേറിട്ട് നിൽക്കട്ടെ. നിയാസിണ്ടേ മനസ്സിലെ വിങ്ങൽ ആണിവിടെ പ്രകടമാകുന്നത് ഒരിക്കലും പത്തു മക്കളുടെ അച്ചനാകുകയല്ല അടെഹതിണ്ടേ ഉദ്ദേശം എന്ന് തോന്നുന്നു . പത്തു മക്കൾ അല്ല ഇവിടെ പ്രധാനം നാടിനും, സമൂഹത്തിനും , കുടുംബത്തിനും ഉപകരിക്കതക്ക രണ്ടു പേരുണ്ടായാൽ ധാരാളം മതി .ജന സംഗ്യ വര്ധിപിച്ചത് കൊണ്ട് ആരും ഉദ്ദേശിച്ച ഫലം ഉണ്ടാകനമെന്നുമില്ല .
അൽഹറകത്തുൽ മുഖാവമത്തുൽ ഇസ്ലാമിയ്യ (ഹമാസ്) - Islam Padasala\nപതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ പടിഞ്ഞാറൻ സാമ്രാജ്യത്വശക്തികൾ പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മേഖലയിൽ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്ന അജണ്ട മാത്രമായിരുന്നു അതിനുപിന്നിൽ. ഒരു രാഷ്ട്രീയ സയണിസ്റ്റ് പ്രസ്ഥാനം കൊളോണിയൽ വംശീയ പദ്ധതി നടപ്പിലാക്കുകയായിരുന്നു. ഫലസ്തീനിൽ സ്വാതന്ത്ര്യത്തിനും സാമ്പത്തിക പുരോഗതിക്കും ഒരു വിമോചിത രാജ്യത്തിനുമായി തദ്ദേശീയർ ആറ്റുനോറ്റിരിക്കുന്ന വേളയിൽ, 1896-ൽ പ്രസിദ്ധീകരിച്ച (ദേർ ജൂതൻ സ്റ്റാറ്റ്) എന്ന കുറിപ്പിൽ യൂറോപ്പിൽ വിശിഷ്യാ പൂർവ യൂറോപ്പിലും ജൂതന്മാർ അനുഭവിക്കുന്ന മൃഗീയമായ വംശീയ വിവേചനവും സെമിറ്റിക് വിരുദ്ധ പ്രവണതകളും അവസാനിക്കണമെങ്കിൽ ജൂതർക്ക് ഭൂരിപക്ഷമുള്ള ഒരു രാജ്യം കൂടിയേ മതിയാവൂ എന്ന് പ്രഖ്യാപിച്ച് തിയോഡർ ഹെർസൽ രഗംത്ത് വന്നു. 1897-ൽ ഹെർസൽ പ്രഥമ ലോകസയണിസ്റ്റ് കോൺഗ്രസ് വിളിച്ചുചേർത്തു. ദേർ ജൂതൻ സ്റ്റാറ്റിൽ പരാമർശിച്ച ആശയങ്ങളടങ്ങുന്ന ബാസൽ പ്രഖ്യാപനത്തിന്റെ നിർവഹണത്തിനായി പ്രസ്തുത കോൺഗ്രസ് ഒരു സയണിസ്റ്റ് സംഘടനക്ക് രൂപം നൽകി. ജൂയിഷ് ഒട്ടോമൻ കോളനൈസേഷൻ അസോസിയേഷൻ എന്ന പേരിൽ ഒരു വേദിയും അതിന് ചില പെരുമാറ്റ ചട്ടങ്ങളും ഉണ്ടാക്കി.\nഫലസ്തീനിൽ വലിയ എസ്റ്റേറ്റുകളും ചെറിയ കൃഷിയിടങ്ങളും വാങ്ങാനും അത് കൃഷിക്കും വനവൽക്കരണത്തിനും ഖനനത്തിനും ഉപയോഗിക്കാനും ജൂതർക്ക് പ്രത്യേക അവകാശമുണ്ടായിരിക്കും. പ്രസ്തുത ഏരിയയിലെ കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ, വീടുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവ നിർമിക്കാൻ അനുമതിയുണ്ടാകും. 1920 ജൂലൈയിൽ ഫലസ്തീനിലെ ബ്രിട്ടന്റെ സൈനിക ഭരണകൂടം മാറി സിവിൽ ഭരണകൂടം നിലവിൽ വന്നു. ഇതോടെ അധിനിവേഷം നാട്ടിൽ കുറ്റിയുറപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞ ഫലസ്തീനികൾ ശക്തമായ ചെറുത്തുനിൽപ്പ് തുടങ്ങി. മൂന്ന് പതിറ്റാണ്ടുകൾ തുടർന്ന പ്രതിഷേധത്തിനൊടുവിൽ 1947 ഫെബ്രുവരിയിൽ പ്രശ്നം യു.എൻ ജനറൽ അസംബ്ലിക്കു മുമ്പിൽ വെക്കാൻ ബ്രിട്ടൻ തീരുമാനിച്ചു. 1947 നവംബർ 29-ന് ഐക്യരാഷ്ട്ര സഭ പാസ്സാക്കിയ 181-ാം പ്രമേയം അറബ് രാജ്യം, ജൂതരാജ്യം, ജെറൂസലം എന്ന അന്താരാഷ്ട്രമേഖല എന്നിങ്ങനെ ഫലസ്തീനിനെ മൂന്നായി വിഭജിക്കാനുള്ള നിർദേശം മുന്നോട്ടുവെച്ചു. 1948 മെയ് 15-ന് ബ്രിട്ടീഷ് സേന പിൻവാങ്ങാനും രണ്ട് മാസം കഴിഞ്ഞ് രണ്ട് രാജ്യങ്ങൾക്ക് രൂപം നൽകുവാനുമായിരുന്നു പദ്ധതി. അങ്ങനെ ലോകം മൂകസാക്ഷിയായി സമാധാന സഖ്യം, സുരക്ഷാസമിതി എന്നിങ്ങനെ പടിഞ്ഞാറ് പടച്ചുവെച്ച വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ അനുമതിയോടുകൂടി ഫലസ്ഥീൻ വിഭജിക്കപ്പെട്ടു.\nപടിഞ്ഞാറ് ബോധപൂർവം മൂടിവെക്കുന്ന നിരവധി അനീതികൾ ഈ വിഷയത്തിൽ സംഭവിച്ചിട്ടുണ്ട്. ഇസ്റാഈൽ രാഷ്ട്രം സ്ഥാപിക്കുമ്പോൾ തന്നെ 530 ഫലസ്തീൻ ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു. വഴിയാധാരമായിപ്പോയ 80% (5 മില്യൻ) പേരും സ്വന്തം വീടുകളിൽനിന്ന് ആട്ടിയോടിക്കപ്പെട്ടു. കഴിഞ്ഞ അരനൂറ്റാണ്ടായി സ്വദേശത്തേക്ക് തിരച്ചുവരാൻ കഴിയാത്ത അമ്പത് ലക്ഷത്തിലധികം അറബികൾ വിവിധ രാജ്യങ്ങളിൽ അഭയാർഥികളായി താമസിക്കുന്നു. ജൂതഅധിനിവേശവും ഭീകരതയും ആരംഭിച്ചതു മുതൽ ഒറ്റയ്ക്കും കൂട്ടായും ഫലസ്തീനികൾ നടത്തിയ ചെറുത്തുനിൽപ്പിന് സംഘടിത രൂപം നൽകാനാണ് ശൈഖ് അഹ്മദ് യാസീൻ 1987-ൽ അൽഹർക്കതുൽ മുഖാവമത്തുൽ ഇസ്ലാമിയ്യ (ഹമാസ്) രൂപീകരിച്ചത്. 1948-നു മുമ്പുള്ള സ്വതന്ത്ര ഫലസ്തീനാണ് ഹമാസ് ലക്ഷ്യംവെക്കുന്നത്. ആസൂത്രിതമായ പോരാട്ടങ്ങളിലൂടെ സയണിസ്റ്റ്ഭീകരരെ തുരത്തിയോടിക്കാനാണ് ഹമാസ് പ്രവർത്തിക്കുന്നത്. സയണിസ്റ്റ്പട്ടാളത്തിനുനേരെ കല്ലെറിഞ്ഞ് ചെറുത്തുനിന്ന പിഞ്ചോമനകൾ നടത്തിയ ഇൻതിഫാദ (ഉയർത്തെഴുൽേപ്) എന്ന പോരാട്ടത്തിലൂടെയാണ് ഹമാസ് രംഗത്തുവന്നത്. ഹമാസ് പ്രഖ്യാപിച്ച ജിഹാദിന്റെ ആദ്യപടിയായിരുന്നു ഇത്. കഴിഞ്ഞ5വർഷമായി നടക്കുന്ന ശക്തമായ ചെറുത്തുനിൽപ്പിന്റെ പശ്ചാത്തലത്തിൽ ഗസ്സയിൽ നിന്നുള്ള പിൻമാറ്റ തീരുമാനം ഹമാസിന്റെ കരുത്ത് തെളിയിക്കുതായിരുന്നു. രണ്ടാം ഇൻതിഫാദ ആരംഭിച്ചതു മുതൽ ഹമാസിനെ മുന്നിൽ നിർത്തി ഫലസ്തീനിലെ മുഴുവൻ സംഘടനകളും അധിനിവേശ ശക്തികൾക്കെതിരെ ശക്തമായ ഗറില്ലാ ആക്രമണമാണ് നടത്തുന്നത്. 2003-ൽ ഗസ്സയിൽ പൊട്ടിത്തെറിച്ച റോഡ് ബോംബുകളുടെ എണ്ണം 18 വർഷത്തെ ദക്ഷിണ ലബനാൻ അധിനിവേശത്തിനിടയിൽ ആകെയുണ്ടായ സ്ഫോടനങ്ങളുടെ അത്രവരുമെന്ന് ഇസ്റായേൽ ഡിഫൻസ് ഫോഴ്സിന്റെ ദക്ഷിണകമാന്റ് വെളിപ്പെടുത്തുകയുണ്ടായി. ഏകപക്ഷീയമായ പിൻമാറ്റത്തിന് ഷാരോണിനെ പ്രേരിപ്പിച്ചത് ശക്തമായിക്കൊണ്ടിരിക്കുന്ന ചെറുത്തുനിൽപ്പുകളാണ്.\nഇസ്റാഈലിന് രണ്ട് മുഖ്യ ലക്ഷ്യങ്ങളാണുള്ളത്. ഒന്ന്ഃ മേഖലയിൽ അനിഷ്ടസംഭവങ്ങൾ കൂടിവരുന്നത് ഇസ്റാഈലിന്റെ സൈനിക രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായകമായിത്തീരും. ഇൻതിഫാദയെ ഒതുക്കിക്കളയുന്നത് ഫലസ്തീൻ സമൂഹത്തിന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സംവിധാനത്തെ അടിമുടി തകർത്ത് ഒരു കേന്ദ്രീകൃത അധിനിവേശശക്തിയായി അവർ വളരുന്നത് തടയാൻ വേണ്ടിയാണെന്നും ഷാരോൺ പതിവായി പറയാറുണ്ട്. ഇസ്റാഈൽ ഏകപക്ഷീയമായി ഫലസ്തീനികൾക്ക്മേൽ അടിച്ചേൽപ്പിക്കുന്ന അവസാന ഭൂപടത്തിന്റെ യാഥാർഥ്യവൽക്കരണം കൂടി ഇതിന്റെ ഉദ്ദേശ്യമാണ്. ഗസ്സയിൽ ഒരു 'തുറന്ന ജയിലും' പടിഞ്ഞാറെ ഭാഗത്ത് ഏതാനും ഒറ്റപ്പെട്ട വാസസ്ഥലങ്ങളും ഒഴിച്ചിട്ട് ബാക്കി വരുന്നതെല്ലാം ഇസ്റാഈലിലേക്ക് കൂട്ടിച്ചേർക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോഴും പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. പ്രായോഗിക രംഗത്ത് ഇസ്രാഈലിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ഫലസ്തീനിലെ രാഷ്ട്രീയ സൈനിക മേഖലയിലെ ഉന്നതരെ വധിക്കുകയും ഫലസ്തീനെ പൂർണ അരാജകത്വത്തിലേക്ക് തള്ളിവിടുകയും അതിലൂടെ അധിനിവേശം എളുപ്പമാക്കുകയും ചെയ്യുക എന്നതാണ് അത്. ശൈഖ് അഹ്മദ് യാസീനും, അബ്ദുൽ അസീസ് റൻതീസിയുമടക്കമുള്ള സമുന്നത നേതൃത്വത്തെ നിഷ്ഠൂരമായി വധിക്കുകയും നിലവിലുള്ള ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കുകയും ചെയ്യുക എതാണ് 'ഓപ്പറേഷൻ കണ്ടിന്യൂയിങ്' ലൂടെ സയണിസ്റ്റ് ഭീകരർ ഉദ്ദേശിച്ചത്. ആദ്യത്തേത് ഫലപ്രദമായി നടപ്പിലാക്കുകയും രണ്ടാമത്തേത് ആഭ്യന്തര സംഘർഷത്തിലൂടെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ശൈഖ് അഹ്മദ് യാസീൻ, ഡോ. അബ്ദുൽ അസീസ് റൻതീസി, സ്വലാഹ് ശഹാദ, യഹ്യ അയ്യാശ്, ഇസ്മാഈൽ അബൂസനബ് തുടങ്ങി ഒട്ടേറെ ഹമാസ് നേതാക്കളെയും അതിന്റെ പതിനായിരക്കണക്കിന് പോരാളികളെയും ഇസ്റാഈൽ വധിച്ചിട്ടും ഇപ്പോഴും എഫ്16 ഉം അപ്പാഷെയും, മാരകായുധങ്ങൾ ഉപയോഗിച്ച് നരവേട്ട തുടരുന്നുവെങ്കിലും ഹമാസിന്റെ ഇൻതിഫാദയെ ചെറുക്കാൻ അധിനിവേശ ശക്തികൾക്ക് സാധിച്ചിട്ടില്ല. മാത്രമല്ല, ഭീകരത എന്ന ഓമനപ്പേരിൽ ഹമാസിനെ പരിചയപ്പെടുത്തിയ പടിഞ്ഞാറൻ ആധിപത്യ വ്യവസ്ഥിതിക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് ഫലസ്തീൻ ജനത അവരെ ഭരണദൌത്യം ഏൽപ്പിക്കുക കൂടി ചെയ്തു.\nജനഹിതത്തെ മാനിക്കാതെ സ്വന്തം താൽപര്യമാണ് ലോകഹിതമെന്ന് വരുത്തിത്തീർക്കുന്ന അമേരിക്കയുടെ ഒത്താശയോടെ ഹമാസിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് ഇസ്റാഈൽ. ചരിത്രത്തിന്റെയോ യുക്തിയുടെയോ പിൻബലമില്ലാതെ കയ്യൂക്കിന്റെ മേൻമയിൽ അധിനിവേശം ചെയ്ത ഇസ്റായേൽ എന്ന അമേരിക്കയുടെ അമ്പത്തൊന്നാം സ്റ്റേറ്റിനെ തുടച്ചുനീക്കാൻ ഹമാസ് ശക്തമായ ചെറുത്തുനിൽപ്പുകൾ ആസൂത്രണം ചെയ്തുവരികയാണ്. 1988 ആഗസ്റ്റ് 18-ന് പുറത്തിറക്കിയ ഹമാസിന്റെ സംഘടനാരേഖയിൽ വ്യക്തമാക്കുന്നത് കാണുകഃ "ഹമാസ് ഒരു മാനുഷിക പ്രസ്ഥാനമാണ്. ഇസ്ലാമിന്റെ സഹിഷ്ണുതയെ അത് മുറുകെപ്പിടിക്കുന്നു. ഇസ്ലാമിന്റെ തണലിൽ എല്ലാ മതങ്ങൾക്കും പരസ്പരം സഹവർത്തിക്കുവാൻ കഴിയുമെന്നും സർവ്വർക്കും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകപ്പെടുമെന്നും അത് വിശ്വസിക്കുന്നു. അതേ സമയം ഫലസ്തീൻ എല്ലാകാലത്തും ഇസ്ലാമിന്റെ ഭൂമിയാണ്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ സാധ്യമല്ല. ഫലസ്തീന്റെ ഒരു ഭാഗവും ആർക്കും വിട്ടുകൊടുക്കാൻ ഒരാൾക്കും അവകാശമില്ല. ഫലസ്തീനിൽ സയണിസ്റ്റുകളോട് ജിഹാദ് ചെയ്യേണ്ടത് ഓരോ മുസ്ലിം പുരുഷന്റെയും സ്ത്രീയുടെയും ബാധ്യതയാണ്. ജിഹാദല്ലാതെ ഫലസ്തീൻ പ്രശ്നത്തിന് പരിഹാരമാർഗമില്ല." ഹമാസിനെ അധികാരത്തിലേറ്റുക വഴി അതിന്റെ ലക്ഷ്യത്തെയും മാർഗത്തെയും ഫലസ്തീൻ ജനത അംഗീകരിച്ചിരിക്കുകയാണെന്നും ജനാധിപത്യത്തിന്റെ തമ്പുരാക്കന്മാർ മനസ്സിലാക്കണം എന്ന ഫലസ്തീൻ പ്രധാനമന്ത്രി ഇസ്മാഈൽ ഹനിയ്യയുടെ സമീപകാല പ്രസ്താവനയും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. ഭരണനേതൃത്വത്തിലൂടെ ആഭ്യന്തര സമാധാനവും സുരക്ഷയും ഉണ്ടാക്കുകയും ഇസ്റായേലിനെതിരെയുള്ള സമരത്തിന് മൂർത്തമായ രൂപം നൽകുകയുമാണ് ഹമാസ് ചെയ്യുന്നത്. പ്രത്യേക പരിശീലനം കൊടുത്ത കേഡർമാരെ രാജ്യത്തിന്റെ സൈന്യത്തിലേക്കും ഹമാസിന്റെ മെമ്പർമാരെ വളണ്ടിയർ സൈനിക വിങുകളിലേക്കും തെരഞ്ഞെടുത്ത് പൊതുജനത്തെ ജിഹാദിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നതിന് മീഡിയകളെയും പണ്ഡിത സഭകളെയും ഹമാസ് ഭംഗിയായി ഉപയോഗിക്കുകയും ചെയ്യുന്നു. ഹമാസ് ഇൻതിഫാദ ആരംഭിച്ചതോടെ ഫലസ്തീൻ ചെറുത്തുനിൽപ് വീണ്ടും 48-ലെ ഇഖ്വാന്റെ ഐതിഹാസികമായ ജിഹാദിന്റെ യുഗത്തിലേക്ക്, അതിനുമുമ്പ് 30-കളിൽ ഇസ്സുദ്ദീനുൽ ഖസ്സാം നടത്തിയ ജിഹാദിന്റെ കാലഘട്ടത്തിലേക്ക് തിരിച്ചുപോക്കാരംഭിച്ചു. ആയിരക്കണക്കിന് രക്ത സാക്ഷികളെ സമർപ്പിച്ച് ഹമാസ് നടത്തിക്കൊണ്ടിരിക്കുന്ന ജിഹാദ് ഇന്ന് ഈസ്റാഈൽ അതിന്റെ ചരിത്രത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുന്നു. ഇസ്റാഈലിന് ദിനേന 16 മില്യൻ ഡോളർ നഷ്ടമുണ്ടാക്കുന്നു എന്നാണ് കണക്ക്. 85% ജൂതരും ഇൻതിഫാദയെ ഭയന്നുകൊണ്ടാണ് ജീവിക്കുന്നത്. പുറമെ ഇസ്റാഈലിലേക്ക് കുടിയേറിയ പത്ത് ലക്ഷത്തിലധികം ജൂതർ നാടുവിട്ടുകഴിഞ്ഞു.\nഏറ്റവുമൊടുവിൽ 2012-നവംബറിൽ ഹമാസ് നേതാവ് അഹ്മദ് ജഅ്ബരിയെ വധിച്ചതിനെ തുടർന്ന് നടന്ന യുദ്ധത്തിലും കനത്ത നഷ്ടവുമായാണ് ഇസ്രായേൽ പിൻവാങ്ങിയത്. ഹമാസിൽ നിന്ന് രക്ഷനേടാൻ ഇസ്രായേൽ തീർത്ത ലോഹകവചങ്ങളെ ഭേദിച്ച് ഹമാസിന്റെ ഹിജാറത്തുസ്സിജ്ജീൽ മിസൈലുകൾ തെൽഅവീവിന്റെ മുറ്റത്ത് വന്ന് പതിക്കുകയും ഭയചകിതരായ ഇസ്രായേലികളെ അവിടെ നിന്ന് മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങൾ തകർത്തും, കോട്ടകളിലേക്ക് മിസൈലയച്ചും ഹമാസ് കരുത്ത് കാണിക്കുകയുണ്ടായി.\nഇഖ്വാനുൽ മുസ്ലിമൂന്റെ ഫലസ്തീനിലെ പ്രതിനിധാനമായ ഹമാസിന്റെ പ്രവർത്തനം മുഖ്യമായും കേന്ദ്രീകരിക്കുന്നത് യുവാക്കളിലും യുവതികളിലും വിദ്യാർഥികളിലുമാണ്. കേഡർ, ബറ്റാലിയൻ, ബ്രിഗേഡിയർ വിങ്, മെമ്പർമാർ എന്നിങ്ങനെയാണ് അംഗങ്ങളെ ഹമാസ് വേർതിരിക്കുന്നത്. ബ്രിഗേഡിയർ വിങിലുള്ളവരാണ് ചാവേർ സ്ഫോടനങ്ങൾ നടത്തുന്നത്. സ്ത്രീകളിലും ഇതേ ഘടനയനുസരിച്ച് ഹമാസ് സംഘടനാ വിന്യാസം നടത്തിയിട്ടുണ്ട്. കേഡർമാർ സംഘടനയുടെ സജീവത നിലനിർത്തുന്നതിന് മുഴുസമയം നീക്കിവെച്ചവരും ബറ്റാലിയൻ നേരിട്ട് ഇസ്റാഈൽ സേനയുമായി ഏറ്റുമുട്ടുന്നവരും മെമ്പർമാർ വളണ്ടിയർ സൈനികരും ആണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികൾക്കിടയിലും ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ പ്രസ്ഥാനമാണ് ഹമാസ്. കൌൺസിൽ ആക്ട് റിഫോം മൂവ്മെന്റ് എന്ന വിദ്യാർഥി സംഘടനയാണല്ലോ ഹമാസ് ആയിത്തീർന്നത്. ഹമാസ് അതിന്റെ നിർണായകമായ മുഹൂർത്തങ്ങളിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഒരേ സമയം രാജ്യത്തിന്റെ ഭരണവും വൻശക്തികളുടെ ഉപരോധവും ആഭ്യന്തര സംഘർഷവും കൈകാര്യം ചെയ്യുവാൻ ഹമാസ് ബാധ്യസ്ഥരായിരിക്കുന്നു. പ്രതിസന്ധികളെ നിരന്തരം അതിജീവിച്ച് നീങ്ങിയ ഹമാസിന് പ്രശ്നങ്ങൾ അനായാസമാകുമെന്ന് പ്രത്യാശിക്കാം. ഹമാസിന് കൂടുതൽ അധികാരമുള്ള ഗസ്സയെ ഉപരോധിക്കാനും ഹമാസിനെ ലോകത്തെ ഏറ്റവും വലിയ 'തുറന്ന ജയിൽ' ആയി പ്രഖ്യാപിക്കാനുമാണ് ഇസ്റാഈലിന്റെ നീക്കം.
കര്ണാടകഃ മറ്റ് സംസ്ഥാനങ്ങളിലെ പോലെ ബിജെപി തരംഗമല്ല, കര്ണാടകയില് ബിജെപി കൊടുങ്കാറ്റാണെന്ന് ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മെയ് 12നാണ് കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കര്ണാടകയുടെ വികസനമാണ് ഈ തിരഞ്ഞെടുപ്പില് ബി. ജെ. പി മുന്നോട്ട് വയ്ക്കുന്നതെന്നും സംസ്ഥാനത്തെ കര്ഷകരുടെ ജീവിതം മാറ്റി മറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മോദി വ്യക്തമാക്കി. കേന്ദ്രം പ്രഖ്യാപിച്ച പല പദ്ധതികളും കര്ണാടകയിലെ ചാമരാജനഗര് പോലുള്ള സ്ഥലങ്ങളില് നടപ്പിലായില്ലെന്നും ഇവിടെയുള്ളവര്ക്ക് കുടിവെള്ളമോ ജോലിയോ ലഭിക്കുന്നില്ലെന്നും മോദി പറഞ്ഞു. ഇവിടത്തെ വിനോദസഞ്ചാരം പോലും തകര്ന്നു കിടക്കുകയാണ്. സംസ്ഥാനത്തെ കോണ്ഗ്രസ് സര്ക്കാര് എന്താണ് അവിടെ ചെയ്യുന്നതെന്നും മോദി അത്ഭുതത്തോടെ ചോദിച്ചു. കൂടാതെ കോണ്ഗ്രസിനെയും അധ്യക്ഷന് രാഹുല് ഗാന്ധിയെയും മോദി രൂക്ഷമായി വിമര്ശിക്കുകയും ചെയ്തു. കര്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഭരണനേട്ടങ്ങള് 15 മിനിറ്റ് കൊണ്ട് ഹിന്ദിയിലോ, ഇംഗ്ലീഷിലോ അല്ലെങ്കില് രാഹുലിന്റെ മാതൃഭാഷയിലോ വിശദീകരിക്കാനായിരുന്നു മോദി ആവശ്യപ്പെട്ടത്. വന്ദേ മാതരത്തെ നിന്ദിച്ച രാഹുലിന് ഇന്ത്യയുടെ ചരിത്രം അറിയില്ലെന്നും മോദി പറഞ്ഞു. സന്തെമരഹള്ളിയിലെ ചമരജനകരയില് സംഘടിപ്പിച്ച റാലിയില് സംസാരിക്കവെയാണ് മോദിയുടെ പരിഹാസം. കര്ണാടകയിലെ സര്ക്കാര് അഴിമതിയില് മുങ്ങിനില്ക്കുകയാണ്. ക്രമസമാധാനവും നിയമവ്യവസ്ഥയും തകര്ന്നു. ലോകായുക്ത പോലും സുരക്ഷിതമല്ല, അപ്പോള് പിന്നെ സാധാരണക്കാര് എന്താണ് ചെയ്യുകയെന്നും മോദി ചോദിച്ചു. കര്ണാടകയില് ബി. ജെ. പിയുടെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായ ബി. എസ്. യെദിയൂരപ്പയാണ് ഏക പ്രതീക്ഷ. സംസ്ഥാനത്തെ വികസന വഴിയില് തിരിച്ചെത്തിക്കാന് ബി. ജെ. പിയെ വന്ഭൂരിപക്ഷത്തില് അധികാരത്തില് എത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
പതിനൊന്നു വയസുകാരിയുടെ കണ്ണുകളില് നിന്ന് തുടര്ച്ചയായി പുറത്തേക്ക് ഉറുമ്പുകള് വന്നുകൊണ്ടിരിക്കുന്നു. കാരണം കണ്ടുപിടിക്കാനാകാതെ ഡോക്ടര്മാര് വട്ടംചുറ്റുന്നു. ബെല്ത്തങ്ങാടി സ്വദേശി അശ്വിനിയുടെ കണ്ണില് നിന്നാണ് നിരന്തരം ഉറുമ്പുകള് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഉറക്കം എഴുന്നേറ്റപ്പോള് മുതല് കണ്ണിന് കടുത്ത വേദന അനുഭവപ്പെട്ടിരുന്നു. മുംബൈഃ 47 വര്ഷം മുന്പ് നടന്ന പീഡനത്തിന് പഴയകാല ബോളിവുഡ് താരം ജിതേന്ദ്രക്കെതിരെ കസെടുത്തു. ജിതേന്ദ്രയുടെ ബന്ധുവായ സ്ത്രീ ഷിംല പൊലീസില് നല്കിയ പരാതിയെ തുടര്ന്നാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
ജോധ്പുർഃ രാജസ്ഥാനിലെ ജലോർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചതായി പരാതി. സംഭവമറിഞ്ഞപ്പോൾ പെൺകുട്ടിയുടെ സഹോദരൻ ജീവനൊടുക്കി. പെൺകുട്ടി തന്റെ അമ്മായിക്ക് അയച്ച 32 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പിലൂടെയാണ് പീഡനവിവരം വെളിപ്പെടുത്തുന്നത്. ഈ ശബ്ദ സന്ദേശം കേട്ടതിലൂടെയാണ് പെൺകുട്ടിയുടെ സഹോദരനും സംഭവം അറിയുന്നത്. ഇതിന്റെ മനോവിഷമത്തിൽ സാഞ്ചോർ മേഖലയിലെ നർമ്മദ കനാലിൽ ചാടി സഹോദരൻ ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഓഡിയോ ക്ലിപ്പ് ശനിയാഴ്ച പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് സംഘം എത്തുന്നതിനു മുമ്പ് പെൺകുട്ടിയുടെ പിതാവ് ഒളിവിൽ പോയി. അയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൊബൈൽ ഫോൺ വാങ്ങിതരാമെന്ന വ്യാജേന പെൺകുട്ടിയെ കാറിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് ശബ്ദ സന്ദേശത്തിൽ പെൺകുട്ടി വെളിപ്പെടുത്തുന്നത്. എന്നാൽ സംഭവം എപ്പോഴാണ് നടന്നതെന്ന് സംഭാഷണത്തിൽ നിന്ന് വ്യക്തമല്ല. അന്നേ ദിവസം തന്റെ സഹോദരനെ കൂട്ടിക്കൊണ്ടുപോകാൻ അമ്മ അച്ഛനോട് ആവശ്യപ്പെട്ടെങ്കിലും അയാൾ സമ്മതിച്ചില്ലെന്നും പെൺകുട്ടി പറയുന്നുണ്ട്. ഉറങ്ങുമ്പോൾ അച്ഛൻ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പെൺകുട്ടി അമ്മായിയോട് വെളിപ്പെടുത്തുന്നുണ്ട്. വീട്ടിൽ നിന്ന് ഒറ്റയ്ക്ക് പുറത്തു പോകാനോ കുടുംബത്തിലെ ആരോടും സംസാരിക്കാനോ അച്ഛൻ അനുവദിച്ചിരുന്നില്ല. അച്ഛന്റെ പെരുമാറ്റത്തെച്ചൊല്ലി ആക്രോശിച്ചപ്പോൾ അമ്മ തന്നെ ശകാരിച്ചതായും പെൺകുട്ടി അമ്മായിയോട് വെളിപ്പെടുത്തുന്നു. നഷ്ടത്തിലായ കരുവന്നൂർ ബാങ്കിനെ റിസർവ് ബാങ്ക് അനുമതിയില്ലാതെ രക്ഷിക്കാൻ കഴിയുമോ? 30 കോടി കരുവന്നൂരിൽ എത്തിച്ചിട്ടുണ്ടെന്നും 40 കോടി കൂടിയുണ്ടെങ്കിൽ പ്രതിസന്ധി തീരുമെന്നും എം കെ കണ്ണൻ; നിക്ഷേപകരെ കയ്യിലെടുക്കാൻ ഉള്ള വ്യാജ ക്യാപ്സ്യൂൾ മാത്രമോ? - ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും! - ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
അഞ്ച് മത്സരങ്ങള് കൂടി ശേഷിക്കെയാണ് സിറ്റി പ്രീമിയര് ലീഗില് തങ്ങളുടെ മൂന്നാംകിരീടം ഉറപ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയര് ലീഗ് കിരീടം മാഞ്ചസ്റ്റര് സിറ്റിക്ക്. മാഞ്ചസ്റ്റര് യുണൈറ്റഡ് വെസ്റ്റ്ബ്രോമിനെതിരെ തോല്വി വഴങ്ങിയതോടെയാണ് സിറ്റി കിരീടം ഉറപ്പിച്ചത്. ആഴ്സണലിനെ ന്യൂകാസിലും അട്ടിമറിച്ചു. സ്പാനിഷ് ലീഗില് റയല് മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും ജയം നേടി. സീസണില് അഞ്ച് മത്സരങ്ങള് കൂടി ശേഷിക്കെയാണ് സിറ്റി പ്രീമിയര് ലീഗില് തങ്ങളുടെ മൂന്നാംകിരീടം ഉറപ്പിച്ചത്. പോയിന്റ് പട്ടികയില് തൊട്ടുപിന്നിലുണ്ടായിരുന്ന മാഞ്ചസ്റ്റര് യുണൈറ്റഡ് വെസ്റ്റ്ബ്രോമിനോട് ഞെട്ടിക്കുന്ന തോല്വി ഏറ്റുവാങ്ങിയതാണ് സിറ്റിക്ക് ഗുണമായത്. ജേയ് റോഡ്രിഗസിന്റെ ഏകഗോളിലാണ് വെസ്റ്റ് ബ്രോം യുണൈറ്റഡിനെ അട്ടിമറിച്ചത്. ലീഗിൽ അഞ്ച് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ സിറ്റിയെ മറികടക്കാൻ യുണൈറ്റഡിന് ഇനി കഴിയില്ല. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡ് സിറ്റിയേക്കാൾ 16 പോയിന്റ് പിന്നിലാണ്. കഴിഞ്ഞ ദിവസം വെംബ്ലി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ടോട്ടനത്തെ സിറ്റി തകർത്തിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു സിറ്റിയുടെ വിജയം. മറ്റൊരു മത്സരത്തില് ആഴ്സണലിനെ ന്യൂകാസില് ഒന്നിനെതിരെ രണ്ട് ഗോളിനും അട്ടിമറിച്ചു. മാച്ച് റിച്ചിയും അയോസെ പെരസുമായിരുന്നു ന്യൂകാസിലിന്റെ വിജയശില്പികള്. അലക്സാണ്ടര് ലെകാസറ്റെ ഗണ്ണേഴ്സിന്റെ ആശ്വാസ ഗോള് നേടി. സ്പാനിഷ് ലീഗില് ലെവാന്റയെ തകര്ത്ത് അത്ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനം നിലനിര്ത്തി. കോരിയ, ഗ്രീസ്മാന്, ടോറസ് എന്നിവരാണ് അത്ലറ്റികോയ്ക്കായി ലക്ഷ്യം കണ്ടത്. ലാ ലീഗയില് 100 ഗോള് നേട്ടമെന്ന റെക്കോര്ഡും ടോറസ് സ്വന്തമാക്കി. മലാഗയ്ക്കെതിരെ റയല് മാഡ്രിഡും ജയം കണ്ടു. ഇസ്കോയും കാസ്മിറോയുമാണ് ഗോള് നേടിയത്.
കോഴിക്കോട്ഃ ഒരേ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ രണ്ട് എൽ ഡി എഫ് സ്ഥാനാർത്ഥികൾ വോട്ട് ചോദിച്ചെത്തുമ്പോൾ ആരെ പിന്തുണയ്ക്കുമെന്നറിയാതെ പതറുകയാണ് എൽ ഡി എഫ് വോട്ടർമാർ. കോഴിക്കോട് പന്തലായനി ബ്ലോക്കിലാണ് രണ്ട് സി പി എം നേതാക്കൾ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രംഗത്തുള്ളത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാരയാട് ഡിവിഷനിൽ ഏരിയാ കമ്മിറ്റി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് ഒരു വിഭാഗം അണികൾ രംഗത്തുവന്നതോടെയാണ് പ്രതിസന്ധിയും ഉടലെടുത്തത്. ലോക്കൽ സെക്രട്ടറി കൂടിയായ എ സി ബാലകൃഷ്ണനെ പാർട്ടി ഏരിയാ കമ്മിറ്റി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. മാധ്യമങ്ങൾക്ക് മുമ്പിൽ ഇദ്ദേഹത്തെ സ്ഥാാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ കൂടിയായ ഇദ്ദേഹത്തെ അംഗീകരിക്കാൻ ഒരു വിഭാഗം പ്രവർത്തകർ കൂട്ടാക്കിയില്ല. പാർട്ടിക്കുള്ളിലെ ശക്തമായ വിഭാഗീയതയെത്തുടർന്ന് ഇവർ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ തന്നെ മറ്റൊരു സ്ഥാനാർത്ഥിയെ മത്സര രംഗത്തിറക്കി. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ അഭിനിഷാണ് സ്ഥാനാർത്ഥിയായത്. ഇവർ രണ്ടുപേരും വോട്ടഭ്യർത്ഥിച്ച് സജീവമായിക്കഴിഞ്ഞു. രണ്ടു പേർക്ക് വേണ്ടിയും പ്രവർത്തകർ വീടുകയറുകയും സമൂഹമാധ്യമങ്ങളിലൂടെ സജീവമായി പ്രചരണം നടത്തുകയും ചെയ്യുന്നുണ്ട്. ഇതേ സമയം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പാർട്ടി നേതൃത്വം. ആരാണ് ഔദ്യോഗിക സ്ഥാനാർത്ഥിയെന്ന് സി പി എം നേതൃത്വം ഇപ്പോഴും തുറന്നു പറയുന്നില്ല. സമ്മർദ്ദം ശക്തമായ സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിച്ച ലോക്കൽ സെക്രട്ടറിയുടെ സ്ഥാനാർത്ഥിത്വം മരവിപ്പിച്ച് വിമതരെ അംഗീകരിക്കാമെന്ന ചിന്തയിലേക്ക് നേതൃത്വം എത്തിയെന്നാണ് അറിയുന്നത്. - ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
Don't Miss! ആര്യയും സയേഷയും വിവാഹം കഴിക്കുന്നു! വാലന്റ്റൈന്സ് ഡേ യിൽ സത്യം വെളിപ്പെടുത്തി താരങ്ങൾ! കാണൂ.. കേവലം മൂന്ന് മലയാള ചിത്രങ്ങളില് മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴ് നടന് ആര്യ മലയാളികള്ക്കും സുപരിചിതനാണ്. എങ്ക വീട്ടുമാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താന് ആര്യ നടത്തിയ ശ്രമമായിരുന്നു താരത്തെ അടുത്ത കാലത്തായി വാര്ത്തകളില് നിറച്ചത്. മലയാളികളായ ആറ് പെണ്കുട്ടികള് മത്സരത്തിനുണ്ടായിരുന്നതിനാല് ആര്യയ്ക്ക് പരിണയം എന്ന പേരില് റിയാലിറ്റി ഷോ മലയാളത്തിലും എത്തിയിരുന്നു. മരണം തട്ടിയെടുത്ത താരസുന്ദരി! ശ്രീദേവി മരിച്ചിട്ട് 1 വര്ഷമാവുന്നു, ശ്രീദേവിയുടെ ആ ആഗ്രഹം നടക്കും!! പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് പകച്ച് പോയ മഞ്ജു വാര്യര്! ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്!! റിയാലിറ്റി ഷോ വഴി ആരെയും വധുവായി കണ്ടെത്താന് കഴിയാതെ വന്ന ആര്യ വിവാഹിതനാകാന് പോവുകയാണ്. നേരത്തെ ഗോസിപ്പ് കോളങ്ങളില് നിറഞ്ഞ് നിന്ന തെന്നിന്ത്യന് താരസുന്ദരി തന്നെയാണ് ആര്യയുടെ വധു ആകുന്നത്. വാലന്റ്റൈന്സ് ഡേയ്ക്ക് മുന്നോടിയായി ഇക്കാര്യം ട്വിറ്ററിലൂടെ താരങ്ങള് തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. പൃഥ്വിയ്ക്കൊപ്പം പൊക്കമില്ല, സുപ്രിയയെ സ്റ്റൂളില് നിര്ത്തിയോ? ആരാധകന്റെ ചോദ്യത്തിന് മാസ് മറുപടി!! തമിഴ് നടന് ആര്യയുടെ പേരില് അടുത്ത കാലത്തായി ഒരുപാട് ഗോസിപ്പുകള് പ്രചരിച്ചിരുന്നു. അതില് പ്രധാനപ്പെട്ടത് നടി സയേഷയെ കുറിച്ചായിരുന്നു. കഴിഞ്ഞ വര്ഷം റിലീസിനെത്തിയ ഗജനികാന്ത് എന്ന ചിത്രത്തില് നായിക നായകന്മാരായി അഭിനയിച്ചതോടെയാണ് സയേഷയുടെയും ആര്യയുടെയും പേരില് ഗോസിപ്പുകള് പ്രചരിച്ചത്. സിനിമ കഴിഞ്ഞതോടെ ഇരുവരും തമ്മില് പ്രണയത്തിലായി എന്നാണ് വാര്ത്തകളില് പറയുന്നത്. എന്നാല് വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും പ്രചരിച്ചിരുന്ന വാര്ത്തകള് ഇരുവരും നിഷേധിച്ചിരുന്നു. ആര്യയും സയേഷയും വ്യക്തമായി കാര്യങ്ങള് പറഞ്ഞില്ലെങ്കിലും താരവിവാഹം ഉടന് തന്നെ ഉണ്ടാവുമെന്നാണ് ഇപ്പോള് പുറത്ത് വരുന്ന സൂചനകളില് നിന്നും വ്യക്തമായത്. മാര്ച്ച് പത്തിന് ഹൈദരാബദില് വെച്ചാണ് വിവാഹം. മാര്ച്ച് 9 മുതല് ആഘോഷങ്ങള് ആരംഭിക്കുമെന്നും പുറത്ത് വന്ന റിപ്പോര്ട്ടില് പറഞ്ഞിരുന്നത്. താരകുടുംബത്തില് നിന്നും ഔദ്യോഗിക സ്ഥിരികരണം വരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്. ഒടുവില് താരങ്ങള് തന്നെ അത് സ്ഥിരികരിച്ചിരിക്കുകയാണ്. പ്രണയദിനമായ ഫെബ്രുവരി പതിനാലിന് ട്വിറ്ററിലൂടെയാണ് ആര്യയും സയേഷയും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. കുടുംബത്തിന്റെയും ഞങ്ങളുടെ മാതാപിതാക്കളുടെയും അനുഗ്രത്തോടെ മനോഹരമായ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഈ മാര്ച്ചില് ഞങ്ങളുടെ വിവാഹമാണ്. സന്തോഷത്തിന്റെയും ഒത്തു ചേരലിന്റെയുമായ ഞങ്ങളുടെ പുതിയ യാത്രയില് നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ഉണ്ടാവണമെന്നും ആര്യയും സയേഷയും ചേര്ന്ന് പറഞ്ഞിരിക്കുകയാണ്. ആര്യയും സയേഷയും ഒന്നിച്ച് നില്ക്കുന്ന ചിത്രമടക്കം പങ്കുവെച്ച് കൊണ്ടാണ് താരങ്ങള് വിവാഹക്കാര്യം പുറത്ത് വിട്ടത്. ആര്യയ്ക്കൊപ്പം നില്ക്കുന്ന ഒരുപാട് ചിത്രങ്ങള് നേരത്തെ സയേഷയുടെ ഇന്സ്റ്റാഗ്രാം പേജില് ഉണ്ടായിരുന്നു. ആര്യയ്ക്കൊപ്പം അഭിനയിച്ച ഗജനികാന്തിലെ ചിത്രങ്ങളും അല്ലാത്തവയുമെല്ലാം ആരാധകര് ഏറ്റെടുത്തിരുന്നു. സിനിമയുടേതെന്ന് വ്യാജേന നടി പുറത്ത് വിട്ടതെല്ലാം ആര്യയോടുള്ള സ്നേഹത്തിന്റെ പ്രതീകമാണെന്നാണ് പാപ്പരാസികള് പടച്ച് വിടുന്നത്. എന്തായാലും ഇരുവരും നല്ല ജോഡിയാണെന്നും വിവാഹം കഴിക്കുന്നതില് എതിര്പ്പില്ലെന്നും ഒരു വിഭാഗം പറയുമ്പോള് മറ്റ് ചിലര് പ്രതിഷേധവുമായിട്ടാണ് എത്തിയത്. വിവാഹ വാര്ത്ത വന്നപ്പോഴും സ്ഥിതി അങ്ങനെയാണ്. എന്തിനായിരുന്നു ആ നാടകം? പല വഴികള് നോക്കിയിട്ടും തനിക്കൊരു വധുവിനെ കണ്ടെത്താന് സാധിക്കുന്നില്ലെന്നായിരുന്നു ആര്യ പറഞ്ഞത്. ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരു രീതിയിലൂടെ റിയാലിറ്റി ഷോ വഴി അതിനുള്ള ശ്രമം നടത്തുകയാണെന്നും പറഞ്ഞാണ് എങ്കെ വീട്ടു മാപ്പിളൈ എന്ന പരിപാടിയുമായി ആര്യ രംഗത്ത് എത്തിയത്. തമിഴില് കളേഴ്സ് ടിവിയില് സംപ്രേക്ഷണം ചെയ്ത പരിപാടി മലയാളത്തില് ഫഌവേഴ്സ് ചാനലിലും സംപ്രേക്ഷണം ചെയ്തിരുന്നു. പതിനാറ് പെണ്കുട്ടികളായിരുന്നു മത്സരത്തിനെത്തിത്. അതില് ആറ് പേര് മലയാളികളായിരുന്നു എന്നതാണ് ശ്രദ്ധേയം. അവസാന റൌണ്ടിലെത്തിയ അഞ്ച് പേരില് മൂന്ന് പേരെ ഗ്രാന്ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുത്തെങ്കിലും താന് ആരെയും വധുവായി സ്വീകരിക്കുന്നില്ലെന്നായിരുന്നു ആര്യയുടെ നിലപാട്. ഒരാളെ താന് തിരഞ്ഞെടുത്താല് മറ്റുള്ളവര്ക്ക് വിഷമമാവുമെന്നായിരുന്നു ആര്യയുടെ വിശദീകരണം. നേരത്തെ പറഞ്ഞ് ഉറപ്പിച്ചിരുന്നു.. ചാനല് റേറ്റിംഗ് കൂട്ടുന്നതിനും മറ്റുമായി ആര്യയും ചാനലുകാരും ചേര്ന്നുള്ള ഒത്തു കളിയായിരുന്നു ഈ ഷോ എന്നാണ് വിമര്ശനം. എങ്കെ വീട്ടു മാപ്പിളൈ തുടങ്ങിയ സമയം മുതല് അവസാനിച്ചപ്പോഴും പിന്നീടിങ്ങോട്ടുള്ള സമയത്തും വിവാദങ്ങളും വിമര്ശനങ്ങളും മാത്രമായിരുന്നു ഉണ്ടായത്. ആര്യ ആരെയും വിവാഹം കഴിക്കില്ലെന്ന് പലരും നേരത്തെ പ്രവചിച്ചിരുന്നു. ഇന്ത്യന് സംസ്കാരത്തിന് ചേരാത്ത പരിപാടിയാണെന്നും ആര്യ പെണ്കുട്ടികളുടെ മനസ് വെച്ച് കളിക്കുകയാണെന്നുമെല്ലാം ആരോപണം പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വന്നിരുന്നു. വിജയ സാധ്യത കല്പ്പിച്ചിരുന്ന എങ്കൈ വീട്ടുമാപ്പിളെ മത്സരാര്ത്ഥിയായിരുന്നു കുംഭകോണം സ്വദേശിനിയായ അബര്നദി. അവസാന റൌണ്ടില് പുറത്ത് പോയ അബര്നദി ഷോ കഴിഞ്ഞിട്ടും ആര്യയെ മാത്രമേ വിവാഹം കഴിക്കു എന്ന തീരുമാനത്തിലായിരുന്നു. മറ്റുള്ള മത്സരാര്ത്ഥികളെല്ലാം പ്രശസ്തിയായിരുന്നു ലക്ഷ്യമെന്ന് പറയുമ്പോഴും അബര്നദി ആര്യയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. നേരത്തെ ആര്യയുടെയും സയേഷയുടെയും വിവാഹ വാര്ത്ത വന്നതോടെ അബര്നദി പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഈ വാര്ത്ത സത്യമാണെന്ന് താന് വിശ്വസിക്കുന്നില്ലെന്നായിരുന്നു അബര്നദി പറഞ്ഞത്. ഇരുവരും അത് വെളിപ്പെടുത്തണമെന്നും അബര്നദി പറഞ്ഞിരുന്നു. വെളിപ്പെടുത്തല് വന്നതോടെ അബര്നദി ഇതിനെ എങ്ങനെ നേരിടുമെന്ന കാര്യം സംശയമാണ്. 'സക്സസ് കണ്ണുകളിൽ കാണാം..., ദിൽഷയെ ഒറ്റ നോട്ടത്തിൽ ഒരു ഹോളിവുഡ് നടിയായി തോന്നി'; വൈറലായി ചിത്രങ്ങൾ!
വളരെ വേറിട്ട കഥാപാത്രമായി മാറുവാൻ പ്രത്യേക കഴിവുള്ള നടിയാണ് മീര ജാസ്മിന്. സൂത്രധാരന് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ മീര പിന്നീട് സിനിമകളില് ശക്തമായ കഥാപാത്രങ്ങൾ ചെയ്ത സജീവമാകുകയായിരുന്നു. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മീര മാറിയപ്പോഴും വിവാദങ്ങളും മീരയെ വിടാതെ പിൻ തുടർന്നിരുന്നു. മലയാളത്തിൽ തിളങ്ങിയ താരത്തിന് തമിഴിൽ നിന്നും മറ്റും അവസരങ്ങൾ ലഭിച്ചു. എന്നാൽ വ്യക്തികത ജീവിതത്തിലെ ചില പ്രശ്നങ്ങൾ മീരയെ അലട്ടിയിരുന്നു. ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന,ദേശീയ പുരസ്കാരങ്ങൾ നേടിയ മീര ജാസ്മിൻ വിവാഹത്തോടെ അഭിനയലോകത്ത് നിന്നും ഇടവേളയെടുക്കുകയായിരുന്നു. നിലവിൽ ഈ കഴിഞ്ഞ വിജയദശമി ദിവസം സിനിമാ ലോകത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാടിന്റെ ഏറ്റവും പുതിയ ലൊക്കേഷനിലാണ് മീര എത്തിയിരിക്കുന്നത്. മീര എന്ന നടിയുടെ ഈ തിരിച്ചു വരവ് വളരെ സന്തോഷം നൽകുന്നത് ആണെന്ന് സത്യന് അന്തിക്കാട് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്.
തിരുവനന്തപുരംഃ മോഹൻലാൽ ചിത്രമായ ദൃശ്യം 2 സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ ഹിറ്റായി കഴിഞ്ഞു. ആമസോൺ പ്രൈമിനെ സംബന്ധിച്ചിടത്തോളം ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഓപ്പണിംഗാണ് ഇതോടെ ലഭിച്ചിരിക്കുന്നത്. തീയറ്ററുകളിൽ വലിയ ഓളം ഉണ്ടാക്കേണ്ട സിനിമയാണ് ദൃശ്യമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം ഉയരുന്നത്. അതേസമയം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം വിജയകരമായി സ്ക്രീനിങ് തുടരുമ്പോൾ കുടുംബം സമേതം സിനിമ കണ്ട് മോഹൻലാൽ. ദൃശ്യം കുടുംബത്തിനൊപ്പം കാണുന്ന വീഡിയോ മോഹൻലാൽ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. വീട്ടിലെ തിയറ്ററിൽ ഇരുന്നാണ് കുടുംബ സമേതം താരം സിനിമ കാണുന്നത്. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തിയറ്ററിന്റെ മുൻ നിരയിൽ തന്നെ ഇരിക്കുന്ന പ്രണവിനെയും വിസ്മയയെയും വീഡിയോയിൽ കാണാം. പുറത്ത് വന്ന് നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലായി കഴിഞ്ഞു. പ്രിയദർശനും ലാലിനൊപ്പം സിനിമ കാണുന്നവരുടെ കൂട്ടത്തിലുണ്ട്. സംവിധായകൻ ജീത്തു ജോസഫിനെയും മോഹൻലാലിനെയും അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. അതേസമയം സിനിമ ഡൌൺലോഡ് ചെയ്തവരുടെ കണക്ക് ആമസോൺ പ്രൈം പുറത്തു വിടുന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ കിട്ടിയ വൻ പിന്തുണയും റേറ്റിങ്ങും സിനിമ ഹിറ്റായെന്ന് വ്യക്തമാക്കുന്നതാണ്. അതിനിടെ സിനിമയുടെ വ്യാജ പതിപ്പും പുറത്തിറങ്ങി.8 വർഷം മുൻപു റിലീസ് ചെയ്തു ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ നിർമ്മിച്ചത് ആന്റണി പെരുമ്പാവൂരാണ്. തിയറ്ററിൽ റിലീസ് ചെയ്താലും 42 ദിവസത്തിനു ശേഷം ദൃശ്യം 2 ഒടിടിയിൽ കാണിക്കുമായിരുന്നു. അതാണു പൊതുവേയുള്ള കരാർ. പകുതി കാണികളെ മാത്രമേ തിയറ്ററിൽ കയറ്റുന്നുള്ളു. അതിനാൽ 42 ദിവസം പ്രദർശിപ്പിച്ചാലും 21 ദിവസത്തെ കലക്ഷനേ പ്രതീക്ഷിക്കാനാകൂ. ഇതിൽ 15 ദിവസമേ ഹൌസ് ഫുൾ ഷോ ഉണ്ടാകൂ എന്നാണു കണക്ക്. ഇതുകൊണ്ടു മുതലാകില്ല എന്ന് ഉറപ്പായതോടെയാണു ദൃശ്യം തിയറ്ററിലേക്കു വിടാതെ ഒടിടിക്കു നിർമ്മാതാക്കൾ വിറ്റത്. ദൃശ്യം 2 തെലുങ്കിൽ നിർമ്മിക്കാൻ ഇന്നലെ കരാർ ഒപ്പുവച്ചു. ആശിർവാദ് സിനിമാസിന്റെ ആദ്യ തെലുങ്കു ചിത്രം കൂടിയാണിത്. വെങ്കടേഷ് ആണ് ഇതിൽ നായകൻ. ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയർന്ന വിലയ്ക്കു ഒടിടിക്കു വിറ്റ ചിത്രമാണു ദൃശ്യം 2 എന്നു വ്യവസായ രംഗത്തുള്ളവർ പറയുന്നു. തുക ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഒടിടി റിലീസിലൂടെ 17 കോടി രൂപയെങ്കിലും ലാഭമുണ്ടാക്കി എന്നാണു സൂചന. അതേസമയം ചതിച്ചു, പറ്റിച്ചു എന്നെല്ലാം പറയുമ്പോഴും സിനിമ പരമാവധി ആളുകളിൽ എത്തിക്കുക എന്നതും പ്രധാനമെന്ന് ഓർക്കണമെന്നാണ് മോഹൻലാൽ സിനിമയെ കുറിച്ച് പറഞ്ഞത്. ദൃശ്യം 2 എന്ന സിനിമയെ ഭാഷയ്ക്കും അപ്പുറത്തുള്ള വലിയൊരു കൂട്ടം കാഴ്ചക്കാരിലേക്ക് എത്തിക്കാനായി. ഇതു മലയാള സിനിമയുടെ നേട്ടമായി കാണണം. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് നിർമ്മാതാവാണ്. ഈ സിനിമ വലിയ സ്ക്രീനിൽ കാണാൻ അവസരമുണ്ടാകും എന്നുതന്നെയാണ് എന്റെ പ്രതീക്ഷയെന്നും ലാൽ പറഞ്ഞു. തിയറ്ററിൽ റിലീസ് ചെയ്യാതെ ഒടിടിക്കു വിറ്റതിൽ സങ്കടപ്പെടുന്നില്ലെന്ന് ആന്റണി പെരുമ്പാവൂരും പ്രതികരിച്ചു. തിയറ്ററിൽ ആളുകൾ എത്തുന്ന കാലം വരെ സിനിമ വച്ചുകൊണ്ടിരിക്കുക എന്നതു പ്രായോഗികമല്ല. കാരണം, 70 കോടി ഇതിനകം മുടക്കിയ മുടക്കിയ മരയ്ക്കാർ എന്ന സിനിമ റിലീസ് ചെയ്യാനാകാതെ ഇരിക്കുകയാണ്. അതിന്റെ ഭാരം താങ്ങിയില്ലെങ്കിൽ ഞാൻ ഇല്ലാതാകും. തിയറ്ററിൽ കൂടുതൽ പണം കിട്ടുമായിരിക്കാം. എന്നാൽ ബിസിനസിൽ വരാനിരിക്കുന്ന കാലത്തെ കണക്കുകളെക്കാൾ പ്രധാനം അപ്പപ്പോൾ എടുക്കുന്ന തീരുമാനമാണെന്നു ഞാൻ കരുതുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. - ഗ്രീഷ്മ പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്; പാസ്പോർട്ടു കണ്ടുകെട്ടിയില്ല...വിദേശത്തേയ്ക്കു കടന്നേക്കാം; ഹൈക്കോടതിയിൽ വീഴ്ച പറ്റിയെന്നു ഷാരോണിന്റെ കുടുംബം; 'കഷായ ഗ്രീഷ്മ' പുറത്തിറങ്ങി വിലസുമ്പോൾ! - ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
കൊച്ചിഃ മലയാള സിനിമക്ക് ശക്തമായ പ്രമേയങ്ങളിലൂടെ മികച്ച ചിത്രങ്ങൾ ഒരുക്കിയ സിബി മലയിൽ സംവിധാനം ചെയ്യുന്ന 'കൊത്ത് ' എന്ന ചിത്രത്തിലെ 'തേൻ തുള്ളി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്തും, പി. എം. ശശിധരനും ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ ആസിഫ് അലിയും, മുൻ നിരയിലേക്കെത്തുന്ന റോഷൻ മാത്യുവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖിലാ വിമലാണ് നായിക. ഉത്തര മലബാറിലെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്. ഒപ്പം കുടുംബ ജീവിതത്തിലെ സന്തോഷങ്ങൾ, നഷ്ടം, വേദന, പ്രണയം എന്നിവയെല്ലാം കഥക്ക് അകമ്പടിയായി എത്തുന്നുണ്ട്. ഷാനു, സുമേഷ് എന്നീ രണ്ടു ചെറുപ്പക്കാരെ പ്രാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. രഞ്ജിത്ത് ഈ ചിത്രത്തിൽ സുപ്രധാനമായ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജിലേഷ്, ശ്രീലഷ്മി, ശ്രിനിത്ത് രവി, ശിവൻ സോപാനം, അതുൽ രാംകുമാർ, ദിനേശ് ആലപ്പി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം ആറു തവണ കരസ്ഥമാക്കിയ ഹേമന്ത് കുമാറാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്. ഹരി നാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. കലാസംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ്- ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ - സമീരാസ നിഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അപ്പു, പ്രൊഡക്ഷൻ കൺട്രോളർ- ബാദ്ഷ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അഗ്നിവേശ് രഞ്ജിത്ത്.
തിരുവനന്തപുരംഃ മിത്ത് വിവാദം അവസാനിപ്പിക്കാനുള്ള പരിശ്രമത്തിലാണ് സിപിഎം. എം വി ഗോവിന്ദൻ വിഷയത്തിൽ യുടേൺ എടുത്തതും സംഗതി കൂടുതൽ വഷളാകുന്ന ഘട്ടം വന്നതോടെയാണ്. എന്നാൽ, സിപിഎം നേതാക്കളുടെ ഭാഗത്തു നിന്നും തുടർച്ചയായി ഉണ്ടാകുന്ന പ്രകോപനവും സുകുമാരൻ നായരെ സൈബറിടത്തിൽ ആക്രമിക്കുന്നതും പതിവായതോടെ വിഷയത്തിൽ തുടർ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകാനാണ് എൻഎസ്എസ് തീരുമാനം. മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർ സമരപരിപാടികൾ തീരുമാനിക്കാൻ നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് പെരുന്നയിൽ ചേരും. സ്പീക്കർ വിവാദ പരാമർശം പിൻവലിക്കും വരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് എൻഎസ്എസ്. ഷംസീറാകട്ടെ ഈ വിഷയത്തിൽ മാപ്പു പറയേണ്ട സാഹചര്യം ഇല്ലെന്ന് ആവർത്തിക്കുകയാണ് ചെയ്യുന്നത്. ഡയറക്ടർ ബോർഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷി നേതാവുമായ കെ ബി ഗണേശ് കുമാർ എംഎൽഎയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. വിഷയത്തിൽ ഗണേശ് കുമാർ എടുക്കുന്ന നിലപാട് എന്താകും എന്നതും പ്രധാനമാണ്. ഗണേശിന് ഇടതു മുന്നണിയിൽ മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുള്ളപ്പോൾ തന്നെ സ്പീക്കറെ തള്ളിപ്പറയുമോ എന്നതിലാണ് ആകാംക്ഷ. അതേസമയം ഗണപതി ഭഗവാനെ അവഹേളിച്ച സ്പീക്കർ മാപ്പു പറഞ്ഞേ തീരുവെന്ന് ആവർത്തിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രംഗത്തു വന്നു കഴിഞ്ഞു. ഇത് വിഷയം എളുപ്പം വിടാൻ ബിജെപിയും തയ്യാറാല്ലെന്ന് വ്യക്തമാക്കുന്നതാണ്. ഷംസീർ തിരുത്തണമെന്ന് എൻഎസ്എസും ശിവഗിരി മഠവും ആവശ്യപ്പെട്ടത് സിപിഎം കാണുന്നില്ലേ? ഹിന്ദുസമൂഹത്തെ അവഹേളിച്ച എ.എൻ.ഷംസീർ അധ്യക്ഷനായ നിയമസഭാ സമ്മേളനത്തിൽ കോൺഗ്രസ് പങ്കെടുക്കുമോയെന്നും മുരളീധരൻ ചോദിച്ചു. ഭാരതീയ പൈതൃകത്തെ അവഹേളിക്കുന്നവർ നാളെ ആയുർവേദവും ശാസ്ത്രമല്ല എന്ന് പറയുമോയെന്ന് ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു. "ഭരണഘടനാ പദവിയിലിരുന്ന് മതസ്പർധ വളർത്താൻ ശ്രമം നടത്തരുത്. മാപ്പു പറഞ്ഞില്ലെങ്കിൽ സ്പീക്കർ വർഗീയവാദിയാണെന്ന് കേരള സമൂഹം വിലയിരുത്തും. അബദ്ധം മനസിലാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി ഇപ്പോൾ ഒഴിഞ്ഞുമാറുകയാണ്. എം വിഗോവിന്ദന് ഓർമ്മക്കുറവ് ഉണ്ടെങ്കിൽ ബ്രഹ്മി വാങ്ങിക്കഴിക്കണം. ശബരിമലയും ഗണപതിയും ഭാരതീയ ജനതാ പാർട്ടിക്ക് വോട്ടിനുള്ള വഴിയല്ല. വിശ്വാസി സമൂഹത്തെ ആകെ അവഹേളിച്ചശേഷം ഒന്നുമറിയില്ലെന്ന ഭാവം സിപിഎം നേതാക്കൾ ഇപ്പോൾ നടിക്കരുത്.' മുരളീധരൻ പറഞ്ഞു. "ഭാരതീയ പൈതൃകത്തെ അവഹേളിക്കുന്നവർ നാളെ ആയുർവേദവും ശാസ്ത്രമല്ല എന്ന് പറയുമോയെന്ന് ആശങ്കയുണ്ട്. ധന്വന്തരി മൂർത്തിയെ ഉപാസിച്ചു കൊണ്ടാണ് ആയുർവേദം തുടങ്ങുന്നത്. വിദ്യയ്ക്കു മുന്നിൽ സരസ്വതി ദേവിയേയും വിഘ്നം മാറാൻ ഗണപതി ഭഗവാനേയും ആയുർവേദത്തിൽ ധന്വന്തരിയേയുമെല്ലാം ഉപാസിക്കുന്നത് ഗുരുസങ്കൽപ്പമായും ആത്മസമർപ്പണമായുമെല്ലാമാണ്. ഭാരതീയ സംസ്കാരത്തെയും പാരമ്പര്യത്തെയും അവജ്ഞയോടെ കാണുന്നവർ ഇതിനെയെല്ലാം ഇകഴ്ത്തുകയാണ്. ആയുർവേദത്തെ ശക്തിപ്പെടുത്താൻ സംസ്ഥാനത്ത് ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മിത്ത് വിവാദം ശക്തമായിരിക്കെ നിയമസഭ സമ്മേളനം നാളെ ആരംഭിക്കും. 23 വരെ നീളുന്ന സഭാ സമ്മേളനത്തിൽ ഒരു പാട് വിവാദ വിഷയങ്ങൾ ചർച്ചയാകും. സ്പീക്കർക്ക് എതിരെ സ്വീകരിക്കേണ്ട നിലപാട് യുഡിഎഫ് നാളെ ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനിക്കും. സ്പീക്കറുടെ മിത്ത് പരാമർശം എൻഎസ്എസ് വലിയ രാഷ്ട്രീയ വിഷയമാക്കി ഉയർത്തുകയും പ്രതിപക്ഷം അത് ഏറ്റ് പിടിക്കുകയും ചെയ്തിട്ടുണ്ട്. സ്പീക്കർ തിരുത്തണമെന്ന ആവശ്യം യുഡിഎഫ് ഉന്നയിക്കുന്നതിനിടെയാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. നാളെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പിരിയും. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മൻ ചാണ്ടി അംഗമല്ലാത്ത സഭ സമ്മേളിക്കുന്നത്. ഈ സഭ സമ്മേളനത്തിൽ നിരവധി രാഷ്ട്രീയ വിഷയങ്ങൾ ഉയർന്ന് വരാനുണ്ട്. മിത്ത് വിവാദമാണ് പ്രധാന വിഷയം. എന്നാൽ ഇത് സജീവമാക്കി സഭയിൽ ഉയർത്തണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം യുഡിഎഫ് എടുത്തിട്ടില്ല. സ്പീക്കരെ പിന്തുണക്കാൻ ആണ് ഭരണ പക്ഷ നിലപാട്. മിത്ത് വിവാദത്തിൽ ഈ മാസം 10 ന് സഭക്ക് മുന്നിൽ നാമജപ യാത്ര ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യ നയം, സെമി ഹൈസ്പീഡ് റെയിൽ, ഇ ശ്രീധരൻ നൽകിയ റിപ്പോർട്ട്, തെരുവ് നായ ആക്രമണം റോഡ് ക്യാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചയാകും. ഉന്നത വിജയം നേടിയിട്ടും മലബാറിലെ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കാതിരുന്നതും, മുതലപ്പൊഴിയിലെ നിരന്തരമായി അപകടവും എല്ലാം പ്രതിപക്ഷം ഉയർത്തും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ബിൽ, അബ്കാരി ഭേദഗതി ബിൽ അടക്കം 15 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുന്നത്. കള്ളവോട്ടും തെമ്മാടിത്തരവും കാണിക്കാൻ ഞങ്ങൾക്കും അറിയാം എന്ന് കാണിച്ചുകൊടുത്തു! കോൺഗ്രസ് നേതാവിന്റെ വാക്കുകളിൽ എല്ലാം ഉണ്ട്; തിരുവല്ലക്കാരനായ എസ് എഫ് ഐ നേതാവും വോട്ട് ചെയ്തു; പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജയിച്ചത് അട്ടിമറിക്കാർ? - ശ്രീലങ്കയിൽ വംശഹത്യ നടന്നുവെന്നതിന്റെ വലിയ നുണയാണ് അവർ സൃഷ്ടിച്ചത്; ഇന്ത്യയ്ക്കെതിരായ ട്രൂഡോയുടെ ആരോപണം തെളിവില്ലാതെയെന്ന് ശ്രീലങ്ക; ഇന്ത്യയ്ക്ക് പിന്തുണ കൂടുമ്പോൾ ഖാലിസ്ഥാൻ വാദികൾ തെരുവിൽ; കാനഡയിൽ 'എംബസികൾ' സുരക്ഷിതമോ? - ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
> തിരൂർ സെൻട്രൽ സ്കൂളിൽ താൽകാലികാലിക ചിത്രകലാ അധ്യാപകനായി ജോലി ചെയ്തുവരുന്നതിനിടയിൽ നേത്രരോഗം പിടിപെട്ടതോടെയാണ് ഒന്നൊന്നായി ദുരിതം ആരംഭിച്ചത്. രണ്ടു കണ്ണുകളുടെയും കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടപ്പോൾ ശസ്ത്രക്രിയ നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. ഇതിനിടയിലാണ് വൃക്കകൾ രണ്ടും തകരാറിലാണെന്ന് പരിശോധനയിൽ കണ്ടെത്തിയത്. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ഡയാലിസിസിന് വിധേയനായി വരികയാണ്. സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന കുടുംബത്തിന്റെ ഏക ആ ശ്രയമാണ് സന്തോഷ്. മകൻ വിദ്യാർത്ഥിയാണ്. ഭാര്യയും പ്രായാധിക്യത്താൽ അവശത അനുഭവിക്കുന്ന മാതാപിതാക്കളും, വികലാംഗ ഉൾപ്പെടെയുള്ള രണ്ട് സഹോദരിമാരുമാണ് സന്തോഷിന്റെ കുടുംബാംഗങ്ങൾ. വൃക്ക മാറ്റിവെക്കുന്നതിനുള്ള ഓപ്പറേഷനും അനുബന്ധ ചെലവുകൾക്കും ഭീമമായ തുക ചെലവ് വരുമെന്നും, ഇത് താങ്ങാൻ ഈ കുടുംബത്തിനാകില്ലെന്നും അറിയാവുന്നത് കൊണ്ടാണ് ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ നാട്ടുകാർ എന്നിവർ ചേർന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപവൽകരിച്ച് രംഗത്തിറങ്ങിയത്. ടി.രവീന്ദ്രൻ (കൺവീനർ) ഇ.പി.സുരേന്ദ്രൻ (ചെയർമാൻ) കെ.എം സുരേന്ദ്രൻ ട്രഷ.)എന്നിവരാണ് ഭാരവാഹികൾ. സന്തോഷിന്റെ ചികിൽസാ സഹായ കമ്മറ്റി ധന സമാഹാരണത്തിന്റെ ഭാഗമായി കനറാ ബാങ്കിന്റെ കൂത്താളി ശാഖയിൽ അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്.
വിവാഹിതനായ പുരുഷനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛനും സഹോദരനും ചേർന്ന് യുവതിയുടെ തല മൊട്ടയടിച്ചു. പത്തനാപുരത്താണ് സംഭവം. സംഭവത്തിൽ യുവതിയുടെ അച്ഛൻ ലവൻ (48) നെ റിമാൻഡ് ചെയ്തു. സഹോദരൻ അഭിലാഷ് ബന്ധുവീട്ടില് ഒളിവില് കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചു. പത്തനാപുരം കയ്ക്കാമണ് അഭിലാഷ് ഭവനില് ആതിരയാണ് (22) പൊലീസില് പരാതി നല്കിയത്. കട്ടിലില് കെട്ടിയിട്ട് തല മുണ്ഡനം ചെയ്തതെന്നാണ് പരാതിയില് പറയുന്നത്. എന്നാല് സഹോദരന് തലമുടിയില് കുറച്ചുമാത്രമാണ് കത്രിക കൊണ്ട് വെട്ടിയതെന്നും തലമുടി പൂര്ണമായും മുണ്ഡനം ചെയ്തത് യുവതി തന്നെയാണെന്നും പൊലീസ് പറയുന്നു. യുവതിയെ സര്ക്കാര് അഗതി മന്ദിരത്തിലേക്ക് മാറ്റി.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വർണ വിലയിൽ ഇന്നു നേരിയ വർധന. കഴിഞ്ഞ ദിവസത്തേക്കാൾ 40 രൂപയുടെ വർധനയാണ് ഞായറാഴ്ച രേഖപ്പെടുത്തുന്നത്. ദേശീയ തലത്തിൽ 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണത്തിന്റെ ശരാശരി വിലനിലവാരം 5,455 രൂപയും 24 കാരറ്റ് പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണത്തിന്റെ ശരാശരി നിരക്ക് 5,951 രൂപയിലും നിൽക്കുന്നു. കേരള ആഭരണ വിപണിയിൽ സ്വർണത്തിന്റെ നിരക്ക് ജൂണിലെ ഉയർന്ന നിലവാരത്തിൽ തുടരുന്നു. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ സ്വർണത്തിന്റെ വില 43,640 രൂപയാകുന്നു. കഴിഞ്ഞ ദിവസവും ഇതേ നിലവാരത്തിലായിരുന്നു സംസ്ഥാനത്തെ സ്വർണ വില. ജൂൺ മാസത്തിലെ ഉയർന്ന നിരക്ക് കൂടിയാണിത്. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 5,455 രൂപയുമാകുന്നു ഇന്നത്തെ നിരക്ക്. ജൂൺ മാസത്തിൽ ഒരു പവൻ സ്വർണത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വില 43,240 രൂപയുമാകുന്നു. ദേശീയ വിപണിയിൽ വിലപിടിപ്പുള്ള ലോഹങ്ങളിലൊന്നായ വെള്ളിയുടെ നിരക്കിൽ 1 രൂപ വർധന രേഖപ്പെടുത്തി. എന്നിരുന്നാലും സംസ്ഥാനത്തെ വിപണിയിൽ വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 76.70 രൂപയിൽ തുടരുന്നു. ഇതോടെ 10 ഗ്രാം വെള്ളിയുടെ വില 767 രൂപയും 100 ഗ്രാം വെള്ളിക്ക് 7,670 രൂപയും ഒരു കിലോഗ്രാം വെള്ളിയുടെ വില 76,700 രൂപയുമാകുന്നു. കഴിഞ്ഞ നാലു ആഴ്ചയ്ക്കിടയിൽ ആദ്യമായി സ്വർണം ആഴ്ചക്കാലയളവിലെ നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കി. യുഎസ് ഡോളറും അമേരിക്കൻ സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായത്തിലും തിരുത്തൽ നേരിട്ടതാണ് സ്വർണ വിലയിൽ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച കാർഷികേതര മേഖലകളിലെ ജോലിയെ സംബന്ധിക്കുന്ന ഡേറ്റ, വിപണി പ്രതീക്ഷിച്ചതിലും താഴ്ന്ന നിരക്കിലെത്തിയതാണ് ഡോളറിനും യുഎസ് ബോണ്ടിനും തിരിച്ചടിയേകിയത്. ടാറ്റയും റിലയൻസും ഉൾപ്പെടെയുള്ള 5 വമ്പൻ ലയനവും ഏറ്റെടുക്കലും; നേട്ടം ലഭിച്ചത് ആർക്കൊക്കെ? കാർഷികേതര ജോലിയുടെ അളവിൽ നേരിട്ട തിരിച്ചടി, ജൂലൈ മാസത്തിനു ശേഷം യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധനയിൽ നിന്നും പിന്മാറിയേക്കുമെന്ന നിഗമനത്തെയും ബലപ്പെടുത്തിയതും സ്വർണത്തിന് തുണയായി. ഇതോടെ ഈയാഴ്ച പുറത്തുവരാനിരിക്കുന്ന അമേരിക്കയുടെ പണപ്പെരുപ്പ നിരക്ക് നിർണായകമാകും. അതേസമയം ആഴ്ചക്കാലയളവിൽ 0.4% നേട്ടം രേഖപ്പെടുത്തിയാണ് രാജ്യാന്തര വിപണിയിലെ സ്വർണം വ്യാപാരം വെള്ളിയാഴ്ച അവസാനിപ്പിച്ചത്. നിലവിൽ ഒരു ഔൺസിന് 1,926 ഡോളർ നിലവാരത്തിലാണ് സ്വർണ വിലയുള്ളത്.
കമ്മ്യൂട്ടർ ബൈക്കുകളിലെ മിന്നും താരമായ സ്പ്ലെൻഡർ ശ്രേണിക്ക് കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്. സ്പ്ലെൻഡർ പ്ലസ്, സൂപ്പർ സ്പ്ലെൻഡർ, സ്പ്ലെൻഡർ ഐസ്മാർട്ട് എന്നീ മോഡലുകളിലാണ് കമ്പനി ഓഫറുകൾ വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും പുതിയ ഓഫറുകളുടെ പ്രഖ്യാപനത്തോടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹീറോ. ഇതിലൂടെ വിൽപ്പന മെച്ചപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. തെരഞ്ഞെടുത്ത ബാങ്കുകളുടെ ഇഎംഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിലൂടെ കമ്പനി 12,000 രൂപ വരെയുള്ള ക്യാഷ്ബാക്കാണ് ആദ്യം വാഗ്ദാനം ചെയ്യുന്നത്. ഇതിനുപുറമെ, ഹീറോ ബൈക്കുകൾ വാങ്ങുന്നതിലൂടെ 2000 jth വരെ ലാഭിക്കാൻ സഹായിക്കുന്ന എക്സ്ചേഞ്ച് / ലോയൽറ്റി ബോണസ് ഓഫറും നിലവിലുണ്ട്. സ്പ്ലെൻഡർ പ്ലസ്, സൂപ്പർ സ്പ്ലെൻഡർ, സ്പ്ലെൻഡർ ഐസ്മാർട്ട് എന്നീ മൂന്ന് ബൈക്കുകളും വാങ്ങുന്നതിനാണ് ഓഫർ നൽകിയിരിക്കുന്നത്. സ്പ്ലെൻഡർ പ്ലസ് അതിന്റെ നിരയിലെ ഏറ്റവും താങ്ങാവുന്ന മോഡലാണ്. മൂന്ന് വേരിയന്റുകളിലാണ് ഇത് നിരത്തിലെത്തുന്നത്. ഇവയെല്ലാം ഒരേ 97.2 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 8.02 bhp പവറും 8.05 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം മറുവശത്ത് 124.7 സിസി എഞ്ചിനാണ് സൂപ്പർ സ്പ്ലെൻഡറിന്റെ ഹൃദയം. ഇത് 10.8 bhp കരുത്തിൽ 10.6 Nm torque ആണ് വാഗ്ദാനം ചെയ്യുന്നത്. മികച്ച രൂപകൽപ്പനയും സ്റ്റൈലിംഗും ഇതിലുണ്ട്. രണ്ട് വേരിയന്റുകളിലാണ് സൂപ്പർ സ്പ്ലെൻഡർ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. സ്പ്ലെൻഡർ ഐസ്മാർട്ടിന് 113.2 സിസി എഞ്ചിൻ ലഭിക്കുന്നു. ഇത് പരമാവധി 9 bhp പവറും 9.89 Nm torque ഉം ആണ് വികസിപ്പിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മാസ്ട്രോ എഡ്ജ് 110, മാസ്ട്രോ എഡ്ജ് 125, ഡെസ്റ്റിനി 125, പ്ലെഷർ പ്ലസ് എന്നിവ ഉൾപ്പെടുന്ന സ്കൂട്ടറുകളിലും സമാനമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫറുകൾ കമ്പനിയുടെ സ്വന്തം നിബന്ധനകളും വ്യവസ്ഥകൾക്കും ബാധകമാണെന്നത് ഉപഭോക്താക്കൾ അറിഞ്ഞിരിക്കണം. അതിനാൽ ആനുകൂല്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങളുടെ അടുത്തുള്ള ഹീറോ മോട്ടോകോർപ് ഡീലർഷിപ്പ് സന്ദർശിക്കേണ്ടതാണ്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോട്ടോർസൈക്കിളാണ് സ്പ്ലെൻഡർ. അതിനാൽ തന്നെ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചതോടെ കൂടുതൽ വിൽപ്പന നേടാൻ ഹീറോയ്ക്ക് സാധിക്കും.
യുക്രൈനിൽ നടക്കുന്ന മാനുഷിക ദുരന്തങ്ങളെക്കുറിച്ച് വ്യക്തമായി അറിയാമെന്നും യുക്രൈനിനെതിരെ റഷ്യ സേനയെ ഉപയോഗിക്കുന്നതിൽ കടുത്ത ആശങ്കയുണ്ടെന്നും അന്താരാഷ്ട്ര കോടതി പറഞ്ഞു. യുക്രൈനിലെ എല്ലാ സൈനിക ഓപ്പറേഷനുകളും റഷ്യ അടിയന്തരമായി നിർത്തിവെക്കണമെന്ന് അന്താരാഷ്ട്ര കോടതി. ഇന്ത്യയിൽ നിന്നും, സുപ്രീംകോടതി മുൻ ജസ്റ്റിസ് ദൽവീർ ഭണ്ഡാരി ഉക്രൈനിലെ റഷ്യൻ അധിനിവേശങ്ങൾക്കെതിരായി വോട്ട് ചെയ്തു. യുക്രൈനിൽ നടക്കുന്ന മാനുഷിക ദുരന്തങ്ങളെക്കുറിച്ച് വ്യക്തമായി അറിയാമെന്നും യുക്രൈനിനെതിരെ റഷ്യ സേനയെ ഉപയോഗിക്കുന്നതിൽ കടുത്ത ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. 'ഫെബ്രുവരി 24 ന് യുക്രെയ്ൻ പ്രദേശത്ത് ആരംഭിച്ച സൈനിക പ്രവർത്തനങ്ങൾ റഷ്യൻ ഫെഡറേഷൻ ഉടൻ നിർത്തിവയ്ക്കണം, അന്താരാഷ്ട്ര നിയമത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന റഷ്യൻ ഫെഡറേഷന്റെ ബലപ്രയോഗത്തിൽ കോടതി ആശങ്കാകുലരാണെന്ന് പ്രിസൈഡിംഗ് ജഡ്ജി ജോവാൻ ഡോനോഗ് പറഞ്ഞു. എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങൾക്ക് കീഴിൽ നിന്ന് പ്രവർത്തിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ അന്താരാഷ്ട്ര കോടതിയിലെ 15 സിറ്റിങ് ജഡ്ജിമാരിൽ ഒരാളാണ് ഭണ്ഡാരി. കൊവിഡ് സാഹചര്യം കാരണം ഓൺലൈനായിട്ടായിരുന്നു അദ്ദേഹം കോടതി നടപടികളിൽ പങ്കെടുത്തത്. 15ൽ 13 ജഡ്ജിമാരും റഷ്യക്കെതിരായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. ഇതോടെ 2ന് എതിരെ 13 വോട്ടുകൾക്ക് റഷ്യക്കെതിരായ ഉത്തരവ് പാസായി. അമേരിക്ക, സ്ലൊവാക്യ, ഫ്രാൻസ്, മൊറോക്കോ, സൊമാലിയ, ഉഗാണ്ട, ജമൈക്ക, ലെബനൻ, ജപ്പാൻ, ജർമനി, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ജസ്റ്റിസുമാർ ഉക്രൈനിലെ ഓപ്പറേഷനുകൾ റഷ്യ നിർത്തലാക്കണമെന്ന് വോട്ട് ചെയ്തപ്പോൾ റഷ്യയും ചൈനയുമാണ് എതിർത്ത രാജ്യങ്ങൾ.
തിരുവനന്തപുരംഃ കോവളം എംഎല്എ എം വിന്സെന്റിനെ മനപ്പൂര്വം കുടുക്കിയതാണെന്ന് വെളിപ്പെടുത്തല്. എംഎല്എക്കെതിരേ ഉയര്ന്ന ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പരാതിക്കാരിയുടെ സഹോദരി തന്നെയാണ് വെളിപ്പെടുത്തിയത്. പരാതിക്കാരി മാനസിക രോഗിയാണെന്നും സഹോദരി പറഞ്ഞു. വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് വിന്സെന്റ് എംഎല്എ അറസ്റ്റിലായത്. എംഎല്എയുമായുണ്ടായ സൌഹൃദം ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ആരോപണം ഉയര്ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെയാണ് പരാതിക്കാരിയുടെ സഹോദരി തന്നെ അവര്ക്കെതിരേ രംഗത്തുവന്നിരിക്കുന്നത്. പീഡിപ്പിച്ചെന്ന ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് പരാതിക്കാരിയുടെ സഹോദരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. എല്ലാത്തിനും പിന്നില് കളിച്ചത് എല്ഡിഎഫ് ആണെന്നും അവര് പറയുന്നു. എല്ഡിഎഫ് പ്രവര്ത്തകനായ സഹോദനരാണ് പരാതിക്ക് പിന്നില്. എംഎല്എയെ ചെറുപ്പം മുതലേ ഞങ്ങള്ക്കെല്ലാം അറിയാമെന്നും അങ്ങനെ ഒരു വ്യക്തിയല്ല അദ്ദേഹമെന്നും സഹോദരി പറഞ്ഞു. പരാതിക്കാരിക്ക് മാനസിക രോഗമുണ്ട്. പത്ത് വര്ഷത്തിലധികമായി ഇവര് മരുന്ന് കഴിക്കുന്നുണ്ട്. സമാനമായ ആരോപണങ്ങള് പരാതിക്കാരി മുമ്പും ഉന്നയിച്ചിട്ടുണ്ടെന്നും സഹോദരി വ്യക്തമാക്കി. എല്ഡിഎഫുകാരനായ സഹോദരന് എംഎല്എയോട് പക തോന്നാന് കാരണമുണ്ട്. സര്ക്കാര് ജോലി വാങ്ങിത്തരാമെന്ന് എംഎല്എ വാക്ക് നല്കിയിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് പ്രതികാരത്തിലേക്ക് നീങ്ങിയതെന്നും സഹോദരി പറയുന്നു. നാല് മാസം മുമ്പും എംഎല്എയും പരാതിക്കാരിയും തമ്മില് നിരന്തരം ഫോണില് ബന്ധപ്പെട്ടിരുന്നുവെന്ന് സഹോദരി പറഞ്ഞു. ഇത് തനിക്കറിയാം. ഫോണ് വിളി വിലക്കിയത് പരാതിക്കാരിക്ക് ഇഷ്ടപ്പെട്ടില്ലായിരുന്നുവെന്നും സഹോദരി വെളിപ്പെടുത്തുന്നു. അന്വേഷണ സംഘം സഹോദരിയുടെ മൊഴി എടുത്തിട്ടില്ല. അന്വേഷണ സംഘം തന്റെ മൊഴി എടുക്കണമെന്നാണ് ഇവര് ആവശ്യപ്പെടുന്നത്. അല്ലെങ്കില് താന് ചാനലിനോട് പറഞ്ഞ കാര്യങ്ങളും പരിശോധിക്കണമെന്നും അവര് കൂട്ടിച്ചേര്ക്കുന്നു. ശനിയാഴ്ചയാണ് വീട്ടമ്മയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന കോവളം എംഎല്എ എം വിന്സെന്റിനെ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ വീട്ടമ്മയാണ് എംഎല്എയ്ക്കെതിരേ പരാതി നല്കിയിരുന്നത്. നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീട്ടമ്മ ആത്മഹത്യ ചെയ്യാന് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്ന്ന് ഇവരുടെ ഭര്ത്താവിന്റെ അനുമതിയോടെ വിന്സെന്റിനെതിരേ പരാതി നല്കുകയായിരുന്നു. എംഎല്എയെ കുടുക്കുന്ന പല തെളിവുകളും പോലീസിനു ലഭിച്ചതായാണ് വിവരം. ചോദ്യങ്ങള്ക്ക് കൃത്യമായ മറുപടി നല്കാന് എംഎല്എക്ക് സാധിക്കാതെ വന്നതിനാലാണ് പോലീസ് അറസ്റ്റ് ചെയ്തത്. എംഎല്എ ഹോസ്റ്റലില് മണിക്കൂറുകള് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്യാന് പോലീസ് തീരുമാനിച്ചത്. തന്നെ വിന്സെന്റ് ബലാല്സംഗം ചെയ്തുവെന്നാണ് വീട്ടമ്മ പോലീസില് മൊഴി നല്കിയിരിക്കുന്നത്. എംഎല്എയ്ക്കെതിരേ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിന്സെന്റ് ഈ വീട്ടമ്മയെ ഫോണില് വിളിച്ചതായി പോലീസ് അന്വേഷണത്തില് കണ്ടെത്തിയിട്ടുണ്ട്. ഇത് എംഎല്എയ്ക്കെതിരേ നിര്ണായക തെളിവാകും. 50ല് താഴെ ഫോണ്വിളികളാണ് വീട്ടമ്മയുടെ നമ്പറില് നിന്നു വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസം എംഎല്എയുടെ കോള് പരാതിക്കാരി ബ്ലോക്ക് ചെയ്തിരുന്നു. എന്നിട്ടും വിന്സെന്റ് ഇവരെ വിളിച്ചിട്ടുണ്ടെന്നും പോലീസിനു വിവരം ലഭിച്ചു. തന്നെ വിന്സെന്റ് ശാരീരികമായി ചൂഷണം ചെയ്യുന്ന വിവരം അടുത്ത പള്ളിയിലെ വികാരിയെയും കന്യാസ്ത്രീയെയും തന്റെ സഹോദരനെയും പരാതിക്കാരി അറിയിച്ചിരുന്നു. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബാലരാമപുരത്ത് വിന്സെന്റിന്റെ ഓഫീസിന് അടുത്ത് പരാതിക്കാരിക്ക് കടയുണ്ട്. ഈ കടയുമായി ബന്ധപ്പെട്ട തര്ക്കം നേരത്തേ എംഎല്എ ഇടപെട്ട് പരിഹരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷമാണ് പരാതിക്കാരിയുമായി എംഎല്എ സൌഹൃദത്തിലായത്. പിന്നീട് വിന്സെന്റ് പല തവണ പരാതിക്കാരിയെ ഫോണില് വിളിക്കുകയും ശാരീരികമായി ചൂഷണത്തിനിരയാക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
തിരുവനന്തപുരംഃ ഒമൈക്രോൺ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യൂ ഇന്ന് കൂടി തുടരും. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം നിലവിലെ സാഹചര്യത്തിൽ രാത്രി കർഫ്യൂ നീട്ടാൻ സാധ്യതയില്ലെന്നാണ് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പുതുവൽസര ആഘോഷം പ്രമാണിച്ച് ആളുകളുടെ കൂട്ടം കൂടൽ ഒഴിവാക്കാൻ വേണ്ടിയാണ് പ്രധാനമായും ഇപ്പോൾ രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരുന്ന കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുക്കും.
കത്തോലിക്ക യുവാക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നാര്ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ടിലിനു പിന്തുണയുമായി ബിജെപി. ബിജെപി മുന് ജില്ലാ അധ്യക്ഷനും പുതുപ്പള്ളി നിയമസഭാ സ്ഥാനാര്ത്ഥിയായിരുന്ന എന് ഹരിയാണ് ബിഷപ്പിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. ബിഷപ്പിന്റെ പ്രസ്താവന അത്യന്തം ഗൌരവകരമാണെന്നും ഒരു ബിഷപ്പിന് പോലും ആശങ്കയുണ്ടായിട്ടും നമ്മുടെ നിയമ സംവിധാനം ഉറക്കം നടിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'നാര്ക്കോട്ടിക് ലവ് ജിഹാദിന് കത്തോലിക്ക പെണ്കുട്ടികളെ ഇരയാക്കുന്നു എന്ന പാല ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന അത്യന്തം ഗൌരവകരം. അടുത്ത കാലത്തായി കേരളത്തില് പിടികൂടുന്ന മയക്കുമരുന്നുകളുടെ ബാഹുല്യം ഇതിലേക്കാണ് വിരല് ചൂണ്ടുന്നത്. നൂറു കണക്കിന് കിലോ കഞ്ചാവും, വിപണിയില് കോടികള് വില വരുന്ന ഹാഷിഷ് പോലുള്ള മയക്കുമരുന്നുകളും എവിടെ നിന്നാണ് എത്തുന്നതെന്ന് അന്വഷണം നടത്താന് പോലീസും രഹസ്യാന്വഷണ വിഭാഗവും തയാറാകണം. ഇത്തരം കേസുകളില് പിടിക്കപ്പെടുന്നവര്ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും അന്വഷണം നടത്തണം. കത്തോലിക്ക യുവാക്കളില് മാത്രമല്ല ഹിന്ദു ക്രിസ്ത്യന് യുവാക്കള്ക്കിടയില് മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെ നിരീക്ഷിക്കാന് പ്രത്യേക സംവിധാനം ഏര്പ്പെടുത്തേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഒരു ബിഷപ്പിന് പോലും ആശങ്കയുണ്ടായിട്ടും നമ്മുടെ നിയമ സംവിധാനം ഉറക്കം നടിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല', എന് ഹരി വ്യക്തമാക്കി.
കൊച്ചിഃ കൊച്ചിന് കാര്ഡിയാക് ഫോറം പ്രസിഡന്റായി ഡോ. മനു വര്മ്മയേയും , സെക്രട്ടറി ആയി ഡോ. ജിമ്മി ജോര്ജ് നെയും തിരഞ്ഞെടുത്തു. ഡോ. മനു വര്മ്മ കൊച്ചി മെഡിക്കല് ട്രസ്റ്റ് ആശുപത്രിയില് സീനിയര് കണ്സള്ട്ടന്റ് കാര്ഡിയോളജിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുന്നു.കൊച്ചി ലിസ്സി ആശുപത്രിയിലെ സീനിയര് കണ്സള്ട്ടന്റ് കാര്ഡിയോളജിസ്റ്റ് ആണ് ഡോ. ജിമ്മി ജോര്ജ്.
തമിഴകം കാത്തിരുന്ന വിജയ് ചിത്രം മാസ്റ്റര് പൊങ്കലിന് തിയേറ്റററുകളില് തന്നെ റിലീസ് ചെയ്യുകയാണെന്ന് അണിയറ പ്രവര്ത്തകര് അറിയിച്ചു കഴിഞ്ഞു. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ചിത്രം ഒടിടി പ്ലാറ്റ് ഫോമുകളില് റിലീസ് ചെയ്തേക്കുമെന്ന് അണിയറ പ്രവര്ത്തകര് പുറത്ത് വിട്ടിരുന്നു. പക്ഷെ ജനുവരി 13 ന് തന്നെ ചിത്രം തിയേറ്ററുകള് വഴി റിലീസ് ചെയ്യുമെന്നാണ് നിര്മാതാക്കള് അറിയിച്ചതോടെ പ്രേക്ഷകരും ആകാഷയിലാണ്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് വാര്ത്തകളില് ഇടം നേടിയിരുന്നു. കോവിഡ് വൈറസ് ജനിതക മാറ്റം സംഭവിച്ച് രാജ്യത്ത് പടരുന്നു എന്ന വാര്ത്ത പുറത്ത് വന്നതോടെ കേരളത്തില് ഉടനെങ്ങും തിയേറ്റര് തുറക്കില്ലെന്ന സര്ക്കാര് തീരുമാനം വന്നിരുന്നു. ഇത് വിജയ് ആരാധകര്ക്കിടയില് കടുത്ത നിരാശയാണ് ഇപ്പോള് ഉണ്ടാക്കിയിരിക്കുന്നത്. തിയേറ്ററുകള് ഉടന് തുറന്നാല് അടുത്ത തിരഞ്ഞെടുപ്പില് കേരളത്തിലെ വിജയ് ആരാധകരുടെ വോട്ട് എല്ഡിഎഫിന് ആയിരിക്കുമെന്നാണ് ആരാധകര് അറിയിച്ചത്.
കോമഡി വേദികളിലൂടെ പ്രേക്ഷകര്ക്ക് ഏറെ പരിചിതനായ താരമാണ് തങ്കച്ചന് വിതുര. ജനപ്രിയ കോമഡി പരിപാടിയായ സ്റ്റാര് മാജിക്കില് സജീവമായ താരത്തിന് ഇന്ന് ആരാധകര് ഒട്ടനവധിയാണ്. പ്രേക്ഷകര് ഏറെ സ്നേഹത്തോടെ തങ്കു എന്നാണ് തങ്കച്ചനെ വിളിക്കുന്നത്. ഓരോ ദിവസത്തെയും സ്റ്റാര് മാജിക്കിലെ എപ്പിസോഡില് തങ്കുവിന്റെ വ്യത്യസ്തങ്ങളായ പ്രകടനങ്ങള് കാണാനാണ് പ്രേക്ഷകര് കാത്തിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുടെ സ്വന്തം തങ്കുവിന്റെ ഒരു പുതിയ വിശേഷങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്. സ്റ്റേജുകളിലെ മിമിക്രിയിലൂടെയാണ് താരം ക്യാമറയ്ക്ക് മുന്നിലേയ്ക്ക് എത്തുന്നത്. മിനിസ്ക്രീനില് സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോള് മുതല് തന്നെ തങ്കച്ചനെ പ്രേക്ഷകര് നെഞ്ചിലേറ്റിയിരുന്നു. വ്യത്യസ്തമായ അഭിനയം കൊണ്ടും നര്മ്മം കൊണ്ടുമാണ് തങ്കച്ചന് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. സ്റ്റാര് മാജിക് അവതാരകയായ ലക്ഷ്മി നക്ഷത്ര കഴിഞ്ഞ ദിവസം തങ്കച്ചന്റെ വീട്ടിലേയ്ക്ക് പോയിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയില് പ്രേക്ഷകര് കാത്തിരുന്ന ഒരു സന്തോഷ വിവരം കൂടി അവതാരക സൂചിപ്പിച്ചു. തങ്കച്ചന് ഉടനെ വിവാഹിതനാവാന് പോവുകയാണെന്ന കാര്യമായിരുന്നു ലക്ഷ്മി പറഞ്ഞത്. പെണ്കുട്ടി ആരാണെന്നോ എന്ത് ചെയ്യുന്നുവെന്നോ തുടങ്ങിയ കാര്യങ്ങള് സൂചിപ്പിച്ചിട്ടില്ലെങ്കിലും തനിക്ക് അറിയാവുന്ന ആളാണെന്നും തങ്കു തന്നെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ലക്ഷ്മി സൂചിപ്പിച്ചു. ഏതായാലും കാത്തിരുന്നത് പോലെ തങ്കുവിനൊരു പെണ്ണ് കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചുള്ള കമന്റുകളുമായി ആരാധകരും എത്തുകയാണ്. 'തങ്കുവിന്റെ കല്യാണം ഉടനെ ഉണ്ടെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. എപ്പോഴാണ് കല്യാണമെന്ന ചോദ്യത്തിന് അതൊക്കെ ഉണ്ടെന്നാണ് താരം പറഞ്ഞത്. ചില സര്പ്രൈസുകളൊക്കെ തങ്കു പ്ലാന് ചെയ്തിട്ടുണ്ടെന്നും അതൊക്കെ ഞാന് മണത്ത് അറിഞ്ഞു. ആളാരാണെന്ന് എനിക്ക് അറിയാം. പക്ഷേ ഞാനത് പറയുന്നില്ല. തങ്കു തന്നെ ആളെ എനിക്ക് കാണിച്ച് തന്നിരുന്നു എന്ന് ലക്ഷ്മി പറയുമ്പോള് അതാരാണെന്നാണ് തങ്കു തിരിച്ച് ചോദിക്കുന്നത്. വീഡിയോ കോളിലൂടെ എന്നെ കാണിച്ച് തന്ന ആളുടെ പേര് താന് പറയട്ടേ എന്ന് ചോദിച്ചപ്പോള് നമ്മള് സഹോദരങ്ങളെ പോലെയല്ലേ, അതൊന്നും വിളിച്ച് പറയരുതെന്ന് തങ്കച്ചന് സൂചിപ്പിച്ചു. ഇപ്പോള് എനിക്ക് പറയാനുള്ള അനുവാദമില്ലെന്ന് പറഞ്ഞ ലക്ഷ്മി പെട്ടെന്ന് തന്നെ കല്യാണം ഉണ്ടാവുമെന്ന് സൂചിപ്പിച്ചു. അത് തങ്കച്ചന് സമ്മതിക്കുകയും ചെയ്തു. തങ്കു ഇപ്പോള് കമ്മിറ്റഡ് ആണ്. പുള്ളി ഇതേ കുറിച്ചൊന്നും പറയില്ല. അതുകൊണ്ട് ഞാന് തന്നെ എല്ലാം പറയാം. ഒരു ലവ് കം അറേഞ്ച്ഡ് മ്യാരേജ് ആയിരിക്കും തങ്കുവിന്റേത്. അധികം താമസിക്കാതെ തന്നെ അതുണ്ടാവും. ആ സമയത്ത് ഞങ്ങളത് ലൈവ് ആയി നിങ്ങളിലേക്ക് എത്തിക്കുമെന്നും ലക്ഷ്മി പറഞ്ഞ് നിര്ത്തുന്നു. തീര്ച്ചയായും അങ്ങനെയുണ്ടാവുമെന്ന് തങ്കച്ചനും സൂചിപ്പിച്ചു. ഒരു ദിവസം ഞങ്ങള് ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലില് വരുന്നതായിരിക്കുമെന്ന് കൂടി നടന് പങ്കുവെച്ചു. അതേ സമയം തങ്കുവിനും ലക്ഷ്മിയ്ക്കും ആശംസകള് അറിയിച്ചാണ് ആരാധകരെത്തുന്നത്. താരത്തിനൊപ്പമുള്ള വീഡിയോയുടെ മൂന്നാമത്തെ പാര്ട്ടാണ് ലക്ഷ്മിയിപ്പോള് പുറത്ത് വിട്ടത്. മൂന്ന് വീഡിയോയില് ഏറ്റവും രസകരമായിട്ടുള്ളത് ഈ വീഡിയോ ആയിരുന്നു. ഒപ്പം നില്ക്കുന്ന ആളുടെ വൈബ് അനുസരിച്ച് അവരെയും പ്രേക്ഷകരേയും ഒരുപോലെ കംഫര്ട്ടബിള് ആക്കിയും എന്റര്ടെയിന് ചെയ്യുകയും ചെയ്തു. വളരെ മനോഹരമായിട്ടുണ്ടെന്നാണ് ഒരു ആരാധിക എഴുതിയത്. തങ്കുവിന്റെ ആ സംസാര ശൈലിയാണ് എനിക്ക് ഏറ്റവും ഇഷ്ടമെന്നാണ് മറ്റൊരു ആരാധകന് പറയുന്നത്. തങ്കച്ചന് ചേട്ടന് മണി ചേട്ടനെ പോലെ പകരം വെക്കാത്ത ഒരു കലാകാരന് ആണ്. എത്രയും പെട്ടെന്ന് നല്ലൊരു ജീവിതം ഉണ്ടാകട്ടെ. അദ്ദേഹത്തിന്റെ അമ്മ ഏറ്റവുമധികം ആഗ്രഹിച്ചിരുന്നത് മകന്റെ വിവാഹമായിരുന്നു. അത് കാണാന് സാധിക്കാതെ അവര് പോയി. എന്നാല് നല്ലൊരു പെണ്കുട്ടി തന്നെ താരത്തിന്റെ ജീവിതത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും കാത്തിരുന്ന ആ സന്തോഷ വാര്ത്ത പങ്കുവെച്ചതിനും തങ്കച്ചന് ചേട്ടനെ വീണ്ടും നമ്മുടെ മുന്നില് എത്തിച്ച ചിന്നു ചേച്ചിക്ക് ഒരായിരം നന്ദി എന്നുമാണ് ആരാധകര് ലക്ഷ്മി നക്ഷത്രയോട് പറയുന്നത്. ചെറിയ പ്രായത്തില് തന്നെ അഭിനയമോഹം ഉണ്ടായിരുന്ന തങ്കു സ്കൂളില് പഠിക്കുന്ന കാലത്തുതന്നെ മിമിക്രിയോടും പാട്ടിനോടും ഇഷ്ടം വച്ച് കൂട്ടി. പഠനം കഴിഞ്ഞു വകയിലെ സഹോദരനൊപ്പം ഒരു മ്യൂസിക് ട്രൂപ്പ് തുടങ്ങിയ തങ്കുവിന് പിന്നീടത് അടച്ചുപൂട്ടേണ്ടി വന്നു. വര്ഷങ്ങള്ക്ക് ശേഷം മഴവില് മനോരമയിലെ കോമഡി ഫെസ്റ്റിവല് എന്ന പരിപാടിയാണ് തങ്കുവിന്റെ ജീവിതത്തില് വഴിത്തിരിവായത്. ഗ്രേറ്റ് ഫാദര് എന്ന സിനിമയുടെ പ്രൊമോഷന് സമയത്ത് മമ്മൂക്കയുള്ള വേദിയില് വച്ച് തങ്കു അവതരിപ്പിച്ച പരിപാടിയിലൂടെയാണ് നടന്റെ ജീവിതം മാറിമറിയുന്നത്. അത് കണ്ട് ഇഷ്ടപ്പെട്ട് മമ്മൂക്ക തങ്കുവിനെ നേരിട്ട് ഫോണില് വിളിച്ചു അടുത്ത സിനിമയില് അവസരം ഒരുക്കി നല്കിയത്. പിന്നീട് പരോള്, കുട്ടനാടന് ബ്ലോഗ് തുടങ്ങിയ സിനിമകളില് മമ്മൂക്കയുടെ ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്.
2019 ജൂലൈയിൽ ന്യൂ ജേഴ്സിയിൽ നടക്കുവാൻ പോകുന്ന 10 മത് ഗ്ലോബൽ ഹിന്ദു കൺവെൻഷന്റെ ഭാഗമായുള്ള എക്സികുട്ടീവ് കമ്മിറ്റിയിൽ ജോയിന്റ് ട്രഷറായി ശ്രീ ബിനീഷ് വിശ്വംഭരനെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു. തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ മുൻ ജോയിന്റ് ട്രഷറർ ശ്രീമതി രമ്യ അനിൽകുമാർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് വളരെ അധികം പ്രവർത്തന മികവും പരിചയവുമായി ശ്രീ ബിനീഷ് വിശ്വംഭരൻ എത്തുന്നത്. ഏകദേശം 12 വർഷങ്ങൾക്കു മുൻപാണ് ശ്രീ ബിനീഷ് വിശ്വംഭരൻ അമേരിക്കയിലേക്ക് കുടിയേറിയത്. ആതുര സേവന രംഗത്ത് ജോലി ചെയ്യുന്ന അദ്ദേഹം 2006 മുതൽ ഫ്ലോറിഡയിലെ മയാമിയിലാണ് താമസം. സൌത്ത് ഫ്ലോറിഡയിലെ ഹിന്ദു അസോസിയേഷനായ കേരളാ ഹിന്ദുസ് ഓഫ് സൌത്ത് ഫ്ലോറിഡയിൽ തുടക്കം മുതൽ പ്രവർത്തിക്കുകയും വിവിധ കാലയളവുകളിൽ സംഘടയുടെ സെക്രട്ടറി, ട്രഷർ, ജോയിന്റ് ട്രഷറർ ഏറ്റടുത്തു പ്രവൃത്തിച്ചതോടൊപ്പം മറ്റു സാംസ്കാരിക സംഘടനകളുടെ പ്രവർത്തനങ്ങളിലും സഹകരിച്ചു വരുന്നു.ജന്മനാട്ടിൽ ബാലഗോകുലമായും മറ്റു ഹൈന്ദവ സംഘടനകളുമായും യോജിച്ചു പ്രവർത്തിച്ചതിന്റെ പരിചയം അദ്ദേഹത്തിന്റെ ഇവിടുത്തെ പ്രവർത്തനങ്ങളിൽ വരെയധികം മുതൽകൂട്ടായിട്ടുണ്ട്. KHNA യിൽ 2011 മുതൽ സജീവ പ്രവത്തകനായ ശ്രീ ബിനീഷ് വിശ്വംഭരൻ 2013 - 2015 കാലഘട്ടത്തിൽ KHNA ഡയറക്ടർ ബോർഡ് മെമ്പറായും 2015 - 2017 കാലയളവിൽ KHNA സൌത്ത്ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ ആയും KHNA യുവ വൈസ് ചെയറായും പ്രവർത്തിച്ചിട്ടുണ്ട്. പത്തനംതിട്ട കോന്നി സ്വദേശിയാണ്.
അലാംബ്ര : ജാവലിൻ ത്രോ ലോക ചാമ്പ്യൻ ഗ്രനേഡയുടെ അൻഡേഴ്സൺ പീറ്റേഴ്സിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ജോൺ അലക്സാണ്ടർ (55),നോയൽ കൂപ്പർ (45), മിഖായേൽ ജോൺ(35) ലാൻസ് വിഗ്ഗിൻസ്(45), ഷിയോൺ ജാക്ക് (28) എന്നിവരാണ് പിടിയിലായത്. നിലവൽ ഇവർ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ അടുത്ത ദിവസം മജിസ്ട്രേറ്റിന് മുന്നിൽ ഹാജറാക്കും. കഴിഞ്ഞ ദിവസമാണ് ആഡംബര ബോട്ടിൽ സഞ്ചരിക്കവേ ആൻഡേഴ്സണെ ഒരു സംഘം മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി പുറത്ത് വന്നിരുന്നു. ആക്രമണത്തിൽ പീറ്റേഴ്സിന് സാരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ അദ്ദേഹം ചികിത്സയിൽ തുടരുകയാണ്. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം ജാവലിനിൽ വെള്ളി മെഡൽ നേടിയിരുന്നു. തുടർന്ന് ചെവ്വാഴ്ച്ചയാണ് നാട്ടിൽ തിരിച്ചെത്തിയത്. മെഡൽ നേട്ടത്തിനെ തുടർന്ന് ആൻഡേഴ്സണ് രാജ്യത്ത് വീരോചിത സ്വീകരണമാണ് ലഭിച്ചിരുന്നത്. ഇത് ആഘോഷിക്കുന്നതിനായാണ് ആഡംബര ബോട്ടിൽ എത്തിയത്. പിന്നാലെയാണ് അദ്ദേഹത്തിന് ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്.
കരാർ അവസാനിക്കുമ്പോൾ സെർജിയോ അഗ്യൂറോ സ്പെയിനിലേക്കുള്ള തിരിച്ചുവരവ് പൂര്ണമായി നിരസിക്കുന്നില്ല. പക്ഷേ മാഞ്ചസ്റ്റർ സിറ്റിയുമായി ചാമ്പ്യൻസ് ലീഗ് നേടാൻ ശ്രമിക്കുന്നതിലാണ് താൻ ശ്രദ്ധിക്കുന്നതെന്ന് പറഞ്ഞു. നിലവിലെ കരാറിൽ അർജന്റീനക്കാരന് 14 മാസം ശേഷിക്കുന്നുണ്ടെങ്കിലും അത് കഴിഞ്ഞാല് അദ്ദേഹത്തിന്റെ ഭാവി അനിശ്ചിതത്തിലാണ്. അടുത്ത മാസം 32 വയസ്സ് തികയുന്ന അഗ്യൂറോ, 2011 ൽ 40 മില്യൺ ഡോളർ ഇടപാടിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ നിന്ന് സിറ്റിയിൽ ചേർന്നു. ഇപ്പോള് അദ്ദേഹമാണ് ക്ലബിന്റെ എക്കാലത്തെയും മുൻനിര ഗോൾ സ്കോറര്. പഴയകാല ക്ലബ് ഇൻഡിപെൻഡന്റിനൊപ്പം തന്റെ കരിയർ അവസാനിപ്പിക്കാന് ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പണ്ടേ പറഞ്ഞിരുന്നു. തല്കാലം ഇപ്പോള് അദ്ദേഹത്തിന്റെ മനസ്സില് സിറ്റിക്ക് വേണ്ടി ചാമ്പ്യന്സ് ലീഗ് ട്രോഫി നേടുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഉള്ളത് എന്നും കൂട്ടിച്ചേര്ത്തു.
Don't Miss! മമ്മൂട്ടിയാകാന് തല അജിത്ത്; നയന്താര കൂടെ തന്നെ!! മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്കര് ദ റാസ്ക്കല് എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന് കേള്ക്കാന് തുടങ്ങിയിട്ട് നാളുകുറച്ചായി. മമ്മൂട്ടി ചെയ്ത ഭാസ്കറിന്റെ വേഷം രജനികാന്തോ അജിത്തോ ചെയ്യുമെന്നാണ് കേട്ടിരുന്നത്. എന്നാല് അക്കാര്യത്തിലിപ്പോള് തീരുമാനമായി. മമ്മൂട്ടിയായി അജിത്ത് എത്തും. ഭാസ്കര് ദ റാസ്ക്കലില് നായികയായ നയന്താര തന്നെയാണ് തമിഴിലും അജിത്തിന്റെ പെയര്. സിദ്ദിഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയാകാന് തല അജിത്ത്; നയന്താര കൂടെ തന്നെ!! അജിത്തോ രജനികാന്തോ മമ്മൂട്ടി ചെയ്ത വേഷത്തിലെത്തുമെന്നാണ് തുടക്കം മുതല് വാര്ത്തകള് വന്നിരുന്നത്. മമ്മൂട്ടിയാകാന് തല അജിത്ത്; നയന്താര കൂടെ തന്നെ!! ഒടുവിലത്തെ റിപ്പോര്ട്ടുകള് വരുമ്പോള് അജിത്തിനെ തന്നെ നായകനായി നിശ്ചയിച്ചു എന്നാണ് അറിയുന്നത്. മമ്മൂട്ടിയാകാന് തല അജിത്ത്; നയന്താര കൂടെ തന്നെ!! ചിത്രത്തിന്റെ റീമേക്കിലും നായികയായെത്തുന്നത് നയന്താര തന്നെയാണ്. നേരത്തെ സിദ്ദിഖ് സംവിധാനം ചെയ്ത്, നയന്താര അഭിനയിച്ച ബോഡിഗാഡ് തമിഴിലെത്തിയപ്പോള് അസിനാണ് പകരക്കാരിയായി വന്നത്. മമ്മൂട്ടിയാകാന് തല അജിത്ത്; നയന്താര കൂടെ തന്നെ!! തമിഴകത്തെ സംബന്ധിച്ച് സിദ്ദിഖ് പരിചിതനാണ്. മലയാളത്തില് ഹിറ്റായ ഫ്രണ്ട്സും ബോഡി ഗാഡും (കാവലന്) തമിഴകത്തും വിജയിപ്പിച്ച സംവിധായകനാണ്. മമ്മൂട്ടിയാകാന് തല അജിത്ത്; നയന്താര കൂടെ തന്നെ!! മമ്മൂട്ടിയാകാന് തല അജിത്ത്; നയന്താര കൂടെ തന്നെ!! അജിത്ത് നയന് ജോഡി പൊരുത്തം ഇതിനകം തമിഴ് സിനിമാ സ്വീകരിച്ചതാണ്. ബില്ലയിലും ആരംഭത്തിലും അജിത്തും നയനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 'ഒരു ബുദ്ധിമുട്ടുമില്ലാതെ വളർന്നവൻ; എല്ലാം തമാശ'; നാൽപതാം വയസിൽ ചിമ്പു വിവാഹത്തിലേക്ക്? അനാദരവ് ആകുമെന്ന് കരുതി ശിവജിക്ക് മുന്നിൽ എഴുന്നേറ്റില്ല; വിവാദത്തിൽ പെട്ട സിൽക്ക് സ്മിത; സംഭവിച്ചത്!
- 2 hrs ago തരംഗമാകാൻ സാംസങ് ഗാലക്സി എം34 5ജി; 6. 5 ഇഞ്ച് AMOLED ഡിസ്പ്ലേയുമായി എത്തുന്നത് 16,999 രൂപ പ്രാരംഭവിലയിൽ! - News 250ൽ തൊട്ട് തക്കാളി വില; നട്ടംതിരിഞ്ഞ് മക്ഡൊണാൾഡ്സും; ഒടുവിൽ കടുത്ത തീരുമാനം! - Movies ഹോട്ടലിലുള്ളവര് കാണേ കത്രീനയുടെ കരണം പുകച്ച് സല്മാന്; വെറുതെയല്ല കാമുകിമാര് ഇട്ടിട്ട് പോകുന്നത്! ബ്രോഡ്ബാന്റ് കണക്ഷൻ വീട്ടിൽ എടുക്കുന്ന ആളുകൾക്ക് ഇന്ന് ധാരാളം ഓപ്ഷനുകൾ ലഭ്യമാണ്. നിരവധി കമ്പനികൾ ഇന്ന് ബ്രോഡ്ബാന്റ് സേവനം നൽകുന്നുണ്ട്. ഇത്തരം കമ്പനികൾ മികച്ച വേഗതയും ഓഫറുകളുമടങ്ങുന്ന പ്ലാനുകളുമായി ഉപയോക്താക്കളെ ആകർഷിക്കാനും ശ്രമിക്കുന്നുണ്ട്. ഒരു ഇന്റർനെറ്റ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അവ നമ്മുടെ വീട്ടിലെ ഡിവൈസുകൾക്ക് മതിയായ ഇന്റർനെറ്റ് വേഗത നൽകുന്നു എന്നതാണ്. ഈ തിരഞ്ഞെടുപ്പ് ഒരു വീട്ടിൽ നിന്ന് മറ്റൊന്നിലേക്കെത്തുമ്പോൾ മാറാവുന്ന ഒന്നാണ്. ഓരോ ആളുകൾക്കും അവരുടെ ആവശ്യത്തിന് അനുസരിച്ചുള്ള പ്ലാനുകൾ തിരഞ്ഞെടുക്കാം. ഇതിലൂടെ കൂടുതൽ പണം മുടക്കാതെ ആവശ്യം നിറവേറ്റാൻ സാധിക്കും. ടിവി കാണുകയും ഇടയ്ക്കിടെ വീഡിയോ കോളുകൾ വിളിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഗെയിമർമാർ ഉപയോഗിക്കുന്ന രീതിയിലുള്ള ശക്തമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി ആവശ്യമില്ല. നമ്മുടെ ജോലിയുടെ സ്വഭാവം. ആവശ്യങ്ങൾ എന്നിവയെല്ലാം അനുസരിച്ച് ഇത് മാറാം. ഇന്റർനെറ്റ് കണക്ഷൻ എടുക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം. സെക്കൻഡിൽ 25 മെഗാബൈറ്റിൽ കൂടുതൽ വേഗതയുള്ള ഏതൊരു ഇന്റർനെറ്റും 'അഡ്വാൻസ്ഡ് സർവീസ്' ആയിട്ടാണ് കണക്കാക്കേണ്ടത് എന്ന് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ പറയുന്നു. ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതും സ്മാർട്ട് ടിവി കാണുന്നതും സ്മാർട്ട് ഹോം ആയതുമെല്ലാം കണക്കിലെടുത്ത് ഇതിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. എന്നാൽ നിലവിൽ വേഗതയേറിയതും വേഗത കുറഞ്ഞതുമായ ഇന്റർനെറ്റിനെ പരസ്പരം തരം തിരിക്കുന്നതിനുള്ള അടിസ്ഥാനം 25 എംബിപിഎസ് തന്നെയാണ്. നിങ്ങൾ ഇന്റർനെറ്റ് കണക്ഷൻ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ആദ്യത്തേത് റൂട്ടറിന്റെയും മറ്റും പ്രശ്നങ്ങൾ ആണ്. ഒരു കണക്ഷനിലെ ഇന്റർനെറ്റ് വേഗത കൂടണോ കുറയണോ എന്ന് നിർണയിക്കപ്പെടുന്നത് നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ആണ്. ഉയർന്ന വേഗതയുള്ള ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിലും, നെറ്റ്വർക്ക് ട്രാഫിക്ക്, മറ്റ് നെറ്റ്വർക്കുകളിൽ നിന്നുള്ള ഇടപെടൽ, മോശം റൂട്ടർ തുടങ്ങിയ കാര്യങ്ങൾ ഇന്റർനെറ്റ് വേഗത കുറയുന്നതിന് കാരണമാകും. ഇതിന് നമ്മൾക്ക് കാണാവുന്ന പരിഹാരം മികച്ച റൂട്ടറുകളും മറ്റും വാങ്ങി വയ്ക്കുക എന്നത് തന്നെയാണ്. മികച്ച ഡിവൈസുകൾ മാത്രമേ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുകയുള്ളു. വാങ്ങുന്ന ഡിവൈസുകളുടെ വിവരങ്ങൾ വായിച്ച് മനസിലാക്കുകയും അവ മികച്ച ബാൻഡ് വിഡ്ത്തും കണക്ടിവിറ്റിയും നൽകുന്നവയാണ് എന്ന് ഉറപ്പാക്കുകയും വേണം. നിങ്ങൾ ഒരു ഇന്റർനെറ്റ് കണക്ഷൻ എടുക്കുമ്പോൾ പരിഗണിക്കേണ്ട ഒരു പ്രധാന ഘടകം വീട്ടിലുള്ള ഡിവൈസുകളുടെയും അവ ഉപയോഗിക്കുന്ന ആളുകളുടെയും എണ്ണമാണ്. വീട്ടിൽ രണ്ട് താമസക്കാർ മാത്രമേ ഉണ്ടാകൂ, എന്നാൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന 15 ഡിവൈസുകൾ ഉണ്ടായിരിക്കാം. ഇത് ഉപയോഗ തരത്തെയും ആശ്രയിച്ചിരിക്കുന്നു. ചിലപ്പോൾ കുറച്ച് ആളുകൾ തന്നെ മിക്ക സമയവും ഒടിടി സ്ട്രീമിങ് ചെയ്യുന്നവർ ആയിരിക്കും. എല്ലാ ദിവസവും വീഡിയോ കോളുകൾ ചെയ്യുന്നർക്കും കൂടുതൽ ഡാറ്റ ആവശ്യമാണ്. ഈ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വേണം പ്ലാനുകൾ എടുക്കാം. നിങ്ങൾ ഒരു പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ, ഇന്റർനെറ്റ് വേഗതയ്ക്ക് അവയെല്ലാം ഉൾക്കൊള്ളാൻ ആവശ്യമായ ബാൻഡ്വിഡ്ത്ത് ഉണ്ടെന്ന് ഉറപ്പാക്കണം. 100 എംബിപിഎസോ അതിൽ കൂടുതലോ ഉള്ള ഇന്റർനെറ്റ് ഡൌൺലോഡ് വേഗതയെയാണ് പലപ്പോഴും വേഗതയേറിയ ഇന്റർനെറ്റായി കണക്കാക്കുന്നത്. ഇവയ്ക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിക്കാതെ തന്നെ ഒന്നിലധികം ഉപയോക്താക്കൾക്ക് ഒരേസമയം ഒന്നിലധികം പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും. ഫൈബർ ഒപ്റ്റിക്സ് കണക്റ്റിവിറ്റിയാണ് ഇന്റർനെറ്റ് സ്പീഡ് സ്ഥിരതയ്ക്ക് അനുയോജ്യമായ ഒരു ഘടകം. അപ്ലോഡ് വേഗത നിങ്ങൾക്ക് ഇന്റർനെറ്റിലേക്ക് എത്ര വേഗത്തിൽ ഡാറ്റ അയയ്ക്കാമെന്ന് കാണിക്കുന്നു. ഡൌൺലോഡ് വേഗത എത്ര വേഗത്തിൽ ഇന്റർനെറ്റിൽ നിന്ന് ഡാറ്റ പിൻവലിക്കാമെന്ന് കാണിക്കുന്നു. അപ്ലോഡ് വേഗതയും ഡൌൺലോഡ് വേഗതയും ഒരുമിച്ച് ഇന്റർനെറ്റ് വേഗത നിർണ്ണയിക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾ ഇത് പരിഗണിക്കേണ്ടതുണ്ട്, കാരണം അവർക്ക് അപ്ലോഡ് ചെയ്യാനും ഒന്നിലധികം സൂം കോളുകളിൽ ജോയിൻ ചെയ്യാനും ഉണ്ടായിരിക്കും. പല ടെലികോം കമ്പനികളും ഡൌൺലോഡ് വേഗതയേക്കാൾ കുറഞ്ഞ അപ്ലോഡ് വേഗതയാണ് നൽകുന്നത്. ഒരു ഇൻറർനെറ്റ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ ഡാറ്റാ ക്യാപ് ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്റർനെറ്റ് സേവന ദാതാവ് നൽകുന്ന ഡാറ്റ ഉപയോഗ പരിധിയാണ് ഡാറ്റ ക്യാപ്. വീഡിയോ സ്ട്രീമിങ്, ഗെയിമിങ് പോലെയുള്ള ഡാറ്റാ- കൂടുതലായി വേണ്ടി വരുന്ന കാര്യങ്ങൾക്ക് ഉപയോക്താവ് കൂടുതൽ ഡാറ്റ ഉപയോഗിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ബാക്കിയുള്ള ഡാറ്റയും മറ്റും ശ്രദ്ധിക്കേണ്ടതുണ്ട്. കുറഞ്ഞ വേഗതയുള്ള പ്ലാനുകൾ കർശനമായ ഡാറ്റ പരിധികളോടെയായിരിക്കും വരുന്നത്. ടെലികോം സേവനദാതാക്കളുടെ വെബ്സൈറ്റുകളിൽ എല്ലാ പ്ലാനുകളുടെയും വിവരങ്ങൾ കൃത്യമായി നൽകിയിരിക്കും. ഇത് വായിച്ച് ഉപയോക്താവിന് ഡാറ്റ ലിമിറ്റിന്റെയും മറ്റും വിവരങ്ങൾ വിശദമായി തന്നെ മനസിലാക്കാൻ സാധിക്കും. ഇത്തരം വിവരങ്ങൾ കണ്ടില്ലെങ്കിൽ നിങ്ങൾ പ്ലാൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഐഎസ്പിയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കേണ്ടതുണ്ട്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ച് വേണം പുതിയൊരു ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ. ഈ വിവരങ്ങൾ അറിയാതെ കണക്ഷൻ എടുക്കുന്ന ആളുകൾക്ക് തങ്ങളുടെ ആവശ്യത്തിനുള്ള വേഗത ലഭിക്കുകയോ ഡാറ്റ വേഗത്തിൽ തീർന്നുപോകുന്നതായി അനുഭവപ്പെടുകയോ ചെയ്യും.
ഭോപ്പാല്ഃ നാല്പ്പത് അടി താഴ്ചയുള്ള കുഴല് കിണറില് വീണ നാല് വയസുകാരനെ 35 മണിക്കൂറിന് ശേഷം രക്ഷപെടുത്തി. ഭോപ്പാലില് നിന്നും 150 കിമി അകലെയുള്ള ദേവാസ് ജില്ലയിലെ ഉംരിയയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. കളിക്കുന്നതിനിടയില് അബദ്ധത്തില് കുട്ടി കുഴല് കിണറിനുളളിലേക്കു പതിക്കുകയായിരുന്നു. നേരിട്ട് പുറത്തെത്തിക്കാന് സാധിക്കാത്തതിനാല് കട്ടിയേറിയ പാറ തുരന്ന് ടണല് ഉണ്ടാക്കിയ ശേഷമാണ് കുട്ടിയെ രക്ഷപെടുത്തിയത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആരംഭിച്ച രക്ഷാപ്രവര്ത്തനം ഞായറാഴ്ച രാത്രി 10. 30ഓടെയാണ് അവസാനിപ്പിച്ചത്. കുഴല് കിണറില് നിന്നു പുറത്തെത്തിച്ച ഉടനെ തന്നെ കുട്ടിയെ സ്ഥലത്ത് ക്യാമ്പ് ചെയ്ത ഡോക്ടര്മാരുടെ നേതൃത്വത്തില് പരിശോധിക്കുകയും സമീപത്തുള്ള ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ നിന്നും വിദഗ്ധ പരിശോധനകള്ക്കായി കുട്ടിയെ ദേവാസിലെ ജില്ല ആശുപത്രിയിലേക്കു മാറ്റി. സൈനിക എന്ജിനീയറിങ് വിഭാഗത്തില് നിന്നും 60 അംഗ സംഘവും ഭോപ്പാലിലെ സംസ്ഥാന ദുരന്ത നിവാരണ സേനയിലെ 15 പേരും പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്ത്തനത്തില് പങ്കാളികളായി. കിണറിനുള്ളില് വീണ കുട്ടിയെ ക്യാമറയിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്പ്പെടുത്തിയിരുന്നു. മൈക്രോഫോണ് ഉപയോഗിച്ച് കുട്ടിയുമായി നിരന്തരം സംസാരത്തിലേര്പ്പെടാനും സംഘാംഗങ്ങള് ശ്രദ്ധിച്ചിരുന്നു. പാറ മൂലമാണ് രക്ഷാപ്രവര്ത്തനം താമസിച്ചതെന്ന് ദേവാസ് ജില്ല കളക്ടര് ആശിഷ് സിങ് പറഞ്ഞു. ചെറിയ അളവില് ഡൈനാമൈറ്റ് ഉപയോഗിച്ച് കടുപ്പമേറിയ പാറ പൊട്ടിക്കാം എന്ന നിര്ദ്ദേശം അവിടെ ഉയര്ന്നു വന്നിരുന്നു. എന്നാല് കുട്ടിയുടെ ജീവന് ഏതു വിധേനയും രക്ഷിക്കണം എന്നുള്ളതിനാല് ഈ നിര്ദ്ദേശം തള്ളിക്കളയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് ; വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് തിങ്കളാഴ്ച നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കും.
തിരുവനന്തപുരംഃ കീം പരീക്ഷ കേന്ദ്രത്തിന് പുറത്ത് സാമൂഹ്യ അകലം പാലിച്ചില്ലെന്ന പേരിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാനുള്ള കേരള പൊലീസിൻറെ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്ത്. പൊലീസിന്റെ തീരുമാനം അപലപനീയമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രസർക്കാർ നീറ്റ് പരീക്ഷ മാറ്റി വെച്ചിട്ടും നിർബന്ധബുദ്ധിയോടെ കേരളത്തിൽ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാന സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടും അഹങ്കാരത്തോടെ അത് തളളിക്കളഞ്ഞ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. സംസ്ഥാനത്തിൻറെ പല ഭാഗത്തും കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതോടെ പ്രതിക്കൂട്ടിലായ സർക്കാർ മുഖംരക്ഷിക്കാനാണ് രക്ഷിതാക്കൾക്കെതിരെ കേസെടുത്തത്-സുരേന്ദ്രൻ ആരോപിച്ചു. ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടറിൽ സഞ്ചരിച്ചവർക്ക് ലൈസൻസില്ലെന്ന് ഊഹിച്ച് 11000 രൂപ പിഴ! പരീക്ഷ മാറ്റിവെക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചവരാണ് കേരളത്തിലെ രക്ഷിതാക്കൾ. പ്രതിപക്ഷ സമരങ്ങളാണ് സംസ്ഥാനത്ത് കോവിഡ് പടർത്തുന്നതെന്ന് പറയുന്ന സർക്കാർ 80,000 വിദ്യർത്ഥികൾ എഴുതുന്ന പരീക്ഷ നടത്തി വിദ്യാർത്ഥികളെ കൊലയ്ക്ക് കൊടുക്കാനാണ് ശ്രമിച്ചത്. സ്വർണ്ണക്കള്ളക്കടത്തിൽ നിന്നും വഴിതിരിച്ചുവിടാൻ സർക്കാർ മനപൂർവ്വം ഉണ്ടാക്കുന്ന ജനദ്രോഹമാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു. ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
സര്ക്കാരിന്റെ ഈ തീരുമാനം നടപ്പിലായാല് 278 ചതുരശ്ര മീറ്റര് മുതല് 464 ചതുരശ്ര മീറ്റര് വരെ വിസ്തൃതിയുള്ള കെട്ടിടങ്ങള്ക്കാണ് അധിക നികുതിയായി 5,000 രൂപയോളം ആഡംബര നികുതിയായി നല്കണം. കൊച്ചി : കൊച്ചി മെട്രോയുടെ പരിസരത്തുള്ള വീടുകള്ക്ക് അധിക നികുതി ഏര്പ്പെടുത്താന് നീക്കവുമായി സംസ്ഥാന സര്ക്കാര്. മെട്രോ ലൈനിന് ഇരുവശത്തുമുള്ള ഒരു കിലോമീറ്ററിനകത്തുള്ള വീടുകളുടെ ആഢംബര നികുതി 50 ശതമാനം വര്ധിപ്പിക്കാനാണ് തീരുമാനം. ആലുവ മുതല് തൃപ്പൂണിത്തുറ വരെയുള്ള മെട്രോ ലൈനിന്റെ 278 ചതുരശ്ര മീറ്റര് വിസ്തൃതിയില് കൂടുതലുള്ള വീടുകള്ക്കാണ് ആഡംബര നികുതി. അധിക നികുതി ഏര്പ്പെടുത്തുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ലാന്ഡ് റവന്യു കമ്മിഷണറുടെ നിര്ദേശം സംബന്ധിച്ചു വിശദാംശങ്ങള് നല്കാന് റവന്യു വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്ക്കാരിന്റെ ഈ തീരുമാനം നടപ്പിലായാല് 278 ചതുരശ്ര മീറ്റര് മുതല് 464 ചതുരശ്ര മീറ്റര് വരെ വിസ്തൃതിയുള്ള കെട്ടിടങ്ങള്ക്കാണ് അധിക നികുതിയായി 5,000 രൂപയോളം ആഡംബര നികുതിയായി നല്കണം. നിര്ദ്ദേശം നടപ്പായാല് ഇവര്ക്ക് 7,500 രൂപയായിരിക്കും പുതിയ നികുതി. 464 ചതുരശ്ര മീറ്റര് മുതല് 695 വരെ 10,000 രൂപയും അതിനു മുകളിലേക്ക് 12,500 രൂപയുമാണ് നിലവില് ആഡംബര നികുതി. കണയന്നൂര് താലൂക്കില് 21 വില്ലേജുകളിലായി ആഡംബര നികുതി നല്കേണ്ട 5,000 വീടുകളുണ്ട്. എറണാകുളം വില്ലേജില് 450 വീടുകളും എളംകുളം വില്ലേജില് 675 വീടുകളുമുണ്ട്.
കൊണ്ടുതന്നെ പന്നിയുടേയും തലയറുത്തു പറഞ്ഞപോ ലെ ഇറച്ചിയും വേവിച്ചു വെച്ചു. ജപ്പാൻകാരുടെ കാപ്പാട് കഴിഞ്ഞപ്പോൾ, ബാക്കി യുള്ള പന്നിപ്പദാം എല്ലാവം സമമായി വിളമ്പി ക്കൊടുക്കാൻ ആഫീസറുടെ കല്പനയുണ്ടായി. അബൂബക്കറും മാപ്പിളമാരും മലയാക്കാരും ചൂളി നില്ക്കുന്നതു കണ്ടപ്പോൾ തങ്ങൾ മെല്ലെ പറഞ്ഞുഃ പ ഞ്ഞിട്ട് ഫലമില്ലെടാ. ഇത് ഹറാമല്ലാ, ഹലാലാണ എന്നും മനസ്സിൽക്കരുതി കണ്ണുമടച്ചു പണി തുടങ്ങിക്കൊ ജപ്പാൻ വാളിനെ ഭയന്ന് അവിടെയുള്ള സകല മുഹമ്മദീയരും അന്ന് പന്നിയിറച്ചി നല്ലപോലെ ശാപ്പിട്ടു. സിംഗപ്പൂരിലെ ടാങ്ക് റോഡിലുള്ള സുബ്രഹ്മണ്യൻ കോവിൽ ഇവിടുത്തെ നാട്ടുകോട്ട ചെട്ടിമാരുടെ പ്രധാന ക്ഷേത്രമാണ് : ചെട്ടിക്കോവിൽ എന്നാണ് അതിനെ വി ളിച്ചു വരുന്നത്. 1942 ഫിബ്രവരി 18നുയായിരുന്നു അന്ന്. കോവിലിൽ എന്തോ ഒരു പുണ്യദിവസമായിരുന്നു. സെ റംഗൂൺ റോഡിൽ, യുണൈറ്റഡ് ഇഞ്ചിനിയർസ് ആ ഫീസിനു മുമ്പിൽ വെള്ളക്കാർ കുറേ മരത്തടികൾ കൊ ണ്ടുവന്നു കൂട്ടി റോഡ് വഴിമുട്ടിച്ചു വെച്ചിട്ടുണ്ടായിരുന്നു. പാൻകാർ വന്നപ്പോൾ എനിയ്ക്ക് ഒരു മെണ്ടറുടെ (മേസ്തി രി) ജോലിയാണ് തന്നത്. ആ മരത്തടികളെല്ലാം അ വിടെനിന്നു നീക്കം ചെയ്തു വഴി തുറന്നു വെക്കാനുള്ള കല്പന യാണ് കിട്ടിയത്. ഞാൻ ജപ്പാൻകാരുടെ കീഴിൽ ഒരു മെണ്ടറാണെന്നു കാണിക്കാൻ വെള്ളത്തുണിയിൽ ചുക മഷികൊണ്ടു ജപ്പാൻ ഭാഷയിൽ എന്തോ എഴുതിയ ഒരു പട്ട എന്റെ കൈ കെട്ടിത്തന്നിട്ടുണ്ടായിരുന്നു. ആ പട്ട് എപ്പോഴും കൈയും കെട്ടിക്കൊള്ളണമെന്നാണു കല്പന. എളുപ്പത്തിൽ തല പോയോകാതിരിക്കാൻ അതു പറ്റുമെന്നു ഞാനും കരുതി. മണ്ടറാണെങ്കിലും, ജപ്പാൻ കാരൻ പറഞ്ഞതുപോലെ കേട്ടില്ലെങ്കിൽ മണ്ടായാലും വേണ്ടതില്ല തലമണ്ട് പോയതുതന്നെ. എനിയ്ക്കു മേസ്തി രിസ്ഥാനമല്ലാതെ എന്റെ കീഴിൽ കൂലിക്കാരുണ്ടായിരു ന്നില്ല. വഴിയേ പോകുന്ന ആളുകളെ വിളിച്ചു വേല ചെയ്യിച്ചുകൊള്ളണം. അവർ വേല ചെയ്യുന്നതിന്നു ലിയില്ലെന്നു മാത്രമല്ല, നല്ലപോലെ വേല ചെയ്തിട്ടില്ലെ ങ്കിൽ തല്ലു കിട്ടുകയും ചെയ്യും. വാളും ഉയർത്തിപ്പിടിച്ചു കൊണ്ടു ഒരു ജപ്പാൻ പോലീസ്സുകാരൻ, എന്റെയരികെ നില്ക്കുന്നുണ്ടായിരുന്നു. വഴിയെ പോകുന്നവരെ പിടിക്കാൻ. അപ്പോൾ ഒരു സംഘം ചെട്ടിമാർ സുബ്രഹ്മണ്യൻ കോവിലിലേക്കു സ്വാമിയെ പ്രാത്ഥിക്കാൻ പോകുന്നുണ്ടാ യിരുന്നു. ചെട്ടികൾ ഇവിടെ പണം പലിശയ്ക്കു കൊടുക്കു ന്ന മുതലാളിമാരാണു . ചെട്ടികളുടെ തടിയും വണ്ണവും കണ്ടപ്പോൾ അവർ മരത്തടി വലിക്കാൻ പറ്റിയവരാണെന്നു മനസ്സിലാക്കി യ ജപ്പാൻകാരൻ, ഇന്ത്യാ' എന്നു വിളിച്ചു. ചെട്ടിക ളുടെ തലവൻ ഷൺമുഖം ചെട്ടിയാർ കുടവയറനായ ഒരു കരിമ്പൻ ജപ്പാൻ പോലീസിന്റെ വിളി കേട്ടു, ഭ
ബെൻസും ബി. എം. ഡബ്ല്യൂവും ഓഡിയും പോലുള്ള ആഢംബര വാഹനങ്ങൾ സ്വന്തമാക്കണമെങ്കിൽ കുറഞ്ഞത് പത്തമ്പത് ലക്ഷം ചിലവാകും. എന്നാൽ അതേ സൌകര്യങ്ങളും ഗ്ലാമറും കുറഞ്ഞ വിലക്ക് ലഭ്യമാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന ഓപ്ഷനുകളിലൊന്നാണ് സ്കോഡ സൂപ്പർബ്. സ്കോഡ എന്ന വിശ്വസനീയ ആഢംബര ബ്രാൻഡിന്റെ ഉത്പന്നമെന്ന നിലയിൽ ജനപ്രിയമാണ് സൂപ്പർബുകൾ. സൂപ്പർബിന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയിൽ പുറത്തിറങ്ങി. വാഹനത്തിന് രണ്ട് വേരിയന്റുകളാണുള്ളത്. സ്പോർട്ലൈന് 31. 99 ലക്ഷവും ലോറിൻ ആന്റ് ക്ലെമന്റിന് (എൽ ആൻഡ് കെ) 34. 99 ലക്ഷവും (എക്സ്ഷോറൂം, ഇന്ത്യ) വിലവരും. പുതിയ വാഹനത്തിന് പഴയ മോഡലിനെക്കാൾ 1. 5 മുതൽ 2 ലക്ഷം രൂപ വരെ വർധിച്ചിട്ടുണ്ട്. നിരവധി പ്രത്യേകതകളോടെയാണ് പുതിയ സൂപ്പർബുകൾ വിപണിയിലെത്തുന്നത്. അഡാപ്റ്റീവ് എൽഇഡി ഹെഡ്ലൈറ്റുകൾ, വയർലെസ് ചാർജർ എന്നിവ സ്റ്റാൻഡേർഡാണ്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ലഭിക്കും. എൽ ആൻഡ് കെ വേരിയന്റിന് 360 ഡിഗ്രി ക്യാമറയും ഹാൻഡ് ഫ്രീ പാർക്കിങ്സിസ്റ്റവും നൽകിയിട്ടുണ്ട്. ഓഡിയിലൊക്കെ കാണുന്ന വെർച്വൽ കോക്ക്പിറ്റ് സൂപ്പർബിൽ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയതും എടുത്തുപറയേണ്ടതാണ്. ഇത് മുമ്പ് സ്പോർട്ലൈനിൽ മാത്രമേ ഇവ ലഭ്യമായിരുന്നുള്ളു. 8. 0 ഇഞ്ച് ആണ് ഇൻഫോടൈൻമെന്റ് സിസ്റ്റം. 190 എച്ച്പി 2. 0 ലിറ്റർ ടർബോ-പെട്രോൾ യൂനിറ്റ് മാറ്റമില്ലാതെ തുടരുന്നു. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിന്. 39. 41 ലക്ഷം വിലയുള്ള ടൊയോട്ട കാംമ്രി ഹൈബ്രിഡിന്റെ നേരിട്ടുള്ള എതിരാളിയാണ് സൂപ്പർബ്.
മരിച്ചവരില് അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉള്പെടുന്നു. നിരവധി പേര്ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്ന്നേക്കുമെന്നാണ് അധികൃതര് നല്കുന്ന സൂചന മുഖര് ജില്ലയിലും വന്നാശനഷ്ടങ്ങള് ഉണ്ടായിട്ടുണ്ട്. എന്നാല് വിവരങ്ങള് ലഭ്യമായിട്ടില്ല. Keywords: News, World, Death, Injured, Afghanistan, Earthquake, House, Women, Western Afghanistan, Children, 26 Dead After 5. 3 Earthquake Hits Western Afghanistan.
കേരളത്തിൽ കോവിഡ് വാക്സിൻ സൌജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് യുഡിഎഫിന്റെ പരാതി. കോവിഡ് വാക്സിന് സൌജന്യമായി നല്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് എതിരെ യു. ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടിയാണ് പരാതി നല്കിയത്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് അറിയിച്ചു. എന്നാല് മുഖ്യമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന ആരോപണം സി. പി. എം തള്ളി. എന്നാല് മുഖ്യമന്ത്രി പറഞ്ഞത് കോവിഡ് ചികിത്സയുടെ ഭാഗമായ കാര്യങ്ങളാണെന്നും ചട്ടലംഘനമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു. പരാതി പരിശോധിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.
സ്പാനിഷ് ലീഗില് മുന്നിര ടീമുകളായ റയല് മാഡ്രിഡും ബാഴ്സലോണയും ജയത്തോടെ മുന്നേറുന്നു. അത്ലറ്റിക്കൊ മാഡ്രിഡിനെതിരേ 2-1ന് ബാഴ്സ ജയിച്ചപ്പോള് റയൊ വല്ലെകാനോയ്ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു റയല്. 24 മത്സരങ്ങലിളില് നിന്ന് 64 പോയിന്റാണ് റയലിന്. ഇത്രയും മത്സരങ്ങളില് നിന്ന് ബാഴ്സയ്ക്ക് 54 പോയിന്റും. 40 പോയിന്റുള്ള വലന്സിയയാണ് മൂന്നാം സ്ഥാനത്ത്. 35 പോയിന്റുമായി ലെവന്റെ മൂന്നാമതും. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോല്വി വഴങ്ങിയ ബാഴ്സലോണ ലയണല് മെസിയുടെ ഫ്രീ കിക്ക് ഗോളില് വിജയിക്കുകയായിരുന്നു. ഡാനി ആല്വസ് ബാഴ്സയ്ക്ക് ലീഡ് സമ്ാനിച്ചപ്പോള് റദമെല് ഫാല്ക്കൊ അത്ലറ്റിക്കൊ മാഡ്രിഡിനായി സമനില ഗോള് നേടി. 81ാം മിനിറ്റിലായിരുന്നു മെസിയുടെ വിജയഗോള്. അത്ലറ്റിക്കൊ മാഡ്രിഡിന്റെ പ്രതിരോധ മതിലിനെ സ്പര്ശിക്കാതെ മെസിയുടെ ഷോട്ട് വലയുടെ കോണിലേക്ക്. തുടക്കം മുതല് പന്ത് കൈയടക്കിവച്ച ബാഴ്സലോണ അര്ഹിക്കുന്ന ജയമായിരുന്നു ഇത്. അതേ സമയം ഗോള് വേട്ടയില് മുന്നേറുന്ന പോര്ച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാള്ഡോയാണ് റയലിനായി മത്സരത്തിലെ ഏക ഗോള് നേടിയത്. ഏവരേയും അമ്പരപ്പിച്ച ബാക്ക്ഹീല് ഗോള് റൊണാള്ഡോയുടെ പ്രതിഭ വെളിപ്പെടുത്തുന്നതായി. ഗോള്രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 54ാം മിനിറ്റില് ലഭിച്ച കോര്ണറില് നിന്നായിരുന്നു റൊണാള്ഡോയുടെ ഗോള്. സീസണില് റോണൊയുടെ 29ാം ഗോള്. സ്കോറിങ് ചാര്ട്ടില് ലയണല് മെസിയേക്കാള് രണ്ട് ഗോള് കൂടുതല്.
വാഷിങ്ടൺഃ മലയാളിയുടെ ഇഷ്ട പാചക എണ്ണയായ വെളിച്ചെണ്ണ ശുദ്ധ വിഷമെന്ന് യു. എസിലെ പ്രശസ്ത കലാലയമായ ഹാർവഡ് യൂനിവേഴ്സിറ്റിയിലെ പ്രഫസർ കാരിൻ മൈക്കൽസ്. 'വെളിച്ചെണ്ണയും മറ്റു പോഷക അബദ്ധങ്ങളും' എന്ന പേരിൽ ജർമൻ ഭാഷയിൽ നടത്തിയ വിഡിയോ പ്രഭാഷണത്തിൽ, നിങ്ങൾക്ക് കഴിക്കാവുന്ന ഏറ്റവും മോശം ഭക്ഷണമാണിതെന്ന് മൈക്കൽസ് കുറ്റപ്പെടുത്തുന്നു. ഇതിനകം 10 ലക്ഷത്തിലേറെ പേരാണ് യൂട്യൂബിൽ ഇൌ പ്രഭാഷണം കേട്ടത്. അമിത വണ്ണം കുറക്കാനും രോഗ പ്രതിരോധത്തിനും മികച്ചതെന്ന കണ്ടെത്തലിനെ തുടർന്ന് യൂറോപ്പിലും അമേരിക്കയിലും വരെ വൻതോതിൽ പ്രചാരം നേടിയ വെളിച്ചെണ്ണ ഇന്ത്യയിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഉപയോഗിച്ചുവരുന്നുണ്ട്. പൂരിത കൊഴുപ്പിെൻറ സാന്നിധ്യം വെളിച്ചെണ്ണയിൽ ഏറെ കൂടുതലുള്ളതാണ് പ്രശ്നമെന്ന് ഹാർവഡിലെ ടി. എച്ച് ചാൻ സ്കൂൾ ഒാഫ് പബ്ലിക് ഹെൽത്തിൽ സാംക്രമിക രോഗവിഭാഗം അഡ്ജങ്റ്റ് പ്രഫസർ കാരിൻ പറയുന്നു. വെളിച്ചെണ്ണ കൂടുതലായി ഉപയോഗിക്കുന്നത് കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവക്ക് സാധ്യത വർധിപ്പിക്കുമെന്നാണ് കണ്ടെത്തൽ. പൂരിത കൊഴുപ്പ് കൂടുതലുള്ള വെണ്ണ (63 ശതമാനം), മാട്ടിറച്ചി (50 ശതമാനം) എന്നിവയേക്കാൾ ഏറെ കൂടുതലാണ് വെളിച്ചെണ്ണയിലേത്- 80 ശതമാനം. എന്നാൽ, വാഴ്സിറ്റി തന്നെ പുറത്തിറക്കുന്ന ആരോഗ്യ പത്രികയിൽ ഇതിെന ഖണ്ഡിച്ച് ഹാർവഡ് സ്കൂൾ ഒാഫ് പബ്ലിക് ഹെൽത്ത് ഡോക്ടർ വാൾട്ടർ സി. വില്ലെറ്റും രംഗത്തുണ്ട്. നല്ല കൊളസ്ട്രോൾ നിർമിക്കുന്നതിൽ ഇത് നിർണായകമാണെന്നു പറയുന്ന വില്ലെറ്റ് ചിലപ്പോഴെങ്കിലും ഇത് ഉപയോഗിക്കാറുണ്ടെന്നും വ്യക്തമാക്കുന്നു.
തിരുവനന്തപുരംഃ കോണ്ഗ്രസിലെ ദുര്ബലപ്പെടുത്താനുള്ള ഒരു അവസരവും സിപിഎം പാഴാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. കോണ്ഗ്രസിലെ ഒരു വിഭാഗം ആ പാര്ട്ടിയെ ഭിന്നിപ്പിക്കുന്ന നീക്കങ്ങള് നടത്തിയാല് സിപിഎം എല്ലാ പിന്തുണയും നല്കുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേസരി സ്മാരകട്രസ്റിന്റെ ജനവിധി- 2004 പരിപാടിയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി. ബിജെപിക്ക് ഗുണം ചെയ്യുമെന്നതിനാല് യുഡിഎഫിനെ ദുര്ബലപ്പെടുത്തുന്നതിന് സിപിഎം മുന്കൈയെടുക്കില്ലെന്ന പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള് അദ്ദേഹം അങ്ങനെ പറഞ്ഞിരിക്കാനിടയില്ലെന്നായിരുന്നു പിണറായിയുടെ മറുപടി. സംസ്ഥാനത്ത് ബിജെപി ഒരു ശക്തിയല്ലെന്നിരിക്കെ സിപിഎമ്മിന്റെ മുഖ്യഎതിരാളിയായ കോണ്ഗ്രസിനെ തകര്ക്കാനുള്ള അവസരങ്ങള് സിപിഎം പാഴാക്കില്ല. മുഖ്യമന്ത്രി എ. കെ. ആന്റണിയും പ്രവിണ് തൊഗാഡിയുമൊത്തുള്ള വ്യാജപോസ്റര് അടിച്ചിറക്കിയതില് സിപിഎമ്മിന് പങ്കില്ല. ആഭ്യന്തര വകുപ്പ് കൈയാളുന്ന ആന്റണി ഇക്കാര്യത്തില് വിശദമായ അന്വേഷണം നടത്തണം. സിപിഎമ്മിനെ കുറ്റം പറഞ്ഞതുകൊണ്ട് കോണ്ഗ്രസ് രക്ഷപ്പെടില്ല. സിപിഎമ്മിനെതിരെ കോണ്ഗ്രസ് നടത്തുന്ന നുണപ്രചാരണം വിലപ്പോവില്ല. വര്ഗീയശക്തികള്ക്ക് അഴിഞ്ഞാടാന് സര്ക്കാര് സൌകര്യമുണ്ടാക്കി കൊടുത്തതു മൂലമാണ് സംസ്ഥാനത്തെ ക്രമസമാധാനനില വഷളായത്. പിഡിപിക്ക് എല്ഡിഎഫിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പി[പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്. എന്നാൽ ഇപ്പോൾ നിര്മാതാവായ ശേഷം മോഹന്ലാലില് കണ്ട മാറ്റങ്ങളെപ്പറ്റി പറയുകയാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്. അദ്ദേഹം മോഹന്ലാലുമൊത്തുള്ള ഓര്മ്മകള് വര്ഷങ്ങള്ക്ക് മുമ്പ് കൈരളി ടി. വിയില് സംപ്രേക്ഷണം ചെയ്ത വലിയ ലോകവും ചെറിയ ശ്രീനിയും എന്ന പരിപാടിയിലായിരുന്നു പങ്കുവെച്ചത്. 'സത്യന് അന്തിക്കാടും ഞാനും മോഹന്ലാലും നിര്മ്മിച്ചിരുന്ന സിനിമകള് സാമ്പത്തികമായി വിജയിച്ചിരുന്ന കാലഘട്ടത്തില് നിര്മാതാവ് കെ. ടി. കുഞ്ഞുമോന് ഇന്നസെന്റ് മുഖാന്തരം ഞങ്ങളോട് കാര്യം പറയാന് പറഞ്ഞു. ഒരു സിനിമ, മോഹന്ലാലും ഞാനും സത്യന് അന്തിക്കാടും ചേര്ന്ന് ഒരു പടം നിര്മ്മിക്കാനുള്ള പണവും ഞങ്ങളുടെ പ്രതിഫലവും അദ്ദേഹം തരാമെന്നും അതിന് നേതൃത്വം നല്കണമെന്നും പറഞ്ഞു. സ്വഭാവികമായിട്ടും ഞാനും സത്യനും ആ ഓഫര് വേണ്ടെന്ന് വെച്ചു. കാരണം അങ്ങനെയൊരു ലാഭ-നഷ്ടത്തിന്റെ ബിസിനസ് പോലെ സിനിമ ചെയ്യാന് വന്നവരല്ല ഞങ്ങള്. അപ്പോള് ഇങ്ങനെയൊരു സിനിമ ചെയ്ത് ലാഭമുണ്ടാക്കിയാല് പിന്നെ നമ്മുടെ ചിന്ത മുഴുവന് പണത്തിന്റെ പിന്നാലെയായിരിക്കും. അതറിയാവുന്നത് കൊണ്ടുതന്നെയാണ് ഈ ഒരു തീരുമാനം അറിയിച്ചത്. എന്നാല് പില്ക്കാലത്ത് മോഹന്ലാല് സ്വന്തം നിലയില് നിര്മാതാവായി. അത് അദ്ദേഹത്തിന് പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും ഒരു അഭിനേതാവ് നിര്മാതാവായി. അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് ചോദിച്ചാല് നല്ല സിനിമകള് തന്നെയായിരുന്നിരിക്കണം അദ്ദേഹത്തിന്റെ മനസ്സില്. എന്നാല് സ്വന്തമായി സിനിമ നിര്മ്മിച്ച് ലക്ഷക്കണക്കിന് രൂപയാണ് അദ്ദേഹത്തിന് നഷ്ടം വന്നത്. പണം ഒരുപാട് നഷ്ടപ്പെട്ട്, ഒരിക്കല് ഞാന് അദ്ദേഹത്തെ കാണുമ്പോള് ലാല് ഒരു ഫിലോസഫറെ പോലെയായിരുന്നു. കാരണം പണം കുറെ പോയിക്കഴിയുമ്പോള് ഫിലോസഫി വരും. ജീവിതം നിരര്ത്ഥകമാണ് എന്നൊക്കെ തോന്നും. ഒരു തവണ കുറെ ലക്ഷങ്ങള് പോയ സാഹചര്യത്തില് ഞാന് അദ്ദേഹത്തെ കണ്ടിരുന്നു. ആലപ്പുഴയില് ഒരു ഹോട്ടല്മുറിയില് ഞാന് അദ്ദേഹത്തെ കാണുമ്പോള് വളരെ വിഷാദമൂകനായി ഇരിക്കുന്ന ലാലിനെയാണ് കണ്ടത്. സന്ധ്യാസമയമായിരുന്നു. എന്താ ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചപ്പോള് ഒന്നുമില്ല, ഈ സന്ധ്യ എന്നൊക്ക പറയുന്നത് എനിക്ക് വല്ലാത്ത വേദനയാണ് എന്നൊക്കെ പറഞ്ഞു. സന്ധ്യയാകുമ്പോള് വല്ലാത്ത അസ്വസ്ഥതയാണ് എന്നൊക്കെ ലാല് പറഞ്ഞു. അപ്പോള് ഞാന് പറഞ്ഞു, ഈ സന്ധ്യാസമയത്ത് ഒരു അമ്പത് ലക്ഷം രൂപ ലാലിന്റെ കൈയ്യില് ആരെങ്കിലും കൊണ്ടുതന്നാല് സന്തോഷമാകുമോ എന്ന് ചോദിച്ചപ്പോള് ആഹ് അപ്പോള് നല്ല സന്തോഷമാകുമെന്നായിരുന്നു ലാലിന്റെ മറുപടി. പിന്നീട് ഒരിക്കല് ഒരു സ്റ്റുഡിയോയില് വെച്ച് കണ്ടപ്പോള് ലാല് പറഞ്ഞു ഹിമാലയം വരെ യാത്ര പോയാല് കൊള്ളാമെന്നുണ്ട് എന്നൊക്കെ. സാമ്പത്തികമായി പൊളിഞ്ഞ് മാനസിക വിഷമത്തില് നില്ക്കുമ്പോഴുള്ള പുള്ളിയുടെ ചിന്തകളാണ് ഇതൊക്കെ എന്നും ശ്രീനിവാസന് പറഞ്ഞു.
Last Modified ബുധന്, 11 ജനുവരി 2017 (12:43 IST) അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ ദുരവസ്ഥ വീഡിയോയിലൂടെ രാജ്യത്തിന് മുന്നിലേക്ക് വിളിച്ച് പറഞ്ഞ ബി എസ് എഫ് ജവാനാണ് തേജ് ബഹദൂർ. പലദിവസങ്ങളും അതിർത്തിയിൽ കാവൽ നിൽക്കുന്നത് വിശന്നവയറോടെയാണെന്നും ഭക്ഷണം ലഭിക്കുകയാണെങ്കിൽത്തന്നെ അതു വളരെ മോശമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ, ഇന്ത്യന് ജവാന് വ്യക്തമാക്കിയത് അന്താരാഷ്ട്ര തലത്തില് രാജ്യത്തിന് നാണക്കേടാകുന്നു. യാദവ് കടുത്ത മദ്യപാനിയും മോശം സ്വഭാവത്തിന് നിരന്തരം കൌണ്സിലിംഗിന് വിധേയനാകുന്നയാളുമാണെന്നാണ് ബി എസ് എഫ് ആരോപിച്ചു. അനുമതി കൂടാതെ നിരന്തരം അവധിയെടുക്കുകയും ക്യാമ്പില് നിന്ന് പുറത്തു പോകുകയും ചെയ്ത ഉദ്യോഗസ്ഥനാണ് ഇയാള്. ദിവസങ്ങള്ക്ക് മുമ്പ് ഉന്നത ഉദ്യോഗസ്ഥര് ക്യാമ്പില് എത്തിയപ്പോള് യാധവ് യാതൊരു പരാധിയും പറഞ്ഞിരുന്നുല്ലെന്നും ബി എസ് എഫ് ആരോപിച്ചിരുന്നു. എന്നാൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനു ശേഷം തൻറെ ഭർത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും അദ്ദേഹം എവിടെയാണെന്നോ എങ്ങനെയാണെന്നോ ഒരു ധാരണയുമില്ലെന്നും പറഞ്ഞുകൊണ്ടാണ് തേജിന്റെ ഭാര്യ ശർമിള രംഗത്തെത്തിയിരിക്കുകയാണ്. എന്റെ ഭർത്താവിന് ഭ്രാന്ത് ആയിരുന്നെങ്കിൽ എന്തുകൊണ്ടു നിങ്ങൾ അദ്ദേഹത്തെ അതിർത്തിയിൽ ജോലിക്കയച്ചു. അദ്ദേഹം ശബ്ദമുയർത്തിയത് അദ്ദേഹത്തിനുവേണ്ടി മാത്രമല്ല ബി എസ് എഫിലെ ഓരോ ജവാന്മാർക്കുംവേണ്ടിയാണ്. അദ്ദേഹം ഏതവസ്ഥയിലാണ് ഉള്ളതെന്നുപോലും അറിയില്ല. അതുകൊണ്ട് ബന്ധപ്പെട്ടവർ ഈ സംഭവത്തെക്കുറിച്ചന്വേഷിച്ച് ഇതിനുപിറകിലെ സത്യാവസ്ഥകൾ പുറത്തുകൊണ്ടുവരണം. അദ്ദേഹം സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തണം. എന്നും ശർമിള പറയുന്നു.
അബുദാബി ബിഗ് ടിക്കറ്റിന്റെ 254-ാം സീരീസ് നറുക്കെടുപ്പില് 1.5 കോടി ദിര്ഹത്തിന്റെ (33 കോടിയിലേറെ ഇന്ത്യന് രൂപ) ഗ്രാന്ഡ് പ്രൈസ് സ്വന്തമാക്കി ഇന്ത്യക്കാരൻ..2015 മുതല് ഒരു കൂട്ടം സുഹൃത്തുക്കള്ക്കൊപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില് പങ്കെടുക്കാറുണ്ട്... ഇനിയും നറുക്കെടുപ്പില് പങ്കെടുക്കുന്നത് തുടരാനാണ് സകീലിന്റെ പദ്ധതി... ഇത്തവണത്തെ സമ്മാനത്തുക ഇദ്ദേഹം 15 സുഹൃത്തുക്കളുമായി പങ്കിടും.. സൌദി തലസ്ഥാനമായ റിയാദിലെ പൊതു റോഡിലൂടെ തെറ്റായ ദിശയില് വാഹനമോടിച്ച് പതിനൊന്നോളം വാഹനങ്ങളില് ഇടിച്ച സൌദി പൌരൻ. പിന്നാലെ സുരക്ഷാ സേന ഇയ്യാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കൃത്യവിലോപത്തിന് രണ്ട് പോലീസുകാർക്കെതിരെ നിയമനടപടി സ്വീകരിക്കുകയുണ്ടായി. യുവാവ് അശ്രദ്ധമായി വാഹനമോടിക്കുന്ന വീഡിയോ സോഷ്യല് മീഡിയയില് വൈറലായി മാറുകയായിരുന്നു. ഈ സംഭവം സൌദി പൌരന്മാര്ക്കിടയില് രോഷത്തിന് കാരണമായി. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും ചേര്ന്ന് ഇയാളെ തടയാന് ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒടുവില് ഡ്രൈവറെ പിടിക്കാന് സ്ഥലത്തുണ്ടായിരുന്ന ആളുകള് വടികൊണ്ട് കാറിന്റെ ചില്ലുകള് അടിച്ചു തകര്ക്കുകയായിരുന്നു. എന്നാല് ഡ്രൈവര് വണ്ടി നിര്ത്തിയിരുന്നില്ല. സംഭവത്തില് ഓടിക്കൊണ്ടിരുന്നതും പാര്ക്ക് ചെയ്തതുമായ 11 ഓളം കാറുകള്ക്ക് കേടുപാടുകള് സംഭവിച്ചതായി അധികൃതർ ചൂണ്ടിക്കാണിച്ചു. ഇതേതുടർന്ന് സംഭവം കൈകാര്യം ചെയ്യുന്നതില് വീഴ്ച വരുത്തിയതിന് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്ക്കെതിരേ ശിക്ഷാ നടപടി കൈകൊണ്ടതായി റിയാദ് പോലീസ് വക്താവ് പ്രസ്താവനയില് വ്യക്തമാക്കി.
വിവിധ സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും എന്തുകൊണ്ടാണ് ഹിന്ദു ദേവതകളോട് അനാദരവ് കാണിക്കുന്നതെന്നും ബിജെപി നേതാവ് ചോദിക്കുന്നു. ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണം താണ്ഡവ് എന്ന വെബ് സിരീസാണ്. സെയ്ഫ് അലി ഖാൻ വീണ്ടും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്ന അത്തരം പരമ്പരകളുടെ ഭാഗമായിട്ടുണ്ടെന്നും ബിജെപി നേതാവ് പറയുന്നു. പരമശിവനെ കളിയാക്കുന്ന ഭാഗം സംവിധായകൻ അലി അബ്ബാസ് സഫർ നീക്കംചെയ്യേണ്ടിവരും. കൂടാതെ നടൻ സെഷൻ അയ്യൂബ് മാപ്പ് പറയേണ്ടതായും വരും. ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത് വരെ ബിജെപി താണ്ഡവ് ബഹിഷ്കരിക്കുമെന്നും ബിജെപി രാം കടം നേതാവ് പറയുന്നു. "ബോളിവുഡ് എന്തുകൊണ്ടാണ് അവരുടെ സിനിമകളിലൂടെ ഹിന്ദു ദേവതകളോട് അനാദരവ് കാണിക്കുന്നത്? ഇത് വളരെക്കാലമായി തുടരുകയാണ്. ഇപ്പോൾ താണ്ഡവ് എന്ന വെബ് സീരീസിൽ ഒരു നടൻ പരമശിവനെ അവഹേളിക്കുന്നു ത്രിലവും ദാമ്രുവും അയാളുടെ കൈകളിലുണ്ട്. ഇത് അനുവദിക്കില്ല. ബോളിവുഡ് ശ്രദ്ധാപൂർവ്വം ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യണം.
ടെസ്റ്റ് ക്രിക്കറ്റിൽ 100 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. സൌത്താഫ്രിക്കയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങളെന്ന നാഴികകല്ല് ഡേവിഡ് വാർണർ പിന്നിട്ടത്. ഓസ്ട്രേലിയക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന പതിനാലാമത്തെ താരമാണ് ഡേവിഡ് വാർണർ. സ്റ്റീവ് വോ, റിക്കി പോണ്ടിങ്, അലൻ ബോർഡർ, ഷെയ്ൻ വോൺ, മാർക്ക് വോ, ഗ്ലെൻ മഗ്രാത്ത്, ഇയാൻ ഹീലി, മൈക്കൽ ക്ലാർക്ക്, നേതൻ ലയൺ, ഡേവിഡ് ബൂൺ, ജസ്റ്റിൻ ലാങർ, മാർക്ക് ടെയ്ലർ, മാത്യൂ ഹെയ്ഡൻ എന്നിവരാണ് ഡേവിഡ് വാർണറിന് മുൻപ് ഓസ്ട്രേലിയക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിൽ 2011 ൽ അരങ്ങേറ്റം കുറിച്ച വാർണർ 182 ഇന്നിങ്സിൽ നിന്നും ഇതുവരെ 45. 53 ശരാശരിയിൽ 24 സെഞ്ചുറിയും 34 ഫിഫ്റ്റിയും ഉൾപ്പടെ 7922 റൺസ് നേടിയിട്ടുണ്ട്. ഓസ്ട്രേലിയക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ നിലവിൽ എട്ടാം സ്ഥാനത്താണ് വാർണറുള്ളത്. മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ ഓസ്ട്രേലിയ ബൌളിംഗ് തിരഞ്ഞെടുത്തു. തുടക്കത്തിൽ തകർന്ന സൌത്താഫ്രിക്കയ്ക്ക് 67 റൺസ് എടുക്കുന്നതിനിടെ ഇതിനോടകം അഞ്ച് വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു.
പൊന്നാനിഃ കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ കടലിൽനിന്ന് കണ്ടുകിട്ടിയത് നിരോധിത പുകയില ഉൽപന്നങ്ങളുടെ ചാക്കുകൾ. മൂന്ന് ചാക്കിലായി സൂക്ഷിച്ച ഹാൻസ് പാക്കറ്റുകളാണ് കണ്ടെടുത്തത്. ഇവ കരയിലെത്തിച്ച് എക്സൈസിെൻറ നിർദേശപ്രകാരം നശിപ്പിച്ചു. ദിവസങ്ങൾക്ക് മുമ്പ് മത്സ്യബന്ധനത്തിനിടെ കടലിൽ അപകടത്തിൽപെട്ട് കാണാതായ തൊഴിലാളികൾക്ക് വേണ്ടി മത്സ്യബന്ധന ബോട്ടുകളിൽ തൊഴിലാളികൾ തിരച്ചിൽ നടത്തുന്നതിനിടെയാണ് കടലിൽ ഒഴുകിനടക്കുന്ന നിലയിൽ ഹാൻസ് ചാക്കുകൾ കണ്ടെത്തിയത്. തിരച്ചിലിനിറങ്ങിയ ബുഷ്റ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ചാക്കുകൾ കടലിൽ ഒഴുകുന്നത് കണ്ടത്. തുടർന്ന് മൂന്ന് ചാക്കുകൾ പൊക്കിയെടുത്ത് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉൽപന്നമായ ഹാൻസാണെന്ന് മനസ്സിലായത്. ഒന്നര ലക്ഷം രൂപ വിലവരുന്ന ഹാൻസാണിത്. മൂന്ന് ചാക്കുകളിലുമായി 30 എണ്ണം വരുന്ന 50 കെട്ടാണുണ്ടായിരുന്നത്. തുടർന്ന് മത്സ്യത്തൊഴിലാളികൾ എക്സൈസിനെ ബന്ധപ്പെടുകയും ഇവരുടെ നിർദേശപ്രകാരം കരയിലെത്തിച്ച് നശിപ്പിക്കുകയും ചെയ്തു. പൂളക്കൽ ബാബു, സിദ്ദീഖ്, കോയ, അബ്ദുല്ലത്തീഫ്, കെ. റസാഖ്, ബദറു, റസാഖ്, സക്കീർ എന്നിവരുടെ നേതൃത്വത്തിലാണ് ഹാൻസ് ചാക്കുകൾ പിടികൂടിയത്.
ഗുരുതരഭീഷണി നേരിടുന്ന ചാലിയാറും ഭാരതപ്പുഴയും ഒഴുകുന്ന തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഫണ്ടാണ് നിബന്ധനകൾ കാറ്റിൽപ്പറത്തി പൊതുഫണ്ടിലേക്ക് വകമാറ്റിയത്. കോഴിക്കോട്ഃ അമിതമായ മണൽവാരലും മലിനീകരണവും കാരണം സംസ്ഥാനത്തെ നദികൾ നാശത്തിലേക്ക് നീങ്ങുമ്പോൾ റിവർ മാനേജ്മെന്റ് ഫണ്ടിലെ (ആർ.എം.എഫ്.) കോടികൾ വകമാറ്റി. ഗുരുതരഭീഷണി നേരിടുന്ന ചാലിയാറും ഭാരതപ്പുഴയും ഒഴുകുന്ന തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഫണ്ടാണ് നിബന്ധനകൾ കാറ്റിൽപ്പറത്തി പൊതുഫണ്ടിലേക്ക് വകമാറ്റിയത്. മിക്ക ജില്ലകളിലും നദീസംരക്ഷണപ്രവർത്തനങ്ങൾക്കല്ല തുക വിനിയോഗിക്കുന്നത്. പതിന്നാല് ജില്ലകളിലായി കഴിഞ്ഞ സാമ്പത്തികവർഷം 137.7 കോടി രൂപയാണ് ഫണ്ടിൽ ഉണ്ടായിരുന്നത്. 42.44 കോടിയാണ് അവശേഷിക്കുന്നത്. പുഴകളുടെ സംരക്ഷണത്തിന് വർഷം ഫണ്ടിൽനിന്ന് സംസ്ഥാനമാകെ ചെലവഴിച്ചത് 11 കോടി മാത്രം. മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ ഫണ്ടിൽനിന്നാണ് 84 കോടിയും വകമാറ്റിയത്. ചാലിയാറും ഭാരതപ്പുഴയും ഒഴുകുന്ന മലപ്പുറം ജില്ലയിൽ 50.91 കോടിയും തൃശ്ശൂരിൽ 20.92 കോടിയും പാലക്കാട്ട് 14.43 കോടി രൂപയും ആർ.എം.എഫിൽ ഉണ്ടായിരുന്നു. തൃശ്ശൂരിൽ നിലവിൽ ഒരുരൂപപോലും ഫണ്ടിലില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. നദീപരിപാലന ഫണ്ട് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കർശനനിബന്ധന നിലനിൽക്കേയാണ് വകമാറ്റൽ. ചാലിയാറിൽ മലിനീകരണവും അപകടകാരിയായ ബ്ലൂഗ്രീൻ ആൽഗയുടെ സാന്നിധ്യവും രൂക്ഷമാവുമ്പോഴാണ് ഇത്. മണൽവാരൽകാരണം നദികൾക്കുണ്ടാവുന്ന ആഘാതം കുറയ്ക്കാൻ ഉദ്ദേശിച്ചാണ് 2002-ൽ നദീപരിപാലന നിധി നിലവിൽവന്നത്. മണൽവിൽപ്പനയിൽനിന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന തുകയുടെ ഒരുഭാഗം ഉപയോഗിച്ചാണ് ഫണ്ട് സ്വരൂപിക്കുന്നത്. ഓരോ ജില്ലയിലും കളക്ടർ അധ്യക്ഷനായ വിദഗ്ധസമിതിയാണ് ഫണ്ട് വിനിയോഗത്തിന് പദ്ധതികൾ തയ്യാറാക്കുന്നത്. ഉദ്യോഗസ്ഥർക്ക് വാഹനം വാങ്ങാനും യാത്രപ്പടിക്കും മറ്റു ചെലവുകൾക്കുമായാണ് ഫണ്ടിൽനിന്ന് പണം ചെലവഴിക്കുന്നത്. തീരങ്ങൾ ഇടിയുമ്പോൾ സംരക്ഷണഭിത്തി കെട്ടാനാണ് കൂടുതൽ തുക ചെലവഴിക്കുന്നത്. പാലം നിർമാണത്തിനും തുക നൽകുന്നുണ്ട്. നദികളുടെ പുനരുജ്ജീവനത്തിന് നദീതടങ്ങളിൽ മുള, ഈറ്റ, ആറ്റുവഞ്ചി, മരുത് തുടങ്ങിയവ വെച്ചുപിടിപ്പിക്കുക, കൈയേറ്റങ്ങൾ ഒഴിപ്പിക്കുക, മാലിന്യം നീക്കുക, മാലിന്യം തള്ളുന്നത് തടയുക തുടങ്ങിയവ ചെയ്യേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾക്കാണ് ഫണ്ട് ഉപയോഗപ്പെടുത്തേണ്ടതെന്ന് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
തൃശൂര്ഃ ചാവക്കാട് മജിസ്ട്രേറ്റ് കോടതിക്ക് എതിര്വശം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന് മുന്നില് വളര്ന്നുനില്ക്കുന്ന നിലയില് കഞ്ചാവു ചെടികള് കണ്ടെത്തി. കെട്ടിടത്തിന് മുന്നിലെ പുല്ലുകള്ക്കിടയിലാണ് രണ്ട് കഞ്ചാവ് ചെടികള് വളരുന്നത് കണ്ടെത്തിയത്. ചാവക്കാട് -കുന്നംകുളം പൊതുമരാമത്ത് റോഡിലെ കാനയോട് ചേര്ന്ന ഭാഗത്താണ് ഇവ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12. 30-ഓടെയാണ് സംഭവം. കെട്ടിടത്തിന് മുന്നിലെ ടൈല് വിരിച്ച ഭാഗത്തിന് പുറത്ത് മറ്റ് പുല്ലുകള്ക്കൊപ്പം വളരുന്ന ചെടി കഞ്ചാവാണെന്ന സംശയത്തെ തുടര്ന്ന് നാട്ടുകാരില് ഒരാള് എക്സൈസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. റേഞ്ച് ഇന്സ്പെക്ടര് അനിലാലിന്റെ നേതൃത്വത്തില് ഉദ്യോഗസ്ഥര് സ്ഥലത്തെത്തി കണ്ടെത്തിയത് കഞ്ചാവ് ചെടികള് തന്നെയെന്ന് സ്ഥിരീകരിച്ചു. 40 സെന്റി മീറ്ററും 31 സെന്റിമീറ്ററും നീളമുള്ളവയാണ് കണ്ടെത്തിയ കഞ്ചാവ് ചെടികള്. സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് കണ്ടെത്തിയതെങ്കിലും കെട്ടിട ഉടമക്ക് കഞ്ചാവു ചെടികള് വളരുന്നതുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് റേഞ്ച് ഇന്സ്പെക്ടര് അറിയിച്ചു. കെട്ടിടം മറ്റൊരാള്ക്ക് വാടകക്ക് കൊടുത്തിരിക്കുകയാണ്. എന്നാല് വാടകക്കെടുത്ത ആളും ഇവിടെ ഒരു സ്ഥാപനവും നടത്താതെ അടച്ചിട്ടിരിക്കുകയാണെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തില് സ്വമേധയാ കേസെടുത്ത എക്സൈസ് അധികൃതര് കഞ്ചാവ് ചെടികള് പറിച്ചെടുത്തുകൊണ്ടു പോയി. അന്വേഷണ റിപ്പോര്ട്ടിനൊപ്പം കണ്ടെത്തിയ കഞ്ചാവു ചെടികളും കോടതിയില് ഇന്ന് സമര്പ്പിച്ചു. പ്രിവന്റീവ് ഓഫീസര്മാരായ ഒ. പി. സുരേഷ് കുമാര്, ടി. ആര്. സുനില് എന്നിവരും എക്സൈസ് ജീവനക്കാരായ ഫല്ഗുണന്, സി. കെ. ബാബു, എം. എ. സിദ്ധാര്ഥന് എന്നിവരും എക്സൈസ് സംഘത്തില് ഉണ്ടായിരുന്നു.
മോഹൻ ബഗാന്റെ ഗോൾകീപ്പർ ഷിൽട്ടൺ പോൾ അവസാനം ക്ലബ് വിട്ടിരിക്കുകയാണ്. അവസാന 14 വർഷവും മോഹൻ ബഗാനൊപ്പം ഉണ്ടായിരുന്ന താരമാണ് ഇപ്പോൾ ക്ലബ് വിട്ടിരിക്കുന്നത്. മോഹൻ ബഗാൻ എ ടി കെയോട് ലയിച്ചതോടെ ഷിൽട്ടന്റെ ഭാവി അനിശ്ചിതത്വത്തിൽ ആയിരുന്നു. ബഗാൻ പുതിയ കരാർ നൽകാത്തതോടെ ക്ലബ് വിടാൻ ഷിൽട്ടൺ തന്നെ തീരുമാനിക്കുകയായിരുന്നു. ഐലീഗ് ക്ലബായ ചർച്ചിൽ ബ്രദേഴ്സ് ആണ് ഷിൽട്ടണെ ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കിയിരിക്കുന്നത്. ഒരു സീസൺ മുമ്പ് വരെ മോഹൻ ബഗാന്റെ ക്യാപ്റ്റനായിരുന്ന ഷിൽട്ടൺ. 2006 മുതൽ മോഹൻ ബഗാനിൽ ഉള്ള താരമാണ് ഷിൽട്ടൺ. 2017-18 സീസണിലെ ഐലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഷിൽട്ടണ് ഗോൾഡൻ ഗ്ലോവ് ലഭിച്ചിരുന്നു. 200ൽ അധികം മത്സരങ്ങളിൽ ബഗാന്റെ വലകാത്ത ഷിൽട്ടൺ ലോണിൽ കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ, എ ടി കെ കൊൽക്കത്ത ടീമുകളിലും കളിച്ചിട്ടുണ്ട്.
ബംഗളൂരുവിൽ നിന്ന് ഇന്നലെയാണ് ബാബു പിടിയിലായത്. കോഴിക്കോട്ഃ മുക്കുപണ്ട പണയ കേസില് ഒളിവിലായിരുന്ന കോഴിക്കോട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്ഗ്രസ് നേതാവുമായ ബാബു പൊലുകുന്നത്തിന്റെ അറസ്റ്റ് മുക്കം പൊലീസ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയില് ഹാജരാക്കും. ബംഗളൂരുവിൽ നിന്ന് ഇന്നലെയാണ് ബാബു പിടിയിലായത്. ശനിയാഴ്ച പുലർച്ചെയാണ് ബാംഗളൂരുവിലെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ബാബു പൊലുകുന്നത്ത് മുക്കം പോലീസിന്റെ പിടിയിലായത്. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് 10 കിലോമീറ്റർ മാറി ഹുസ്കർ എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു. ബന്ധുക്കളുടെ ഫോൺ കോളുകൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാബുവിനെ പൊലീസ് പിടികൂടിയത്. ശേഷം മുക്കത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ബാബുവിന്റെ സഹായത്തോടെ ദലിത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണുമ്മൽ, കൊടിയത്തൂർ സ്വദേശികളായ മാട്ടുമുറിക്കൽ സന്തോഷ് കുമാർ, സന്തോഷിന്റെ ഭാര്യ ഷൈനി എന്നിവർ ചേർന്ന് ഗ്രാമീണ ബാങ്ക് കൊടിയത്തൂര് ശാഖയിൽ നിന്ന് 24. 6 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. പിന്നീട് പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെക്കുന്നതിനിടെ സന്തോഷ് കുമാറിനെയും വിഷ്ണുവിനെയും പന്തീരാങ്കാവ് പോലീസ് പിടികൂടിയിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടിയത്തൂരിലെ തട്ടിപ്പ് പുറത്തു വന്നത്. ബാങ്കിലെ മുൻ അപ്രൈസറും പന്നിക്കോട് സ്വദേശിയുമായ പരവരിയിൽ മോഹൻദാസ് ആത്മഹത്യ ചെയതതോടെയാണ് കേസ് വീണ്ടും സജീവമായത്.
കൊൽക്കത്തഃ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞതിനെ തുടര്ന്ന് കൊല്ക്കത്തയില് തുടങ്ങിയ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ബംഗാള് പൊലീസ് വളഞ്ഞ കൊല്ക്കത്തയിലെ സിബിഐ ഓഫീസില് കേന്ദ്രസേനയായ സിആര്പിഎഫിനെ കേന്ദ്രസര്ക്കാര് വിന്യസിച്ചു. ബംഗാള് പൊലീസില് നിന്നും സുരക്ഷവേണമെന്ന് സിബിഐ പേഴ്സണല് മന്ത്രാലയത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രസേനയെ ഇറക്കിയത്. കേന്ദ്രസര്ക്കാര് സ്ഥാപനങ്ങള്ക്ക് സുരക്ഷ ഒരുക്കേണ്ട ചുമതല കേന്ദ്രസേനകള്ക്കാണെന്ന ചട്ടത്തിന്റെ ബലത്തിലാണ് രാത്രിയോടെ കേന്ദ്രസേനയെ സിബിഐ ഓഫീസില് വിന്യസിച്ചിരിക്കുന്നത്. കേന്ദ്രസേന എത്തിയതിന് പിന്നാലെ സിബിഐ ഓഫീസ് വളഞ്ഞ പൊലീസ് സേന പിന്വലിഞ്ഞു. അതേസമയം തന്നേയും കുടുംബത്തേയും പൊലീസ് തടഞ്ഞിരിക്കുകയാണെന്ന് കൊല്ക്കത്തയിലെ സിബിഐ ജോയിന്റ് ഡയറക്ടര് പങ്കജ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. അന്പതോ അറുപതോ പൊലീസുകാര് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഞാനും ഭാര്യയും 13 വയസ്സുള്ള എന്റെ മകളും മാത്രമാണ് ഇവിടെയുള്ളത്. കേസുമായി ബന്ധപ്പെട്ട തെളിവുകളും രേഖകളും അവര് നശിപ്പിക്കുമോ എന്നെനിക്ക് ഭയമുണ്ട്. കേന്ദ്രസര്ക്കാര് ഉടനെ എന്തെങ്കിലും ചെയ്യണം.... ടെലിഫോണില് ബന്ധപ്പെട്ട മാധ്യമങ്ങളോട് പങ്കജ് ശ്രീവാസ്തവ പറഞ്ഞു. കൊല്ക്കത്തയിലെ സംഭവവികാസങ്ങള് സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ഇടക്കാല സിബിഐ ഡയറക്ടര് എം. നാഗേശ്വരറാവു ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു. കൊല്ക്കത്തയിലെ അഭിഭാഷകരുമായി ഞങ്ങള് നിരന്തരം ബന്ധപ്പെടുന്നുണ്ട്. സുപ്രീംകോടതിയിലെ അഭിഭാഷകരോടും അടിയന്തരമായി എന്ത് ചെയ്യാന് സാധിക്കും എന്ന് പരിശോധിക്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ കോപ്ലക്സ് ആക്രമിക്കപ്പെടാനോ തെളിവുകളും രേഖകളും നശിപ്പാക്കാനോ ഉള്ള സാധ്യതകള് നിലവിലുണ്ട്. എന്ത് വകുപ്പ് പ്രകാരമാണ് ഞങ്ങളുടെ ഉദ്യോഗസ്ഥരെ അവര് അറസ്റ്റ് ചെയ്തത് എന്നറിയില്ല. സുപ്രീംകോടതി നിര്ദേശ പ്രകാരമാണ് കേസില് സിബിഐ പ്രവര്ത്തിക്കുന്നത്. കൊല്ക്കത്ത സിറ്റിപൊലീസ് കമ്മീഷണര് രാജീവ് കുമാറിനെതിരെ നേരത്തെ തന്നെ സുപ്രീംകോടതി വിമര്ശനം ഉന്നയിച്ചതാണ് - നാഗേശ്വരറാവു പറയുന്നു. മലപ്പുറംഃ മങ്കടയിൽ 14 വയസുകാരി ഗർഭിണിയായി. പത്താം ക്ലാസ് വിദ്യാർഥിനിയാണ് 5 മാസം ഗർഭിണിയായത്. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവുമാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ മുന്നിൽ ഹാജരാക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മങ്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഏറ്റുമാനൂര്ഃ റെയില്വേ സ്റ്റേഷനില് മകനെ യാത്രയാക്കാന് വന്ന പിതാവിനു തെരുവു നായയുടെ കടിയേറ്റു. അതിരമ്പുഴ കദളിമറ്റം സന്തോഷിനാണു തെരുവു നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. മകനൊപ്പം റെയില്വേ സ്റ്റേഷനില് എത്തിയതായിരുന്നു സന്തോഷ്. ഇതിനിടെ റെയില്വേ സ്റ്റേഷനില് നിന്ന തെരുവുനായ സന്തോഷിന്റെ കാലില് കടിക്കുകയായിരുന്നു. സന്തോഷ് ആശുപത്രിയില് ചികിത്സ തേടി.
ഉത്സവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല ക്ഷേത്ര തുറന്നു. രാവിലെ നടക്കുന്ന കൊടിയേറ്റ് ചടങ്ങോടെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉൽസവത്തിനും തുടക്കമാകും. 10 ദിവസം നീണ്ട് നിൽക്കുന്ന ഉൽസവത്തിന് 21ആം തീയതി സമാപനമാകും. ഉത്സവത്തിന് സമാപനം കുറിച്ച് 21ന് രാവിലെ 11ന് പമ്പയിൽ ആറാട്ട് എഴുന്നള്ളിപ്പും പൂജയും നടക്കും. ആറാട്ട് ഘോഷയാത്ര വൈകിട്ട് 6ന് സന്നിധാനത്തിൽ തിരിച്ചെത്തിയ ശേഷം ഉത്സവത്തിന് കൊടിയിറങ്ങും. ഈ വർഷത്തെ ശബരിമല ക്ഷേത്ര മഹോൽസവത്തിനായി ഇന്നലെ വൈകിട്ട് 5 മണിക്കാണ് തുറന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി. എൻ. വാസുദേവൻ നമ്പൂതിരി ആണ് ശ്രീകോവിലിൽ നട തുറന്നത്. തുടർന്ന് 18-ആം പടിക്ക് മുന്നിലുള്ള ആഴിയിൽ മേൽശാന്തി തീ പകർന്നതോടെ പതിനെട്ടാം പടി കയറി ഭക്തർ ദർശനത്തിനായെത്തി. ശ്രീകോവിലിനായി പുതുതായി പണി കഴിപ്പിച്ച സ്വർണ്ണത്തിൽ തീർത്ത വാതിലിന്റെ സമർപ്പണവും തുടർന്ന് നടന്നു. കോട്ടയം ഇളംപള്ളി ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായാണ് വാതിൽ ശബരിമലയിലെത്തിച്ചത്. വലിയ ഭക്തജന തിരക്കായിരിക്കും ഉൽസവത്തിന് ആയി നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ സന്നിധാനത്ത് അനുഭവപ്പെടുക. ശബരിമല യുവതി പ്രവേശനത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. ഇത്തവണയും അത്തരത്തിലുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ഏതായാലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ശബരിമലയിൽ കടുത്ത നടപടിക്ക് പോലീസ് മുതിരില്ലെന്നാണ് സൂചന. കഴിഞ്ഞ മാസത്തെ പൂജക്ക് 1500 ഓളം പൊലീസ് സേനാംഗങ്ങളുണ്ടായിരുന്ന സ്ഥലത്ത് തെരഞ്ഞെടുപ്പ് അടുത്ത് വരുന്നത് കൂടി കണക്കിലെടുത്ത് സുരക്ഷാ സേനാംഗങ്ങളുടെ എണ്ണത്തിൽ ഇത്തവണ കുറവുണ്ട്. 300 സുരക്ഷാ സേനാംഗങ്ങൾ മാത്രമായിരിക്കും സന്നിധാനം, നിലക്കൽ, പമ്പ എന്നിവിടങ്ങളിലായി ഉണ്ടാകുക. സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹർജികളിൽ സുപ്രീം കോടതി വിധി പറയാത്തതിനാൽ യുവതികളും ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, യുവതികളെ തടയുമെന്ന നിലപാടിലുറച്ച് ശബരിമല കർമ്മ സമിതി രംഗത്തുണ്ട്. നിലവിലെ സാഹചര്യത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. കടുത്ത വേനലിൽ പമ്പ വറ്റി വരണ്ടതിനാൽ കുള്ളാർ ഡാം തുറന്ന് വെള്ളം വിടുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. പ്രളയത്തിൽ മണ്ണിനടിയിലായ പമ്പയിലെ ആറാട്ട് കടവ് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇവിടെയും വെള്ളമില്ല. നിലക്കൽ-പമ്പ സർവ്വീസിനായി 60 ബസ്സുകൾ എത്തിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. മേടവിഷു പൂജകൾക്കായി 11 ന് തുറക്കുന്ന നട 19ന് അടയ്ക്കും.
കേരളത്തെ നടുക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേരും ഉൾപ്പെടുന്നു. അവധിക്കാലം പ്രമാണിച്ച് താനൂർ കുന്നുമ്മൽ സെയ്തലവിയുടെ കുടുംബ വീട്ടിൽ ഒത്തുചേർന്നവർക്കാണ് വിനോദയാത്രയ്ക്കിടെ ദാരുണ അന്ത്യമുണ്ടായത്. സഹോദരങ്ങളായ കുന്നമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയുമാണ് കുടുംബ വീട്ടിലെത്തിയത്. കുട്ടികളുടെ ആഗ്രഹപ്രകാരം തൂവൽ തീരത്തേക്കു പോകാൻ തീരുമാനിക്കുകയായിരുന്നു. എല്ലാവരെയും കാട്ടാങ്ങലിൽ എത്തിച്ച സെയ്തലവി മടങ്ങി. വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് അപകട വിവരമറിയുന്നത്. ജാബിറിന്റെ ഭാര്യ ജൽസിയ, മകൻ ജരീർ, സിറാജിന്റെ ഭാര്യ, മക്കളായ നൈറ, റുഷ്ദ, സഹറ, സെയ്തലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഷംന, ഹസ്ന, സഫ്ന എന്നിവരാണു മരിച്ചത്. സഹോദരിയും മക്കളും പരുക്കുകളോടെ രക്ഷപെട്ടു. ഇവരെ കൂടാതെ കുടുംബത്തിൽ ഇനി ശേഷിക്കുന്നത് അമ്മയും മൂന്ന് ആൺമക്കളും മാത്രമാണ്.
ഭോപ്പാൽഃ മധ്യപ്രദേശിൽ കമൽനാഥ് സർക്കാറിനെ വെട്ടിലാക്കി 17 കോൺഗ്രസ് എം. എൽ. എമാർ ബംഗളൂരുവിലേക്ക് കടന്നതിന് പിന്നാലെ നേതൃത്വവുമായി ഉടക്കി പാർട്ടി അധ്യക്ഷൻ ജ്യോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ ദിവസം സിന്ധ്യ പക്ഷക്കാരായ 17 എം. എൽ. എമാരാണ് പ്രത്യേക വിമാനത്തിൽ ബംഗളൂരുവിലെ അജ്ഞാതയിടത്തിലേക്ക് മാറിയത്. തുടർന്ന് മുതിർന്ന നേതാവ് ദിഗ്വിജയ് സിങ് ഉൾപ്പെടെയുള്ളവർ സിന്ധ്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സിന്ധ്യക്ക് പന്നിപ്പനിയാണെന്നും അതിനാൽ അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പനി മൂലം സംസാരിക്കാൻ കഴിയില്ലെന്നാണ് അറിയിച്ചതെന്നും ദിഗ്വിജയ് സിങ് പറഞ്ഞു. മധ്യപ്രദേശിലെ ജനഹിതത്തിനെതിരെ നിന്ന് വോട്ടർമാരെ അപമാനിക്കുന്നവർക്ക് ജനങ്ങൾ ഉചിതമായ മറുപടി നൽകും. ധർമ്മബോധമുള്ള കോൺഗ്രസുകാർ ഏതു സാഹചര്യത്തിലും പാർട്ടിക്കൊപ്പം തന്നെയുണ്ടാകുമെന്നും ദിഗ്വിജയ് സിങ് പ്രതികരിച്ചു. രാജ്യസഭ തെരഞ്ഞെടുപ്പിനെ ചൊല്ലി മുഖ്യമന്ത്രി കമൽനാഥും ജ്യോതിരാദിത്യ സന്ധ്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് മന്ത്രിമാരുടെ രാജിയിലും എം. എൽ. എമാരുടെ അജ്ഞാതവാസത്തിനും കാരണമായത്.
ചെന്നൈഃ തമിഴ് സീരിയൽ നടിയും അവതാരകയുമായ ചിത്രയുടെ ആത്മഹത്യയിൽ ഭർത്താവ് ഹേംനാഥിന് എതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ. ചിത്രയെ ഹേംനാഥ് മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് സുഹൃത്ത് സെയ്ദ് രോഹിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. കുമാരൻ തങ്കരാജനൊപ്പം ചിത്ര അഭിനയിക്കുന്നതിൽ ഹേംനാഥിന് കടുത്ത എതിർപ്പുണ്ടായിരുന്നു. അഭിനയം നിർത്തണമെന്ന് നിരന്തരം ഹേംനാഥ് ആവശ്യപ്പെട്ടിരുന്നു. ചിത്ര വഴങ്ങാതിരുന്നപ്പോൾ വഴക്കിട്ടു, അതിന്റെ പേരിൽ മാനസികമായി ഒരുപാട് പീഡിപ്പിച്ചു. ചിത്രയുടെ മരണത്തിന് ശേഷം ഹേംനാഥ് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞതിന് ശേഷം ചിത്ര ഹോട്ടൽ മുറിയിലെത്തിയപ്പോൾ ഹേംനാഥ് സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് ചോദിച്ച് വഴക്കിടുകയായിരുന്നു. അതിൽ ദേഷ്യപ്പെട്ട് ചിത്ര മുറിയിൽ കയറി വാതിലടച്ചു. വാതിലിൽ ഒരുപാട് തട്ടിയിട്ടും ചിത്ര മുറിതുറന്നില്ല. ചിത്ര കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ഹേംനാഥ് പറയുന്നു. ഡിസംബർ 9നാണ് ചിത്ര നസ്രറത്ത്പേട്ടിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ചത്. ഡിസംബർ 15 ന് ഹേംനാഥ് അറസ്റ്റിലായി. ആത്മഹത്യപ്രേരണയടക്കമുള്ള കുറ്റങ്ങൾ ഹേംനാഥിനെതിരേ ചുമത്തിയിട്ടുണ്ട്. ഒരു 3600 സമീപനം വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള എല്ലാ മാർഗ്ഗങ്ങളും ടച്ച്പോയിന്റുകളും ഉൾക്കൊള്ളുന്നു. ലബോറട്ടറികൾ മുതൽ അവർ പിയർ-ടു-പിയർ പഠനത്തിനായി ഉള്ളടക്കം ഉൾക്കൊള്ളുന്ന മാധ്യമം വരെ 3600 പഠനം സമഗ്രമായ വികാസത്തെ സാദ്ധ്യമാക്കുന്നു. പഠനത്തോടുള്ള ഈ സമീപനത്തിന് ഇന്ന് സാങ്കേതികവിദ്യ നേതൃത്വം നൽകുന്നു. ഇ-ബുക്കുകൾ, PDFകൾ, ഓഡിയോ/വിഷ്വൽ പഠനം, ഗസ്റ്റ് ലെക്ച്ചർമാർ, ഗ്ലോബൽ ക്ലാസ് മുറികൾ, എൻഡ്-ടു-എൻഡ് പഠനം, തത്സമയ ഫീഡ് ബാക്ക്, സംശയം പരിഹരിക്കൽ എന്നിവ പോലുള്ള സംവേദനാത്മകവും ആകർഷകവുമായ പഠന രീതികൾ ഇത് ക്ലാസ് മുറികളിലേക്ക് കൊണ്ടുവന്നു. പരമ്പരാഗത പഠനരീതിക്ക് വിരുദ്ധമായി, ഡിജിറ്റൽ പഠനം വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഒന്നിലധികം വഴികൾ നൽകുന്നു. A/V, പിയർ-ടു-പിയർ പഠനം, ഇബുക്കുകൾ മുതലായവ വിദ്യാർത്ഥികൾക്ക് ഏറ്റവും സുഖപ്രദമായ ഒരു രൂപത്തിൽ പഠിക്കാൻ കഴിയും. ഒരു വിദ്യാർത്ഥി അവർക്ക് സൌകര്യപ്രദമായ ഒരു ഫോർമാറ്റിൽ പഠിക്കുമ്പോൾ, അത് ഓഡിയോ, വീഡിയോ അല്ലെങ്കിൽ വാചകം ആകട്ടെ, അവർ പഠിച്ച കാര്യങ്ങൾ കൂടുതൽ കാലം നിലനിർത്താൻ സാധ്യതയുണ്ട്. അവതരണങ്ങൾ ആകര്&zwjഷകമാകുന്ന പോലുള്ള രസകരമായ പഠന മാർ ഗ്ഗങ്ങൾ ഉപയോഗിക്കുന്നതിലൂടെ, അധ്യാപകർ ക്ക് ക്ലാസിൽ സജീവമായി പങ്കെടുക്കുന്നതിനുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും. ഓൺലൈൻ ക്ലാസുകൾ, അസൈൻമെന്റുകൾ, തത്സമയ അപ് ഡേറ്റുകൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് വിവരങ്ങൾ പങ്കിടാനും പരസ്പരം വളരാനും പഠിക്കാനും കഴിയും. ഭാവി ഡിജിറ്റലാണ്. PC പഠനം പോലെ, നാളത്തെ ടൂളുകൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിലൂടെ, അവർക്ക് ചെറുപ്പം മുതൽ തന്നെ ആവശ്യമായ കഴിവുകൾ സജ്ജമാക്കാം. ഡിജിറ്റൽ ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മാതാപിതാക്കൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്കിടയിൽ സാങ്കേതികവിദ്യയുടെ ശക്തിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഡെൽ ആരംഭിൽ ഞങ്ങൾ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള ക്ലാസ് മുറികളിലേക്ക് PC പ്രവർത്തനക്ഷമമാക്കിയ പഠനം കൊണ്ടുവരുന്നതിലൂടെ, സർഗ്ഗാത്മകത, വിമർശനാത്മക ചിന്ത, സങ്കീർണ്ണമായ പ്രശ് നപരിഹാരം എന്നിവ നാളെയുടെ ഭാവി ആകേണ്ട, ഇന്നത്തെ കുട്ടികളിൽ വളർത്താൻ ഞങ്ങൾ ലക്ഷ്യമിടുന്നു. കോവിഡ് തളർത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണ്. വിജയ് ചിത്രം 'മാസ്റ്റർ' തിയറ്ററുകൾ തുറന്ന 13ന് സംസ്ഥാനത്തുണ്ടാക്കിയ തരംഗം വലിയ ആത്മവിശ്വാസമാണ് മലയാള സിനിമാമേഖലയ്ക്ക് നൽകിയത്. 'മാസ്റ്റർ' റിലീസ് ചെയ്ത ദിവസംതന്നെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആദ്യ മലയാള സിനിമയുടെ പ്രഖ്യാപനവുമുണ്ടായി. ജയസൂര്യ നായകനായ 'വെള്ളം'22ന് റിലീസ് ചെയ്യും. മാർച്ച് 22വരെ ഇരുപത് സിനിമകൾ റിലീസ് ചെയ്യാനാണ് തീരുമാനം. മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന 'പ്രീസ്റ്റ്' ഫെബ്രുവരി നാലിനാണ് തിയറ്ററുകളിലെത്തുക. ജോഫിൻ ടി.ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. പ്രജേഷ് സെൻ ജയസൂര്യയെ നായകനാക്കി ഒരുക്കിയ 'വെള്ളം' ഈ മാസം 22ന് തിയറ്ററുകളിലെത്തും. തൊട്ടുപിന്നാലെ 29ന് രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്യുക. ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ലൌ', ആർ.ഉണ്ണിയുടെ എഴുത്തിൽ കാവ്യ പ്രകാശ് ഒരുക്കുന്ന 'വാങ്ക്' എന്നിവയാണത്. ഫെബ്രുവരി നാലിന് എത്തുന്ന പ്രീസ്റ്റിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെ മോഹൻകുമാർ ഫാൻസ് എത്തും. ഫെബ്രുവരി12ന് മൂന്ന് സിനിമകൾ റിലീസ് ചെയ്യും. അജു വർഗീസ് നായകനായ സാജൻ ബേക്കറി, വിനായകനും ബാലുവർഗീസും അഭിനയിക്കുന്ന 'ഓപ്പറേഷൻ ജാവ', അമിത് ചക്കാലയ്ക്കൽ നായകനായ 'യുവം' എന്നിവയാണ്. മരട് ഫ്ളാറ്റ് പൊളിക്കൽ പ്രമേയമാക്കിയ 'മരട് 357', വെളുത്ത മധുരം, വർത്തമാനം എന്നീ സിനിമകൾ ഫെബ്രുവരി 19ന് എത്തും. ഫെബ്രുവരി 26ന് നാല് സിനിമ കൂടി തിയറ്ററിലെത്തും. 'സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ', 'അജഗജാന്തരം', ജയസൂര്യ നായകനായ 'സണ്ണി', 'ടോൾ ഫ്രി 1600 - 600 - 60 'എന്നിവയുടേതാണ് റിലീസ്. മലയാള സിനിമയിലെ വലിയ പ്രഖ്യാപനമായ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' മാർച്ച് 26ന് തിയറ്ററുകളിൽ എത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ മാർച്ചിൽ അഞ്ച് സിനിമ കൂടി തിയറ്ററിലെത്തും. മാർച്ച് നാലിന് പൃഥ്വിരാജ് നായകനായ 'കോൾഡ് കേസ്' , കുഞ്ചാക്കോ ബോബനും നയൻ താരയും ഒന്നിക്കുന്ന 'നിഴൽ' എന്നിവയാണ് റിലീസ് ചെയ്യുക. മാർച്ച് 12ന് 'മൈ ഡിയർ മച്ചാൻസ്', 'ഈവ' , മാർച്ച് 21ന് 'സുനാമി' എന്നിവയും തിയറ്ററിലെത്തും. പ്രേക്ഷകർ തിയറ്ററിലെത്തിയതും പുതിയ ചിത്രങ്ങൾക്ക് തീയതി കുറിച്ചതുമെല്ലാം സിനിമാവ്യവസായത്തിന് ആശ്വാസമാകുമ്പോഴും കോവിഡ് ഭീഷണി ഉയർത്തുന്ന വെല്ലുവിളി ആശങ്കയാകുന്നുമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മുന്നോട്ടു പോയില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഗുരുതര സാഹചര്യം തിയറ്ററുടമകളുടെ സംഘടനയും ഫിലിം ചേംബറും അടക്കം സിനിമാപ്രവർത്തകരെയാകെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. തിയറ്ററുകളിൽ അമ്പതു ശതമാനം സീറ്റിലേക്ക് പ്രവേശനം ചുരുക്കി പിന്നീടത് നൂറു ശതമാനമാക്കി പുനഃസ്ഥാപിക്കുകയും കോവിഡ് സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ അത് വീണ്ടും അമ്പതുശതമാനമാക്കി ചുരുക്കുകയും ചെയ്ത തമിഴ്നാട്ടിലെ സ്ഥിതിയും മലയാള സിനിമാമേഖലയ്ക്ക് മുന്നിലുണ്ട്. തൊടുപുഴ ∙ ചിന്നുവിനു ആരോഗ്യവതിയായി ജീവിതത്തിലേക്കു തിരിച്ചു വരണം..അതിനു സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ....തൊടുപുഴ മുതലക്കോടം വട്ടപ്പറമ്പിൽ ജോയിയുടെ മകൾ ചിന്നു (21) ഹീമോലൈറ്റിക് അക്വോയിഡ് അനീമിയ എന്ന രോഗത്താൽ കഷ്ടപ്പെടുകയാണ്. 6 മാസം പ്രായമുള്ളപ്പോൾ കണ്ണിൽ മഞ്ഞ നിറം കണ്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു രോഗം തിരിച്ചറിഞ്ഞത്. പലവിധ ചികിത്സകൾ നടത്തിയെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിലായി ചികിത്സ. നാളിതുവരെ ചികിത്സയ്ക്കായി നല്ലൊരു തുക ചെലവായി. 2 ശസ്ത്രക്രിയകൾ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായത്താൽ ഡിസംബറിൽ ഒരു ശസ്ത്രക്രിയ നടത്തി. ഇതിനു 80,000 രൂപ ചെലവായി. ഉടൻ തന്നെ അടുത്ത ശസ്ത്രക്രിയ നടത്തണം. ഇതിനു മാത്രം 2,25, 000 രൂപ വേണ്ടിവരും. ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണു ഈ നിർധന കുടുംബം. ആകെ മൂന്നു സെന്റ് സ്ഥലം മാത്രമാണ് സ്വന്തമായുള്ളത്. സുമനസ്സുകളുടെ സഹായം മാത്രമാണ് ഈ കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷ. ചിന്നുവിന്റെ സഹോദരൻ അരുൺ ജോയിയുടെ പേരിൽ സൌത്ത് ഇന്ത്യൻ ബാങ്ക് മുതലക്കോടം ശാഖയിൽ അക്കൌണ്ട് തുറന്നിട്ടുണ്ട്. അക്കൌണ്ട് നമ്പർഃ 0170053000032954. ഐഎഫ്എസ്സി കോഡ് : എസ്ഐബിഎൽ 0000170. പ്ലസ്ടു വിദ്യാർത്ഥി, വികലാംഗൻ, സ്ത്രൈണത തുളുമ്പുന്ന നായകൻ, കായികതാരം തുടങ്ങി ഒട്ടനവധി അനശ്വര കഥാപാത്രങ്ങൾക്കു ജന്മം നൽകിയ ദിലീപ് രാഷ്ട്രീയക്കാരന്റെ മാനറിസങ്ങൾ ഉൾക്കൊളളുന്നതിന്റെ തിരക്കിലാണ്. ജോഷി സംവിധാനം ചെയ്യുന്ന 'ലയണി'ലാണ് ജനപ്രിയനായകന്റെ പുതിയ പരകായപ്രവേശം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന നേതാവ് കൃഷ്ണകുമാറിന്റെ ചിന്തകളാണ് ദിലീപിനിപ്പോൾ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ജയറാം തുടങ്ങിയ നായകരെല്ലാം ഇതിനകം രാഷ്ട്രീയ നേതാവായി തിളങ്ങിയിട്ടുണ്ടെങ്കിലും ദിലീപ് രാഷ്ട്രീയക്കാരനാകുന്നത് ഇതാദ്യമാണ്. സത്യസന്ധനും നിസ്വാർത്ഥനുമായ കൃഷ്ണകുമാറിന് നേരിടേണ്ടിവരുന്ന ജീവിതാനുഭവങ്ങളാണ് ജോഷി പുതിയ ചിത്രത്തിലൂടെ പറയുന്നത്. രാഷ്ട്രീയത്തിനുവേണ്ടി ജീവിതം സമർപ്പിച്ച കൃഷ്ണകുമാറിനെ കുടുംബാംഗങ്ങൾ ഒറ്റപ്പെടുത്തുന്നതും മറ്റുമാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്. ദിലീപ് കൃഷ്ണകുമാറാകുമ്പോൾ, കാവ്യമാധവൻ കാമുകീ വേഷത്തിലെത്തുന്നു. ഭാഗ്യജോഡി വീണ്ടും ഒന്നിക്കുന്ന 'ലയണി'ൽ അതിഥിതാരമായി കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുന്നു. ഇന്നസെന്റ്, ജഗതി ശ്രീകുമാർ, സായികുമാർ, വിജയരാഘവൻ, കൊച്ചിൻ ഹനീഫ, ഭീമൻരഘു, മധുപാൽ, കലാശാല ബാബു, സജി സോമൻ, റിയാസ് ഖാൻ, ഷമ്മി തിലകൻ, കാർത്തിക, സുവർണ മാത്യു, ബിന്ദു പണിക്കർ തുടങ്ങിയ വൻ താരനിര തന്നെയുണ്ട്. ഉദയ്കൃഷ്ണ-സിബി കെ.തോമസ് ജോഡിയാണ് ലയണിന്റെ തിരക്കഥാകൃത്തുക്കൾ. ജോഷിയുടെ 'നരന്' ഈണം പകർന്ന ദീപക് ദേവിന് തന്നെയാണ് സംഗീതസംവിധാന ചുമതല. സുരേഷ് ഗോപി രാഷ്ട്രീയക്കാരന്റെ വേഷം കെട്ടുന്ന 'രാഷ്ട്ര'വും അണിയറയിൽ പുരോഗമിക്കുകയാണ്. സാംബ : ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ സൈനികർ മരിച്ചു. സാംബ ജില്ലയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. അപകടത്തിൽ നാലു സൈനികർ മരിച്ചു. ഒമ്ബതു സൈനികർക്കു പരിക്കേറ്റു. ജത്വാളിൽ പട്രോളിംഗ് നടത്തുന്നതിനിടെ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് കിടങ്ങിൽ പതിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൈനിക വക്താവ് അറിയിച്ചു. കേ ര ള ത്തി ലേ ക്കു മ ട ങ്ങി വ രാ ൻ ആ ഗ്ര ഹി ക്കു ന്ന വി ദേ ശ മ ല യാ ളി ക ളു ടെ ഓ ൺ ലൈ ൻ ര ജി സ്ട്രേ ഷ ൻ ആ രം ഭി ച്ചു. എല്ലാ രാഷ്ട്രീയക്കാരും അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്; ജഗതി ശ്രീകുമാറിന്റെ മകൾ പാർവ്വതി ഷോൺ. ഇന്ത്യാചരിത്രത്തിലെ പ്രധാന അധ്യായങ്ങളിൽ ഒന്നാണ് ജവഹർലാൽ നെഹ്റുവിണ്റ്റെ ജീവിതം. ഇന്ത്യയുടെ ആധുനികതയ്ക്ക് അടിത്തറ പാകിയ നെഹ്റുവിണ്റ്റെ ജീവചരിത്രം ഇന്നത്തെ യുവതലമുറ അവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ്. മകൻ, ഭർത്താവ്, അച്ഛൻ, സ്വാതന്ത്യ്രസമരഭടൻ, രാഷ്ട്രീയ നേതാവ്, രാഷ്ട്രതന്ത്രജ്ഞൻ, ലോകനേതാവ് എന്നീ നിലകളിൽ ജവഹർലാൽ നെഹ്റുവിണ്റ്റെ പരിണാമവും അത് ഇന്ത്യാ ചരിത്രത്തിൽ ഉണ്ടാക്കിയ ചലനങ്ങളും ശ്രദ്ധേയമാണ്. സ്വാതന്ത്യ്രാനന്തര ഭാരതത്തിണ്റ്റെ സാമൂഹിക, സാമ്പത്തിക സാംസ്കാരിക രംഗങ്ങളിൽ നെഹ്റു ആവിഷ്കരിച്ച വിപ്ളവകരമായ നയങ്ങൾ സമസ്ത മേഖലയിലും ഇന്ത്യയുടെ വികസനത്തിന് അടിത്തറയായി. വിവർത്തനം : മാ. ദക്ഷിണാമൂർത്തി രക്തപതാകയുടെ നിഴലിൽ മറഞ്ഞ് ലോകവിപ്ളവപാതയിലൂടെ കുതിച്ചുപാഞ്ഞ ചുവന്ന ഒരു നക്ഷത്രത്തിണ്റ്റെ തിളക്കമാർന്ന സ്വപ്നമാണ് ലെനിണ്റ്റെ കർമബഹുലമായ ജീവിതം. ലോകമാനവിക ചരിത്രത്തിൽ വിപ്ളവത്തിന് ശക്തമായ അടിത്തറ പാകിയ മഹാനാണ് ലെനിൻ. സ്വന്തം ജ്യേഷ്ഠണ്റ്റെ രക്തസാക്ഷിത്വത്തെ സ്വന്തം ജീവിതത്തിലേക്ക് കടമെടുത്ത്, റഷ്യൻ ജനതയ്ക്കു മുൻപിൽ മഹത്തായ ഒരു സോഷ്യലിസ്റ്റ് പാത തുറക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒക്ടോബർ വിപ്ളവത്തിലൂടെ ലോകകമ്യൂണിസത്തിണ്റ്റെ ധീരനായ നായകനായി മാറിയ ലെനിനെ അടുത്തറിയാം. ഡൽഹിഃ രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്. ജനങ്ങളുടെ ദുരിതങ്ങളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും ലാഭം കൊയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സോണിയാ ഗാന്ധി കത്തിൽ കുറ്റപ്പെടുത്തി. ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. രാജ്യത്തെ പലഭാഗങ്ങളിലും പെട്രോൾ വില നൂറ് കടന്നു. ഉയരുന്ന ഡീസൽ വില കർഷകരുടെ ദുരിതങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്. അസംസ്കൃത എണ്ണവില കോൺഗ്രസ് സർക്കാർ അധികാരത്തിലുണ്ടായിരുന്ന സമയത്തെ അപേക്ഷിച്ച് പകുതിയോളമാണെന്നും സോണിയാ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്രം പെട്രോളിനും ഡീസലിനും അമിത എക്സൈസ് തീരുവ ഈടാക്കുകയാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ഇത്തരം വിവേകശൂന്യമായ നടപടികളെ സർക്കാരിന് എങ്ങനെ ന്യായീകരിക്കാനാവുന്നുവെന്ന് തനിക്ക് മനസിലാക്കാനാവുന്നില്ലെന്നും കത്തിൽ പറയുന്നു. എക്സസൈസ് തീരുവ ഭാഗികമായി പിൻവലിച്ചുകൊണ്ട് ഇന്ധനവില കുറയ്ക്കണം. ഒഴിവുകഴിവുകൾ നിരത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം പരിഹാരങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും സോണിയാ ഗാന്ധി കത്തിൽ നിർദേശിക്കുന്നു. പാർലമെൻറ് പാസാക്കിയ നിയമപ്രകാരം ലോക്പാൽ രൂപവത്കരിക്കാൻ സർക്കാർ നടപടി തുടങ്ങിയതിനിടെ നിയമവ്യവസ്ഥകളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി സി.ബി.ഐ രംഗത്ത്. വിവിധ വ്യവസ്ഥകളുടെ കാര്യത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഡയറക്ടർ രഞ്ജിത് സിൻഹ സർക്കാറിന് അഞ്ചു പേജ് വരുന്ന കത്തയച്ചു. അഴിമതിക്കേസുകളിലോ തെളിവുകളിൽ കൃത്രിമം കാണിച്ചുവെന്നതിനോ ഏതെങ്കിലും സി.ബി.ഐ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്നു കണ്ടാൽ സി.ബി.ഐക്ക് ഒന്നാകെ അധികാരങ്ങൾ നഷ്ടപ്പെടുന്ന സ്ഥിതി ഇപ്പോഴുണ്ടെന്നാണ് രഞ്ജിത് സിൻഹ വാദിക്കുന്നത്. ഒരാളുടെ തെറ്റിന് അന്വേഷണ ഏജൻസി പൊതുവായി ഉത്തരവാദിത്തം വഹിക്കേണ്ടിവരുന്ന സ്ഥിതിയാണ് ഇതുവഴി ഉണ്ടാകുന്നതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഹൂസ്റ്റൺഃ എറണാകുളം അങ്കമാലി അതിരൂപതാംഗമായിരുന്ന ഫാ. ജോസ് മുണ്ടാടൻ (60 ) ടെക്സസിൽ നിര്യാതനായി. ഹ്യൂസ്റ്റനടുത്ത് ഹൈലാൻഡ്സിൽ സെന്റ് ജൂഡ് കാത്തലിക് ഇടവകയുടെ പാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. സഹോദരങ്ങൾഃ ജോജോ മുണ്ടാടൻ (സ്വിറ്റ്സർലൻഡ്), ഡേവിസ് മുണ്ടാടൻ (കാനഡ), മാർട്ടിൻ മുണ്ടാടൻ (ന്യൂയോർക്ക്), ഡിക്റ്റോ മുണ്ടാടൻ (സ്വിറ്റ്സർലൻഡ്). 1984 ഡിസംബർ 8 ന് പൌരോഹിത്യം സ്വീകരിച്ചു. എറണാകുളം അങ്കമാലി മുട്ടം, കടക്കരപ്പിള്ളി മാടയ്ക്കൽ, തൂതിയൂർ, യൂണിവേഴ്സിറ്റി, പഴങ്ങനാട് പള്ളികളിലും കുടുംബ പ്രേഷിതകേന്ദ്രത്തിലും സേവനം ചെയ്തിട്ടുണ്ട്. 1999 മുതൽ അമേരിക്കയിൽ അജപാലന ശുശ്രൂഷ നിർവഹിക്കുകയായിരുന്നു. 2013 മുതൽ ഗാൽവസ്റ്റൺ ഹൂസ്റ്റൺ അതിരൂപതയിൽ പ്രേഷിത പ്രവർത്തനം നടത്തിവരികയായിരുന്നു. പൊതുദർശനം : ജനുവരി 10 വെള്ളിയാഴ്ച വൈകിട്ട് 5.30 ന് ഹൈലാൻഡ്സ് സെന്റ് ജൂഡ് ദേവാലയത്തിൽ വച്ച് ( 800, S Main Rd, Highlands, TX 77562). കൂടുതൽ വിവരങ്ങൾക്ക്ഃ മാർട്ടിൻ മുണ്ടാടൻ 914 406 3009, കുര്യൻ ഡേവിഡ് 409 779 1456, ജോസ് റെയ്മണ്ട് 832 518 9696. തൃശൂർഃ കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെത്തിയവരുടെയും നഗരത്തിലെ സമരങ്ങൾ ടിവി ചാനലുകളിൽ കണ്ടവരുടെയും നോട്ടപ്പുള്ളിയായിരുന്നു ജലപീരങ്കി. സമരച്ചൂടു തണുപ്പിക്കാനുള്ള ഈ ആയുധം മാർച്ച് വരും മുൻപേ മാർച്ചിന്റെ ലക്ഷ്യ സ്ഥാനത്തെത്തി നിലയുറപ്പിക്കുന്നുണ്ട്. വെള്ളത്തിനു പാർട്ടി ഇല്ലാത്തതിനാൽ ആരെയും അടിച്ചു വീഴ്ത്തും ഈ പീരങ്കി. ദൂരെ നിന്നു കാണാൻ രസമാണെങ്കിലും അപകടകാരിയാണു പീരങ്കി. വെള്ളം ശരീരത്തിൽ പതിക്കുന്ന ശക്തിയിൽ തന്നെ പരുക്കു പറ്റാൻ സാധ്യതയുണ്ട്. ∙ പീരങ്കിയുടെ ശേഷിഃ 13000 ലീറ്റർ. ഓടിപ്പോകുന്നവരെ തിരിച്ചറിയുന്നതിനായി നിറമുള്ള വെള്ളം ചീറ്റിക്കാൻ 500 ലീറ്റർ സംഭരണശേഷിയുള്ള രണ്ടു പ്രത്യേക ടാങ്കുകൾ. ∙ സമയംഃ ശരാശരി ശക്തിയിൽ വെള്ളം ചീറ്റിച്ചാൽ 5 മിനിറ്റ് കൊണ്ടു പീരങ്കി കാലിയാവും. അത്രയും സമയം സമരക്കാർ പിടിച്ചുനിൽക്കില്ല എന്നതാണു പീരങ്കിയുടെ വിജയം. ∙ ജലശുദ്ധിഃ ടാങ്കിൽ നിറയ്ക്കുന്ന വെള്ളത്തിന്റെ നിലവാരം പരിശോധിക്കാൻ പലപ്പോഴും പൊലീസിനാവില്ല. അതു വഴി സമരക്കാർക്ക് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. 3. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നീളമേറിയ തുരങ്കപാതയായ ഹിമാചൽ പ്രദേശിലെ റോത്തങ് അടൽ തുരങ്കം ഉദ്ഘാടനം ചെയ്തു. 4. മികച്ച യുവശാസ്ത്രജ്ഞനുള്ള 'നേച്ചർ' മാഗസിന്റെ പുരസ്കാരത്തിനു (1000 ഡോളർ) ഹൈദരാബാദിലെ ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഒാഷ്യൻ ഇൻഫർമേഷൻ സർവീസ് പ്രോജക്ട് സയന്റിസ്റ്റ് രോഹിത് ബാലകൃഷ്ണൻ അർഹനായി. 6. കേരള സർക്കാർ നൽകുന്ന രാജാ രവിവർമ പുരസ്കാരം (3 ലക്ഷം രൂപ) പാരിസ് വിശ്വനാഥൻ (2018), ബി.ഡി.ദത്തൻ (2019) എന്നിവർക്ക്. 7. കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പുകൾ (75,000 രൂപ) ചിത്രകാരൻ എൻ.കെ.പി.മുത്തുക്കോയയ്ക്കും ശിൽപി കെ.രഘുനാഥനും. ∙റാം വിലാസ് പാസ്വാന്റെ നിര്യാണത്തെത്തുടർന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പുകളുടെ താൽക്കാലിക ചുമതല മന്ത്രി പീയൂഷ് ഗോയലിന്. ∙മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ ബഹുമതിക്ക് ബ്രിട്ടനിലെ വ്യവസായിയായ ജേക്കബ് തുണ്ടിൽ അർഹനായി. 11. ഫ്രഞ്ച് ഓപ്പൺ പുരുഷ കിരീടം റാഫേൽ നദാലിന്. 20 ഗ്രാൻസ്ലാം കിരീടങ്ങളെന്ന റോജർ ഫെഡററുടെ റെക്കോർഡിനൊപ്പം നദാലുമെത്തി.
സോഡിയം ക്ലോറൈഡ്, ഹാലൈറ്റ്, സോഡിയം ക്ലോറൈഡ് - അതേ കൃതിയുടെ എല്ലാ പേരുകൾ - എല്ലാ കീഴ്വഴക്കമനുസരിച്ചുള്ള ഉപ്പ്. സ്കോപ്പ് മെഡിസിൻ നിന്ന് കെമിക്കൽ ഭക്ഷണം വ്യവസായത്തിന്ഃ അതിന്റെ വീതിയും. ഈ ഉപ്പ്, ഇഒദിനതെദ് കൃത്രിമ വ്യത്യസ്തമായി, ധാതുക്കൾ മൈക്രോ വലിയ അളവിൽ യാതൊരു കേടുകൂടാതെയിരിക്കും അടങ്ങിയിരിക്കുന്നു. ആഭ്യന്തര മുന്നൊരുക്കങ്ങളും തയ്യാറാക്കുവാൻ ഉപയോഗിക്കേണ്ടതാണ്. ഒരുപക്ഷേ ഇപ്പോഴും പാചകം ഉപ്പ് ഉപയോഗിക്കാൻ ഏറ്റവും അസാധാരണമായ വഴി - തബ്ലെവരെ അത് ഉപയോഗിക്കാൻ. ഹിമാലയൻ ഉപ്പ് പാളികൾ അടുക്കളകൾ മുകുളം ബോർഡുകൾ, വിഭവങ്ങൾ, പോലും ഒരു ഉരുളിയിൽ പാൻ വഴിമാറുന്നു. ഇപ്പോൾ പകരം പരമ്പരാഗത പാചക ഉപരിതലഭാഗങ്ങൾ ഇൻസ്റ്റോൾ പല റെസ്റ്റോറന്റുകൾ പാത്രങ്ങൾ രസം. ഉപ്പ് തന്നെ ജലദോഷം തടയാൻ ഇതിനകം പ്രവർത്തിക്കുന്ന രോഗങ്ങളുടെയും ചികിത്സ ഒരു നല്ല നാടോടി പരിഹാരം. സോഡിയം ക്ലോറൈഡ് പരിഹാരം (ഉപ്പുവെള്ളം) വ്യാപകമായി മെഡിക്കൽ പ്രായോഗികമായി അറിയപ്പെടുന്നു. ഇത് വിവിധ മരുന്നുകൾ സൊലുബിലിജെ ഉപയോഗിക്കുന്നു. സോഡിയം ക്ലോറൈഡ് ഒരു സ്വതന്ത്ര മാർഗ്ഗമായി നിർജ്ജലീകരണം പ്രതിരോധിക്കാൻ ഉപയോഗിക്കുന്നു. ഇത് തൊലി നിഖേദ് ചികിത്സ ലെ. വളരെ പ്രശസ്തമായ ഹലൊഥെരപ്യ് - ഉപ്പ് ഗുഹ. കുട്ടികൾക്കും മുതിർന്നവർക്കും ലെ ശ്വാസകോശ രോഗങ്ങൾ, തൊലി ചികിത്സ തടയുന്നതിനും ഈ മൊത്തം. പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു മുറി എയർ നിറഞ്ഞു ഹലൊഅഎരൊസൊല് (സോഡിയം ക്ലോറൈഡ് അഎരൊസൊല്), പ്രധാന സജീവ സമ്പത്തു ആയ ലെ രോഗിയുടെ താമസം സമയത്ത്. ശൈത്യകാലത്ത്, റോഡുകളിൽ ഏഷ്യന് സംഘമുണ്ട് എന്ന് പറയപ്പെടുന്ന സാങ്കേതിക സോഡിയം ക്ലോറൈഡ്, മണൽ അല്ലെങ്കിൽ പിഴ ചരൽ ചേർത്ത് ഉപയോഗിച്ചു. കാരണം ഉപ്പ്, മഞ്ഞും ഒരു നെഗറ്റീവ് താപനില ദ്രവമായി മണൽ ട്രാക്ഷൻ ഷൂ ഉള്ളങ്കാൽ വഴിയിൽ വാഹനങ്ങളുടെ ചക്രങ്ങൾ നൽകുന്നു. ഉപ്പ് പ്രത്യേകിച്ച് തുകൽ, ഷൂ കര്മ്മ, ഓട്ടോ മൃതദേഹങ്ങൾ കറ ഒരു കാരണം എന്നു കണ്ടാണ്, അത് ഇതുവരെ താഴ്ന്ന കുറഞ്ഞ മൂലം മറ്റ് ഏജന്റുമാരുടെ ആദ്യസ്ഥിതിയിൽ ചെയ്തിട്ടില്ല. അടുത്തിടെ, ലെ മണൽ-ഉപ്പ് മിശ്രിതം ചേർക്കാൻ തുടങ്ങി കാൽസ്യം ക്ലോറൈഡ് - ഒരേ ഫലം ഫലമായി ഘടന പരിസ്ഥിതി കുറവാണ് ദോഷം ചെയ്യും. ഒരു ദെഇചിന്ഗ് ഏജന്റ് സോഡിയം ക്ലോറൈഡ് റഷ്യയിൽ മാത്രമല്ല ഉപയോഗിക്കുന്നു. തങ്ങളുടെ അഭ്യർത്ഥന എല്ലാ "ധിക്കരിച്ച" ഉക്രൈൻ, ബെലാറസ്, ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ് ജനങ്ങൾ അനുഭവപ്പെട്ടു. സ്വീഡനിൽ, ഗ്രാനൈറ്റ് ചിപ്സ് കൊണ്ട് ലവണങ്ങൾ ഒരു മിശ്രിതം. സോൾ വെള്ളി വസ്തുപോലെ ലോഹം (പോലുള്ള വെള്ളി ഒരു നേർത്ത പാളി ചെമ്പും അല്ലെങ്കിൽ ചെമ്പ് അടിസ്ഥാന മെറ്റൽ പൂശുന്നു) അന്തിമ ഘട്ടത്തിൽ ഉപയോഗിച്ച പ്രത്യേക പരിഹാരം ഭാഗമാണ്. ഇലക്ട്രിക്കൽ ഡയ ഉത്പാദനം ആഭരണങ്ങൾ നഫീസ സൃഷ്ടിക്കുമ്പോൾ അതുപോലെ, ഈ രീതി ഉപയോഗിക്കുന്നു. സോഡിയം ക്ലോറൈഡ് റെഫ്രിജെറേഷൻ ലായനി ഏറ്റവും സാധാരണമായ ചൊഒലംത്സ് ഒന്നാണ്. വളരെ, പ്രശസ്തമായ പ്രത്യേകിച്ച് ഹാലൈറ്റ് നിന്നും തിരിഞ്ഞു ഒരു ആരോഗ്യകരമായ ജീവിത സഹായികളായി, ഉപ്പ് ദീപങ്ങൾ, സീലിംഗ് വിളക്കുകൾ ഇടയിൽ. ഉൾപ്പെടുത്തി പോലെ, അവ എയർ ഇഒനിജെര്സ് ആയി ജോലി. ഇന്റീരിയർ ഉപയോഗത്തിനായി, ഉപ്പ് മുതൽ ദീപം അല്ലെങ്കിൽ നിലവിളക്കിന്റെ മാത്രമല്ല. ഇപ്പോൾ ഇഷ്ടികകളും ടൈലുകൾ ആവശ്യം ജനവാസസ്ഥലത്ത് ഉൾപ്പെടെ മതിലുകൾ ഒരു കെട്ടിടം വസ്തുക്കൾ, പോലെ ഹാലൈറ്റ്.
കണ്ണുകള്ക്ക് ഭംഗി നല്കാന് മിക്കവരും ഇന്ന് ഐലൈനറുകള് ഉപയോഗിക്കുന്നുണ്ട്. ഇപ്പോള് കണ്മഷികളുടെ കാലം കഴിഞ്ഞു. വിവിധതരം ഐലൈനറുകളും, മസ്കാരകളും ലഭ്യമാണ്. എന്നാല് നിങ്ങള്ക്കറിയാമോ, ഇത്തരം ഐലൈനറുകളുടെ ഉപയോഗം കണ്ണിനെ ദോഷമായി ബാധിക്കും. കണ്ണുകള്ക്ക് മോടികൂട്ടാന് ഉപയോഗിക്കുന്ന പെന്സില് ഐലൈനറുകള് ചിലപ്പോള് കാഴ്ചശക്തി തന്നെ നഷ്ടപ്പെടുത്തിയേക്കുമെന്നാണ് പറയുന്നത്. കോങ്കണ്ണ് നിങ്ങള്ക്കും വരാം. . സൌന്ദര്യം ഇരട്ടിപ്പിക്കാന് മിക്കവരും സൌന്ദര്യ വര്ദ്ധക വസ്തുക്കള് വാങ്ങി കൂട്ടുന്നു. എന്നാല് അതേ ഉത്സാഹം അവ സൂക്ഷിച്ചുവയ്ക്കുന്നതില് മിക്കവരും താത്പര്യം കാണിക്കാറില്ല. പഴക്കമേറിയ സൌന്ദര്യ വര്ദ്ധകവസ്തുക്കള് പലപ്പോഴും കരുതുന്നതിലേറെ ഗുരുതരമായ പാര്ശ്വഫലങ്ങള് ഉണ്ടാക്കുന്നുണ്ട്. ഐലൈനര് വരയുമ്പോള് അതിലെ കണങ്ങള് കണ്ണുകളിലേക്ക് വീഴുന്നു. ഇത് കണ്ണിന്റെ സംരക്ഷണവലയമായ ടിയര് ഫിലിമിനെ നശിപ്പിക്കുന്നു. വാക്സ്, ഓയിലുകള്, സിലിക്കോണുകള്, പ്രകൃതിദത്തമായ പശകള് എന്നിവയാണ് മിക്ക ഐലൈനറിലും അടങ്ങിയിരിക്കുന്നത്. പഴകിയ ഏത് സൌന്ദര്യ വസ്തുക്കളും ചര്മത്തില് ഫംഗസ് ബാധയുണ്ടാക്കും. പഴകിയ ഐലൈനര്, മസ്കാര എന്നിവ ഉപയോഗിക്കുന്നത് കണ്ണുകള്ക്കും ഒട്ടേറെ കുഴപ്പങ്ങളുണ്ടാക്കും. കട്ടപിടിച്ച ഐലൈനര് പോലും വെള്ളം ഒഴിച്ച് ഉപയോഗിക്കുന്നവരുണ്ട്. ഒരു ഐലൈനര് വാങ്ങിയാല് അത് മാസങ്ങളോളം ഉപയോഗിക്കാതിരിക്കുക. പെന്സില് ഐലൈനറുകള് ഇടുന്നതിനുമുന്പ് മൂര്ച്ചകൂട്ടുന്നത് അമുബാധ പടരുന്നത് ഇല്ലാതാക്കാന് സഹായിക്കും. ഈര്പ്പരഹിതമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. മൂന്നു മാസത്തില് കൂടുതല് ഒരു ഐലൈനര് ഉപയോഗിക്കുവാന് പാടില്ല. കണ്ണുകളില് കാജല് സ്റ്റിക്കുകളും പെന്സിലുകളും ഉപയോഗിക്കുന്നതിന് മുന്പ് അവ ടിഷ്യൂ പേപ്പര് കൊണ്ട് നന്നായി വൃത്തിയാക്കുക. ഐലൈനര്, മസ്കാര, ഐഷാഡോ തുടങ്ങിയവ നീക്കം ചെയ്യുമ്പോള് ശക്തിയായി കണ്ണു തിരുമ്മി കളയരുത്. ഒരു കോട്ടണില് ഐ മേക്അപ് റിമൂവര് ക്രീം ഉപയോഗിച്ച് ഒപ്പിയെടുക്കാം. ഐലൈനര് കൊണ്ട് കണ്തടത്തില് കറുപ്പ് നിറമുണ്ടായിട്ടുണ്ടെങ്കില് കറ്റാര്വാഴ ജെല് കണ്ണിനു പുരട്ടി മസാജ് ചെയ്യാം. ഗ്രീന് ടീ ഐസ് ബാഗ് കണ്തടങ്ങളില് വെക്കുന്നതും നല്ലതാണ്.
ടോക്യോ 2020 ഒളിമ്പിക്സിന് നാളെ തുടക്കം. ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം എന്നറിയപ്പെടുന്ന ഒളിമ്പിക്സ് നടക്കുന്നത്. ലോകമെമ്പാടുമുള്ള കായിക താരങ്ങൾ ഈ സമ്മർ ഒളിമ്പിക്സിൽ 339 മത്സര ഇനങ്ങളിൽ പങ്കെടുക്കും. 119 അത്ലറ്റുകളാണ് ഈ വർഷം ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്യോയിൽ മത്സരിക്കുക. 119 കായികതാരങ്ങളിൽ 67 പുരുഷന്മാരും 52 സ്ത്രീകളുമാണുള്ളത്. റിയോ 2016 ഒളിമ്പിക്സിൽ ഇന്ത്യ 6 മെഡലുകൾ നേടിയിരുന്നു. ടോക്യോ 2020 ഒളിമ്പിക്സ് ടിവിയിൽ കാണാൻ കഴിയുമോ? സമ്മർ ഒളിമ്പിക്സിലെ എല്ലാ മത്സരങ്ങളും പ്രക്ഷേപണം ചെയ്യാനുള്ള അവകാശം സോണി സ്പോർട്സ് നെറ്റ്വർക്കിനുണ്ട്. സ്പോർട്സ് പ്രേമികൾക്ക് ഇത് സോണി ടെൻ 1, സോണി ടെൻ 2 എന്നീ ചാനലുകളിൽ ഇംഗ്ലീഷ് കമന്ററിയോടെ കാണാൻ സാധിക്കും. കമന്ററിയിൽ മത്സരങ്ങൾ സോണി ടെൻ 3യിൽ ലഭ്യമാണ്. ടോക്യോ ഒളിമ്പിക്സ് 2020 ഉദ്ഘാടന ചടങ്ങ് എപ്പോൾ, എവിടെയാണ് നടക്കുക? ടോക്യോ ഒളിമ്പിക്സ് 2020ന്റെ ഉദ്ഘാടന ചടങ്ങ് നാളെ (ജൂലൈ 23ന്) ടോക്യോയിലെ ദേശീയ സ്റ്റേഡിയത്തിൽ നടക്കും. 2021ൽ നടക്കുമ്പോഴും ടോക്യോ 2020 ഒളിമ്പിക്സ് എന്ന് വിളിക്കുന്നത് എന്തുകൊണ്ട്? കൊറോണ വൈറസ് മഹാമാരി മൂലം മറ്റെല്ലാ പ്രധാന കായിക മത്സരങ്ങളെയും പോലെ 2020ൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സും മാറ്റിവച്ചിരുന്നു. ലോഗോയും മറ്റും അച്ചടിച്ച ധാരാളം സാധനസാമഗ്രികൾ പാഴായിപ്പോകുമെന്നതിനാൽ സംഘാടകർ യഥാർത്ഥ പേര് മാറ്റിയില്ല. എന്താണ് ടോക്യോ 2020 ഒളിമ്പിക്സിന്റെ ചിഹ്നം? ഒരു പരമ്പരാഗത ജാപ്പനീസ് രൂപമാണ് സമ്മർ ഒളിമ്പിക്സിന്റെ ചിഹ്നം. ഇൻഡിഗോ, നീല, വെള്ള എന്നീ നിറങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങൾ, സംസ്കാരങ്ങൾ, ചിന്താ രീതികൾ എന്നിവ ചിത്രീകരിക്കുന്ന മൂന്ന് തരം ചതുരാകൃതിയിലുള്ള രൂപമാണിത്. വിവിധ രാജ്യങ്ങളുടെ ഐക്യവും അഖണ്ഡതയുമാണ് ഇതുവഴി സൂചിപ്പിച്ചിരിക്കുന്നത്. ലോകത്തെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു വേദിയായി മാറാനും വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതുമാണ് ഒളിമ്പിക്സിന്റെ ഉദ്ദേശ്യം എന്ന് അറിയിക്കുകയാണ് ഈ ചിഹ്നത്തിലൂടെ ലക്ഷ്യമിടുന്നത്. എന്താണ് ടോക്യോ 2020 ഒളിമ്പിക്സ് മാസ്കോട്ട് (ഭാഗ്യ മുദ്ര)? ഇത്തവണത്തെ ഒളിമ്പിക്സ് മാസ്കോട്ട് അഥവാ ഭാഗ്യ മുദ്രയെ മിറൈറ്റോവ എന്നാണ് വിളിക്കുന്നത്. ഭാവിയിലേക്കും നിത്യതയിലേക്കും എന്നുമുള്ള ജാപ്പനീസ് പദങ്ങൾ കൂടിച്ചേർന്നതാണ് ഈ പേര്. ലോകമെമ്പാടുമുള്ള ആളുകൾക്ക് ശുഭ പ്രതീക്ഷയുടെ ഭാവി നേരുക എന്നതാണ് ഈ ചിഹ്നം കൊണ്ട് അർത്ഥമാക്കുന്നത്. ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
നാലുമണിക്ക് എപ്പോഴും കേക്ക് പീസ് നൽകിയാൽ കുട്ടികൾക്ക് മടുക്കില്ലേ? ടീ കേക്കോ സ്പോഞ്ച് കേക്കോ ഉണ്ടെങ്കിൽ വീട്ടിൽ തയാറാക്കാം ആരോഗ്യകരമായ കേക്ക് ബോൾസ്. ∙ വലിയ കണ്ണുള്ള അരിപ്പയിൽ കേക്കു പൊടിച്ചതും ബിസ്ക്കറ്റ് പൊടിച്ചതും ഇടഞ്ഞു വയ്ക്കുക. ∙ ഇതിൽ കാൽ കപ്പ് മാറ്റി വച്ചശേഷം ബാക്കി പൊടിയും രണ്ടാമത്തെ ചേരുവയും ചേർത്തു മയപ്പെടുത്തി മെല്ലേ യോജിപ്പിക്കണം. ∙ ഇതിൽ കശുവണ്ടിപ്പരിപ്പും ചേർത്തു ചെറിയ ഉരുളകളാക്കി മാറ്റി വച്ച പൊടിയിൽ ഉരുട്ടിയെടുക്കാം.
ചെന്നൈഃ സിനിമ- സീരിയല് നടി ഉമ മഹേശ്വരി (40) അന്തരിച്ചു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനാല് കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു അവര്. മലയാളമുള്പ്പെടെയുള്ള ഭാഷകളില് അഭിനയിച്ചിട്ടുള്ള അവര് തമിഴ് സീരിയലുകളിലൂടെയാണ് ശ്രദ്ധേയയായത്. തമിഴ് സീരിയലായ മെട്ടി ഒലിയിയിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് ഉമ പ്രശസ്തയായത്. ഏതാനും തമിഴ് ചിത്രങ്ങളിലും ഉമ അഭിനയിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്ക്കു മുന്പ് ഉമയ്ക്കു മഞ്ഞപ്പിത്തം ബാധിച്ചിരുന്നുവെന്നണ് റിപ്പോര്ട്ടുകള്. അതു ചികിത്സിച്ചു ഭേദമാക്കിയെങ്കിലും അടുത്തിടെ വീണ്ടും മഞ്ഞപ്പിത്തം ബാധിച്ചതിനേ തുടര്ന്ന് ചികിത്സയിലായിരുന്നു.
മുന് യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി എം എല് എയ്ക്ക് വധ ഭീഷണി. ഫോണ് വഴിയാണ് വധ ഭീഷണി വന്നത്. ഇന്റര്നെറ്റ് ഫോണ് വഴിയും യു എ ഇയില് നിന്നു മൊബെയില് ഫോണുകള് വഴിയുമാണ് വധഭീഷണിയുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടര്ച്ചയായി ഷാജിയുടെ മൊബൈല് ഫോണില് വിളിച്ച് വധ ഭീഷണി മുഴക്കുകയായിരുന്നു. 'വയനാട്ടില് നിന്ന് വന്ന് കണ്ണൂരില് കിടന്ന് വിലസേണ്ട, പോലീസുണ്ടെന്ന് കരുതി അഹങ്കരിക്കേണ്ട, ശരിയാക്കികളയും' എന്നിങ്ങനെയായിരുന്നു ഭീഷണി. യുഎഇയില് നിന്നു വിളിച്ച ഫോണ് നമ്പറുകള് ഷാജി സൈബര് സെല്ലിനു കൈമാറിയിട്ടുണ്ട്. ഇത്തരം ഭീഷണികള്ക്കു മുന്നില് പതറില്ലെന്നും ജനങ്ങള് തന്നിലര്പ്പിച്ച ഉത്തരവാദിത്വം പൂര്ണമായും നിറവേറ്റുമെന്നും ഷാജി പറഞ്ഞു. ഭീഷണിയിലൂടെ തന്നെ ഇല്ലാതാക്കാന് കഴിയുമെന്ന് ആരും കരുതേണ്ടന്നും ഷാജി വ്യക്തമാക്കി.
ഇന്ത്യയുടെ വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിനെ സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. നടുവേദനയുള്ള യാഷ് ദയാലിന് പകരം 26 കാരനായ പേസർ കുൽദീപ് സെൻ, കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മോചിതനാകാത്ത രവീന്ദ്ര ജഡേജയ്ക്ക് പകരം ഓൾറൌണ്ടർ ഷഹബാസ് അഹമ്മദ് എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടംലഭിച്ചില്ല. ഡിസംബർ നാലിന് ധാക്കയിൽ ആരംഭിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. തുടർന്ന് ഡിസംബർ 14 മുതൽ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കും. ന്യൂസിലൻഡ് പര്യടനത്തിൽ വിശ്രമം അനുവദിച്ച വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിനും വിരാട് കോഹ്ലിക്കുമൊപ്പം റെഗുലർ ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തി. ബംഗ്ലാദേശ് ഏകദിനത്തിനുള്ള ഇന്ത്യൻ ടീംഃ രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോലി, രജത് പാട്ടീദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാഠി, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ഷഹബാസ് അഹമ്മദ്, അക്സർ പട്ടേൽ. , വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, മൊഹമ്മദ്. ഷമി, മൊഹമ്മദ്. സിറാജ്, ദീപക് ചാഹർ, കുൽദീപ് സെൻ.